Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്തകള്‍ അടങ്ങുന്നിടത്ത് ധ്യാനത്തിന് തുടക്കം

പരിശീലനത്തിലൂടെ കൈവരിക്കാവുന്ന അവസ്ഥയല്ല  ധ്യാനം. ബോധമനസ്സ് സ്വാഭാവികമായി എത്തിപ്പെടേണ്ട അവസ്ഥയാണത്.  ധ്യാനം ഒരാള്‍ക്ക് മറ്റൊരാളെ പരിശീലിപ്പിക്കാവുന്നതല്ല.

എം. ടി. വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭ by എം. ടി. വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭ
Aug 19, 2019, 08:41 pm IST
in Samskriti

പരിശീലനത്തിലൂടെ കൈവരിക്കാവുന്ന അവസ്ഥയല്ല  ധ്യാനം. ബോധമനസ്സ് സ്വാഭാവികമായി എത്തിപ്പെടേണ്ട അവസ്ഥയാണത്.  ധ്യാനം ഒരാള്‍ക്ക് മറ്റൊരാളെ പരിശീലിപ്പിക്കാവുന്നതല്ല . 

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, അതുകഴിഞ്ഞ് ധാരണ. ഇതാണ് അഷ്ടാംഗയോഗത്തിലെ ക്രമം. യമ, നിയാമസന പ്രാണായാമങ്ങളിലൂടെ ഇന്ദ്രിയനിഗ്രഹം ഉണ്ടാകുന്നു. കണ്ണ് എപ്പോഴും പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നു. ചെവി എപ്പോഴും പുറത്തു നിന്ന് കേട്ടുകൊണ്ടിരിക്കുന്നു. നാവ് പുറത്തുനിന്ന് രസിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ഇന്ദ്രിയങ്ങള്‍ നമ്മുടെ ശ്രദ്ധയെ പുറത്തേക്ക് വലിച്ചു കൊണ്ടു പോകുന്നു. യമ നിയമാസന പ്രാണായാമങ്ങളിലൂടെ ഇന്ദ്രിയങ്ങള്‍ നമുക്ക് വിധേയമാകുന്നു. അതാണ് പ്രത്യാഹാരം. ഇന്ദ്രിയ നിഗ്രഹമാണത്. അതും ബലം ഉപയോഗിച്ച് ചെയ്യാനാവില്ല. ഇന്ദ്രിയ നിഗ്രഹം സ്വാഭാവികമായി വരണം. 

ബലമായി ഇന്ദ്രിയത്തെ നിഗ്രഹിച്ചാല്‍, കണ്ണടയ്‌ക്കാം, പക്ഷേ മനസ്സു പുറത്തായിരിക്കും. കാണുന്നത് കണ്ണിലൂടെയല്ല; മനസ്സിലൂടെയാണ്. അപ്പോള്‍ കണ്ണടച്ചാലും കാണാതിരിക്കില്ല. ചെവിയടച്ചാലും കേള്‍ക്കാതിരിക്കില്ല. അപ്പോള്‍ കണ്ണിലൂടെ ആരാണോ കാണുന്നത് ചെവിയിലൂടെ ആരാണോ കേള്‍ക്കുന്നത്, അവിടെ ഇന്ദ്രിയ നിഗ്രഹം ഉണ്ടാകണം. സ്വാഭാവികമായി നടക്കേണ്ട മാറ്റമാണത്. അതിനെ ധാരണ എന്നു പറയുന്നു. 

ധരിക്കുന്നതാണ് ധാരണ. രൂപത്തെ ധരിക്കാം, സ്മരിക്കാം. മന്ത്രം ധരിക്കാം, ജപിക്കാം. ഇങ്ങനെ നിരന്തരം ചെയ്താല്‍ മനസ്സിലെ ചിന്തകള്‍ സ്വാഭാവികമായി അടങ്ങും. 

തുടക്കത്തില്‍ ഇത് അനുവര്‍ത്തിക്കുക പ്രയാസമാണ്. മന്ത്രം ജപിക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളിലുള്ള ചിന്തകളത്രയും ശക്തിയായി പുറത്തേക്ക് വരും. ആ സമയത്ത് സാധകന്‍ എന്തെന്നില്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കും.  തന്റെ ചിന്തകള്‍ മാത്രമല്ല, പൂര്‍വികരുടെ ചിന്തകള്‍ പോലും ഉള്ളിലടങ്ങിയിരിക്കും. ഗര്‍ഭകാലത്ത് അമ്മയ്‌ക്കുണ്ടായിരുന്ന ചിന്തകള്‍ മുഴുവന്‍ മകന്റെ മനസ്സിലൂടെ പുറത്തേക്കു വരും. ആ സമയത്ത് നമുക്ക് അറിയാത്ത, അനുഭവിക്കാത്ത തലങ്ങളില്‍ നിന്നു പോലും ചിന്തകള്‍ പുറത്തു വരും. പരമ്പരയില്‍ പെട്ട ആരോ അത് അനുഭവിച്ചിരിക്കാം എന്നതാണ് അതിനു കാരണം. ഒടുവില്‍ നിരന്തരമായ മന്ത്രസാധനയിലൂടെ അല്ലെങ്കില്‍ രൂപധ്യാനത്തിലൂടെ ചിന്തകള്‍ മുഴുവന്‍ പുറത്തുപോയി മനസ്സ് ശുദ്ധമാകും. അപ്പോള്‍ ചിന്തകളുണ്ടാവില്ല. 

ചിന്തകള്‍ അടങ്ങുന്നിടത്താണ് ധ്യാനം  തുടങ്ങുന്നത്. മനസ്സ് എപ്പോഴാണ് ഉള്ളത്? ചിന്തിക്കുമ്പോഴേ മനസ്സ് ഉള്ളൂ. ചിന്തകളില്ലെങ്കില്‍ മനസ്സ് ഇല്ല. മനസ്സ് ഒരു പ്രതിഭാസമാണ്. സ്ഥിരമായ സംഭവമൊന്നുമല്ല. 

ചിന്തയുണ്ടെങ്കില്‍ മനസ്സുണ്ട്. മനസ്സ് ചിന്തിച്ചു കൊണ്ടേയിരിക്കും. ബോധമല്ല മനസ്സാണ് നമ്മെ നിയന്ത്രിക്കുന്നത്. ചിന്തകള്‍ അടങ്ങിയാല്‍ ബോധപൂര്‍വമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും.  അപ്പോള്‍  സമഗ്രമായി കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റും. കാരണം ചിന്തകളില്ല. മനസ്സില്ല. മനസ്സിനപ്പുറത്തൊരു തലമുണ്ട്.  ആ തലത്തില്‍ ബോധം വിഹരിക്കുന്ന അവസ്ഥയാണ് ധ്യാനം. അതായത് ശരീരവും മനസ്സും തയ്യാറായ ശേഷം ബോധം എത്തി നില്‍ക്കുന്ന അവസ്ഥ.

(നാളെ: ഗുരുശിഷ്യബന്ധവും മന്ത്രസാധനയും)  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

പുതിയ വാര്‍ത്തകള്‍

പുരൂരവസും ഉര്‍വശിയും

വ്യാഴം ജാതകത്തില്‍

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.