Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ നിലപാടൊന്നുമില്ലാതെ കുഴങ്ങി കോണ്‍ഗ്രസ്; ബില്ലിനെ അനുകൂലിച്ച് മുതിര്‍ന്ന നേതാക്കള്‍, എംപിമാരുടെ യോഗം വിളിച്ച് ഹൈക്കമാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 11:07 am IST
inIndia

ന്യൂദല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് അറിയാതെ കുഴങ്ങി കോണ്‍ഗ്രസ് നേതൃത്വം. ബില്ല്  രാജ്യസഭയില്‍ പാസാവുകയും ലോക്‌സഭയില്‍ ഇന്ന് അംഗാകാരം നേടാനിരിക്കുന്ന സാഹചര്യത്തിലാണ് നിലപാടില്ലാതെ കോണ്‍ഗ്രസ് നട്ടംതിരിയുന്നത്. രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായി ഇരുവരും വിഷയത്തില്‍ ഒന്നും അറിയിക്കാത്തതിനെ തുടര്‍ന്ന് അണികളും എന്ത് നിലപാട് എടുക്കണമെന്ന സംശയത്തിലാണ്. 

അതിനിടെ ബില്ലിനെ അനുകൂലിച്ച് പല മുതിര്‍ന്ന നേതാക്കളും രംഗതെത്തിയത് കോണ്‍ഗ്രസ്സിന് തലവേദനായിട്ടുണ്ട്. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ രണ്ട് അഭിപ്രായവും രൂപപ്പെട്ടു. വിഷയത്തില്‍ ഒരു തീരുമാനം എടുക്കാത്തതിനാല്‍ അനുകൂലിച്ച നേതാക്കളോട് എന്ത് മറുപടി നല്‍കുമെന്ന നിലാടിലാണ് കോണ്‍ഗ്രസ്.

ആര്‍ട്ടിക്കിള്‍ 370 ചരിത്രപരമായ തെറ്റാണ്, ആ തീരുമാനത്തെ ഇപ്പോള്‍ തിരുത്തിയെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി പ്രതികരിച്ചത്. ഇതോടെ ഭരണഘടനയോട് ആര്‍ട്ടിക്കിള്‍ 370 ചേര്‍ത്തുകൊണ്ടുള്ള മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തീരുമാനത്തേയാണ് ദ്വിവേദി തള്ളിപ്പറഞ്ഞിരിക്കുന്നത്. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റു അന്നത്തെ കശ്മീര്‍ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയുമായി ചര്‍ച്ച നടത്തിയശേഷമാണ് അനുച്ഛേദം 370 ഭരണഘടനയോട് ചേര്‍ത്തത്. 

ഇതൊരു പഴയ പ്രശ്‌നമാണ്. സ്വാതന്ത്യത്തിന് ശേഷം പല സ്വാതന്ത്ര്യ സമരസേനാനികളും 370 വേണ്ടെന്ന നിലപാടിലായിരുന്നു. തന്റെ രാഷ്‌ട്രീയഗുരു ഡോ. രാം മനോഹര്‍ ലോഹ്യ ഈ ഇതിനെതിരായിരുന്നു. ഇത് രാജ്യത്തിനാകെ സംതൃപ്തിയുണ്ടാക്കുന്ന തീരുമാനമാണെന്നാണ് വ്യക്തിപരമായി എന്റെ നിലപാടെന്നുമാണ് ദ്വിവേദിയുടെ പ്രതികരണം. മോദിയുടെ നോട്ട് നിരോധനത്തെയും ദ്വിവേദി സ്വാഗതം ചെയ്തിരുന്നു. 

ഇതുകൂടാതെ ഹരിയാനയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ എസ്. ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തി. 370-ാം അനുച്ഛേദം ഭരണഘടനയില്‍ വേണ്ടതില്ലെന്നാണ് ഹുഡ അഭിപ്രായപ്പെട്ടത്. ദേശ താത്പര്യത്തിന് അനുകൂലമായ തീരുമാനമാണിത്. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാവുകയാണ്. സമാധാനപരമായി ഈ നീക്കം നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഈ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 

അതിനിടെ ബില്ലിന്മേല്‍ തിരുമാനമെടുക്കാന്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് എംപിമാരെയെല്ലാം വിളിപ്പിച്ചു. എംപിമാരോടെല്ലാം ഇന്ന് രാവിലെ ദല്‍ഹിയില്‍ എത്തണമെന്ന നിര്‍ദ്ദേശമാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. ലോക്‌സഭാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റില്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതിയിലാണ് യോഗം ചേരുക. അതിനുശേഷമെങ്കിലും നേതൃത്വം ഒരു നിലപാട് അറിയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

Kerala

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

India

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.