Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഫ ഫിറോസ് ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്ത്, ബന്ധങ്ങള്‍ ദുരൂഹമെന്നു റിപ്പോര്‍ട്ട്; സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായും സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2019, 10:38 am IST
in Kerala

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ ദാരുണമായ മരണത്തിനു വഴി വച്ച കാര്‍ അപകടത്തിലെ വിവാദ നായിക വഫ ഫിറോസിനെ സംബന്ധിച്ച ദുരൂഹത ഏറുന്നു. അമിതമായി മദ്യപിച്ച് കാര്‍ ഓടിച്ചു ശ്രീറാം വെങ്കട്ടരാമന്‍  ബഷീറിനെ ഇടിച്ചു കൊല്ലുമ്പോള്‍ വഫ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. വഫയുടെ കാര്‍ ആയിരുന്നു ശ്രീറാം ഓടിച്ചിരുന്നതും. ശ്രീറാമിനോട് മാത്രമല്ല കേരളത്തിലെ യുവ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന യുവതി ആണ് വഫ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

തിരുവനന്തപുരം ആസ്ഥാനമായി ഒരു ചാരിറ്റബിള്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് വഫ. ഇതിന്റെ പ്രവര്‍ത്തനത്തിനും മറ്റുമായി വഫ നിരവധി വിദേശ യാത്രകളും നടത്തിയിട്ടുണ്ട്. അടുത്തിടെ ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥ പ്രതിയെ പിടിക്കാന്‍ വിദേശത്തു പോയപ്പോള്‍ വേണ്ട സഹായം ചെയ്തത് വഫ ആണെന്നു റിപ്പോര്‍ട്ട് ഉണ്ട്. പ്രവര്‍ത്തനം ഏറെ ദുരൂഹമായ ഒരു യുവതി കേരത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതില്‍ ദുരൂഹത ഏറുകയാണ്. സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതകളിലേക്കാണ് വഫായുടെ ഇത്തരം പ്രവര്‍ത്തനം ചെന്ന് എത്തുന്നത്. ബഷീറിന്റെ ദാരുണ അന്ത്യം കേരളത്തിലെ മറ്റൊരു മാഫിയ തലത്തിലേക്ക് നീങ്ങുന്നു എന്നാണ് സൂചന.

പട്ടം മരപ്പാലം സ്വദേശിയായ വഫ വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമാണ്. കുറച്ചുനാള്‍ മുമ്പ് ഇവര്‍ വിവാഹബന്ധവും വേര്‍പെടുത്തി. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തുടക്കത്തില്‍ പ്രതിയെ രക്ഷിക്കാന്‍ തുടക്കത്തില്‍ പോലീസ് ഒത്തുകളിച്ചതായും ആരോപണമുണ്ട്. ശ്രീറാമിന്റെ രക്തപരിശോധന 10 മണിക്കൂറിനു ശേഷം ചെയ്തതിനാല്‍ രക്തത്തില്‍ മദ്യത്തിന്റെ അളവു കണ്ടെത്തുക ദുഷ്‌കരമാണ്. കൂടാതെ കേസില്‍ വഫയുടെ പ്രാഥമിക വിവരങ്ങള്‍ ചോദിച്ചശേഷം പോലീസ് തന്നെ ഇവരെ വണ്ടി വിളിച്ച് വീട്ടില്‍ വിടുകയാണ് ഉണ്ടായത്. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് വഫയെ പോലീസ് വീണ്ടും വിളിപ്പിച്ചത്. 

സംഭവം വിവാദമായതോടെ അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് ഇവരെ മടക്കി വിളിച്ചു മൊഴിയെടുത്തത്. 

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. മരിച്ച സംഭവത്തില്‍ ദ്യക്‌സാക്ഷികളുടെയും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ശ്രീറാമാണ് കാര്‍ ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചത്. വഫയും ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന് മൊഴി നല്‍കുകയായിരുന്നു.  ഇതിനു ശേഷമാണ് ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ ബൈക്കില്‍ ശ്രീറാമിന്റെ കാര്‍ ഇടിച്ച് അപകടം നടക്കുന്നത്. പഠനാവശ്യത്തിനായുള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.