Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമഭക്തനായ മാരീചന്‍

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Jul 31, 2019, 04:06 am IST
in Samskriti

സഹോദരി ശൂര്‍പ്പണഖയുടെ വാക്കുകള്‍ കേട്ടു സീതാദേവിയെ സ്വന്തമാക്കാന്‍ വേണ്ടിയുള്ള ചിന്ത രാവണന്റെയുള്ളില്‍ അലകളായി ഇടതടവില്ലാതെ പൊങ്ങിമറിയുകയാണ്. ഇതുതന്നെ ചിന്തിച്ചിരുന്ന രാവണന്‍, സീതയെ നേടിയെടുക്കാനുള്ള ഉപായം തേടാനൊരുങ്ങുന്നു. 

ഒരു ദിവസം അതിരാവിലെ സൂര്യോദയത്തോടെ കടലിനക്കരെയുള്ള മാരീചാശ്രമത്തില്‍ പ്രവേശിച്ചു. അപ്പോള്‍ മാരീചന്‍ രാമനാമം ജപിച്ചുകൊണ്ട്, ആനന്ദാത്മകനായ രാമനെ ധ്യാനിച്ച് സമാധി പൂണ്ട് ആമോദത്തോടെ ഇരിക്കുകയായിരുന്നു. ലോകോപദ്രവകാരിയാണെങ്കിലും തന്റെ ഗൃഹത്തിലേക്കു വന്ന രാവണനെ ആതിഥ്യമര്യാദയോടെ എഴുന്നേറ്റു നിന്ന് ആശ്ലേഷിച്ചു. ആതിഥ്യമര്യാദയോടെ യഥാവിധി പൂജിച്ച് മാനിക്കപ്പെട്ട രാവണനും മാരീചനും പരസ്പരം സംഭാഷണം ചെയ്യാന്‍ തുടങ്ങി. 

ഇപ്പോള്‍ ഒറ്റയ്‌ക്ക് ഇവിടേയ്‌ക്ക് വന്നതിന് എന്തോ ഉദ്ദേശമുണ്ടെന്നു തോന്നുന്നു. പാപരഹിതമായ ഏതു കാര്യമായാലും രാവണനുവേണ്ടി ചെയ്തുതരുവാന്‍ തയ്യാറാണെന്ന് അറിയിക്കുന്നു. 

സാകേതാധിപനായ ദശരഥ മഹാരാജാവിന്റെ രണ്ടു പുത്രന്മാര്‍ – രാമനും ലക്ഷ്മണനും – അംഗനാരത്‌നത്തോടുകൂടെ ദണ്ഡകാരണ്യത്തില്‍ വന്ന് വാഴുകയും എന്റെ സഹോദരിയുടെ മൂക്കും മുലകളും കാതും ഛേദിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ ഖരനും കൂട്ടരും പോയി എതിരിട്ടപ്പോള്‍ രാമന്‍ യുദ്ധത്തില്‍ ഏകനായി എതിര്‍ത്ത് കേവലം മൂന്നേമുക്കാല്‍ നാഴികകൊണ്ട് പതിനാലായിരത്തെയും കൊല്ലുകയുണ്ടായി. 

സ്വര്‍ണനിറം പൂണ്ട് മാനായി ചമഞ്ഞ് നീ വനത്തില്‍ പോയി, എന്റെ പ്രാണേശ്വരിയായ ജാനകിയെ മോഹിപ്പിച്ച് രാമലക്ഷ്മണന്മാരെ അകറ്റണം, അന്നേരം സീതയെ ഞാന്‍ ഹരിക്കുന്നതായിരിക്കും. അതിനു സഹായമായി നീ ഉണ്ടെങ്കില്‍ എന്റെ മനോരഥം സാധിച്ചിടും. വംശനാശം സംഭവിക്കാന്‍ കാരണമായ ഈ ഉപദേശം നിനക്കാരു തന്നു? അതില്‍നിന്നും പിന്മാറി രാക്ഷസകുലത്തെ പാലിച്ചുകൊള്ളുക. രാമന്‍ ആരാണെന്ന് നിരക്കറിയാമോ? സാക്ഷാല്‍ നാരാണന്‍. പരമാത്മാവാണ് രാമന്‍. ആ പരമാര്‍ത്ഥം അറിഞ്ഞവനാണ് ഞാന്‍. മാത്രവുമല്ല, നാരദാദി മുനിശ്രേഷ്ഠന്മാര്‍  പണ്ട് പറഞ്ഞ ഓരോ വൃത്താന്തങ്ങള്‍ കേട്ടവനാണ് ഞാന്‍ എന്ന് മാരീചന്‍ ബോധിപ്പിക്കുന്നു.  മാനുഷവേഷം ധരിച്ച് രാവണനെ വധിക്കണമെന്ന് ബ്രഹ്മാവിനോട് ഞാന്‍ മുമ്പ് പ്രതിജ്ഞ ചെയ്തിട്ടുണ്ട് എന്ന് സന്ദര്‍ഭവശാല്‍ സൂചിപ്പിക്കുന്നുണ്ട്. രാമന്‍ കേവലം ഒരു മനുഷ്യനല്ല, സാക്ഷാല്‍ നാരായണനാണെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ചു. ശരിയാണ്. രാമന്‍ സാക്ഷാല്‍ നാരായണന്‍ തന്നെയാണ്. എങ്കിലും എനിക്ക് സീതയെ കൊണ്ടുപോകുക തന്നെ വേണം. അതിനാല്‍ നീപോയി വേഗംതന്നെ മാനിന്റെ രൂപം ധരിച്ച് കാര്യം സാദ്ധ്യമാക്കൂ. 

രാവണന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ കൃത്യത്തിനു തുനിയേണ്ടിവന്ന മാരീചന്‍ അമ്പുകളേറ്റു ഭൂമിയില്‍ പതിച്ചപ്പോള്‍ ഹിരണ്മയരൂപം മാറി പൂര്‍വ്വരൂപം പ്രാപിച്ചു. പ്രാണവേദനകൊണ്ടു പിടയുന്ന അവസരത്തിലും രാമനെ ഓര്‍ത്താണ് വിലപിക്കുന്നത്. 

രാമഭക്തനായ മാരീചന്‍ ബാഹ്യസാഹചര്യ പ്രേരണയാല്‍ ദുഷ്ടപ്രവൃത്തിക്കു തുനിയേണ്ടിവന്നു.  അതിന്റെ ഫലങ്ങളും അനുഭവിക്കേണ്ടിവന്നു. ഇത് ഏവര്‍ക്കും ഒരു പാഠമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

പുതിയ വാര്‍ത്തകള്‍

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.