Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ വിഷയത്തില്‍ ജനം കേന്ദ്രസര്‍ക്കാരിനൊപ്പം; എതിര്‍ക്കുന്നവര്‍ ഭരണം കൊതിക്കുന്നവരും ഭീകരവാദത്തോട് അനുകമ്പയുള്ളവരും; മനസ് തുറന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2019, 05:29 pm IST
in India

ന്യൂദല്‍ഹി: കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ വിഷയത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. 370ാം വകുപ്പ് റദ്ദാക്കയതിനെ എതിര്‍ക്കുന്നവര്‍ ഭരണം കൊതിക്കുന്നവരും, രാഷ്‌ട്രീയമേധാവിത്വം ഉള്ളവരും, ഭീകരവാദത്തോട് അനുകമ്പയുള്ളവരുമാണ്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ രാഷ്‌ട്രീയ ചിന്തകള്‍ക്ക് അതീതമായിയാണ് കശ്മീര്‍ വിഷയത്തെ സമീപ്പിച്ചത്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ 75 ദിവസം പൂര്‍ത്തിയാക്കിയ ഇന്ന് ഇന്റോ ഏഷ്യന്‍ ന്യൂസ് ഏജന്‍സീക്ക് (ഐ.എ.എന്‍.എസ്) നല്‍കിയ അഭിമുഖത്തിലാണ് കശ്മീര്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളില്‍ മോദി നയം വ്യക്തമാക്കിയത്.ജമ്മു കശ്മീരിലെ വിവിധ വിഷയങ്ങള്‍, മെഡിക്കല്‍ പരിഷ്‌കാരങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ആരോപണങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയാണ്, വിഷയത്തില്‍ രാഷ്‌ട്രീയമല്ല. സ്ഥാപിത താല്‍പര്യക്കാരാണ് ജമ്മുകശ്മീരില്‍ നടപ്പാക്കിയ വിപ്ലവകരമായ തീരുമാനത്തെ എതിര്‍ക്കുന്നതെന്നും മോദി. ഇനി മുതല്‍ കശ്മീരില്‍ വികസനം വരും. 70 വര്‍ഷം ഇവിടത്തെ ജനങ്ങള്‍ തീരാദുരിതത്തിലായിരുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ ഇവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. വികസനം ഇവരില്‍ നിന്ന് ഏറെ അകലെയായിരുന്നു, എന്നാല്‍ ഇനി കാര്യങ്ങള്‍ മാറുകയാണെന്നും മോദി. 

അതേസമയം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിനു പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കാര്യങ്ങള്‍ വിശദീകരിച്ചു. കശ്മീരിലെ നിയന്ത്രണങ്ങള്‍ ജനങ്ങളുടെ സുരക്ഷിത്വത്തിനും സൈ്വര്യജീവിതത്തിനും വേണ്ടിയാണെന്നും സമാധാനം പുനഃസ്ഥാപിക്കാനായാല്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.. ജമ്മുവില്‍ നിയന്ത്രണങ്ങള്‍ എല്ലാം മാറ്റിയെങ്ങിലും കശ്മീരില്‍ ചില ഭാഗങ്ങളില്‍ കുറച്ചുനാള്‍ കൂടി നിയന്ത്രണം തുടരുമെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജമ്മുകശ്മീരില്‍ ജനങ്ങളെ സര്‍ക്കാര്‍ ബന്ദികളാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. മേഖലയില്‍ സമാധാനം പുലരാന്‍ സര്‍ക്കാര്‍ കൈകൊണ്ടത് സാധാരണ നടപടികള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 

2016ല്‍ ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരനായ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചു. ഇതെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ 47 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആ സമയത്ത് നിയന്ത്രണങ്ങള്‍ മൂന്നുമാസംവെരെ നീണ്ടുനിന്നു. ഒരാളുടെയും ജീവന്‍ പോലും നഷ്ടമാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇക്കുറി ഒരു ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജമ്മു കശ്മീരില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ന്യായമായ സാവകാശം നല്‍കുകയാണ് ഉചിതമെന്നു സുപ്രീം കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ഓഗസ്റ്റ് 15ന് ശേഷം  ജമ്മുകശ്മീരില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ഇളവ് ചെയ്യുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. നിരോധനാജ്ഞ നിലനില്‍ക്കെ തന്നെ ജമ്മുകശ്മീരില്‍ എല്ലാ ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.