Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമഭക്തനായ മാരീചന്‍

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Jul 31, 2019, 04:06 am IST
in Samskriti

സഹോദരി ശൂര്‍പ്പണഖയുടെ വാക്കുകള്‍ കേട്ടു സീതാദേവിയെ സ്വന്തമാക്കാന്‍ വേണ്ടിയുള്ള ചിന്ത രാവണന്റെയുള്ളില്‍ അലകളായി ഇടതടവില്ലാതെ പൊങ്ങിമറിയുകയാണ്. ഇതുതന്നെ ചിന്തിച്ചിരുന്ന രാവണന്‍, സീതയെ നേടിയെടുക്കാനുള്ള ഉപായം തേടാനൊരുങ്ങുന്നു. 

ഒരു ദിവസം അതിരാവിലെ സൂര്യോദയത്തോടെ കടലിനക്കരെയുള്ള മാരീചാശ്രമത്തില്‍ പ്രവേശിച്ചു. അപ്പോള്‍ മാരീചന്‍ രാമനാമം ജപിച്ചുകൊണ്ട്, ആനന്ദാത്മകനായ രാമനെ ധ്യാനിച്ച് സമാധി പൂണ്ട് ആമോദത്തോടെ ഇരിക്കുകയായിരുന്നു. ലോകോപദ്രവകാരിയാണെങ്കിലും തന്റെ ഗൃഹത്തിലേക്കു വന്ന രാവണനെ ആതിഥ്യമര്യാദയോടെ എഴുന്നേറ്റു നിന്ന് ആശ്ലേഷിച്ചു. ആതിഥ്യമര്യാദയോടെ യഥാവിധി പൂജിച്ച് മാനിക്കപ്പെട്ട രാവണനും മാരീചനും പരസ്പരം സംഭാഷണം ചെയ്യാന്‍ തുടങ്ങി. 

ഇപ്പോള്‍ ഒറ്റയ്‌ക്ക് ഇവിടേയ്‌ക്ക് വന്നതിന് എന്തോ ഉദ്ദേശമുണ്ടെന്നു തോന്നുന്നു. പാപരഹിതമായ ഏതു കാര്യമായാലും രാവണനുവേണ്ടി ചെയ്തുതരുവാന്‍ തയ്യാറാണെന്ന് അറിയിക്കുന്നു. 

സാകേതാധിപനായ ദശരഥ മഹാരാജാവിന്റെ രണ്ടു പുത്രന്മാര്‍ – രാമനും ലക്ഷ്മണനും – അംഗനാരത്‌നത്തോടുകൂടെ ദണ്ഡകാരണ്യത്തില്‍ വന്ന് വാഴുകയും എന്റെ സഹോദരിയുടെ മൂക്കും മുലകളും കാതും ഛേദിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ ഖരനും കൂട്ടരും പോയി എതിരിട്ടപ്പോള്‍ രാമന്‍ യുദ്ധത്തില്‍ ഏകനായി എതിര്‍ത്ത് കേവലം മൂന്നേമുക്കാല്‍ നാഴികകൊണ്ട് പതിനാലായിരത്തെയും കൊല്ലുകയുണ്ടായി. 

സ്വര്‍ണനിറം പൂണ്ട് മാനായി ചമഞ്ഞ് നീ വനത്തില്‍ പോയി, എന്റെ പ്രാണേശ്വരിയായ ജാനകിയെ മോഹിപ്പിച്ച് രാമലക്ഷ്മണന്മാരെ അകറ്റണം, അന്നേരം സീതയെ ഞാന്‍ ഹരിക്കുന്നതായിരിക്കും. അതിനു സഹായമായി നീ ഉണ്ടെങ്കില്‍ എന്റെ മനോരഥം സാധിച്ചിടും. വംശനാശം സംഭവിക്കാന്‍ കാരണമായ ഈ ഉപദേശം നിനക്കാരു തന്നു? അതില്‍നിന്നും പിന്മാറി രാക്ഷസകുലത്തെ പാലിച്ചുകൊള്ളുക. രാമന്‍ ആരാണെന്ന് നിരക്കറിയാമോ? സാക്ഷാല്‍ നാരാണന്‍. പരമാത്മാവാണ് രാമന്‍. ആ പരമാര്‍ത്ഥം അറിഞ്ഞവനാണ് ഞാന്‍. മാത്രവുമല്ല, നാരദാദി മുനിശ്രേഷ്ഠന്മാര്‍  പണ്ട് പറഞ്ഞ ഓരോ വൃത്താന്തങ്ങള്‍ കേട്ടവനാണ് ഞാന്‍ എന്ന് മാരീചന്‍ ബോധിപ്പിക്കുന്നു.  മാനുഷവേഷം ധരിച്ച് രാവണനെ വധിക്കണമെന്ന് ബ്രഹ്മാവിനോട് ഞാന്‍ മുമ്പ് പ്രതിജ്ഞ ചെയ്തിട്ടുണ്ട് എന്ന് സന്ദര്‍ഭവശാല്‍ സൂചിപ്പിക്കുന്നുണ്ട്. രാമന്‍ കേവലം ഒരു മനുഷ്യനല്ല, സാക്ഷാല്‍ നാരായണനാണെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ചു. ശരിയാണ്. രാമന്‍ സാക്ഷാല്‍ നാരായണന്‍ തന്നെയാണ്. എങ്കിലും എനിക്ക് സീതയെ കൊണ്ടുപോകുക തന്നെ വേണം. അതിനാല്‍ നീപോയി വേഗംതന്നെ മാനിന്റെ രൂപം ധരിച്ച് കാര്യം സാദ്ധ്യമാക്കൂ. 

രാവണന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ കൃത്യത്തിനു തുനിയേണ്ടിവന്ന മാരീചന്‍ അമ്പുകളേറ്റു ഭൂമിയില്‍ പതിച്ചപ്പോള്‍ ഹിരണ്മയരൂപം മാറി പൂര്‍വ്വരൂപം പ്രാപിച്ചു. പ്രാണവേദനകൊണ്ടു പിടയുന്ന അവസരത്തിലും രാമനെ ഓര്‍ത്താണ് വിലപിക്കുന്നത്. 

രാമഭക്തനായ മാരീചന്‍ ബാഹ്യസാഹചര്യ പ്രേരണയാല്‍ ദുഷ്ടപ്രവൃത്തിക്കു തുനിയേണ്ടിവന്നു.  അതിന്റെ ഫലങ്ങളും അനുഭവിക്കേണ്ടിവന്നു. ഇത് ഏവര്‍ക്കും ഒരു പാഠമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.