Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി വനിത അംഗങ്ങളുടെ പ്രതിഷേധം അതിശക്തമായി; രമാ ദേവി എംപിയോട് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ എസ്പി എംപി അസംഖാന്‍ മാപ്പു പറഞ്ഞ് തടിയൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 11:29 am IST
in India

ന്യൂദല്‍ഹി: ലോക്സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായ വനിത ബിജെപി എംപി രമാദേവിയോട് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ എസ്പി എംപി അസംഖാന്‍ ഒടുവില്‍ ലോക്‌സഭയില്‍ പരസ്യമായി മാപ്പു പറഞ്ഞു തടിയൂരി. വനിതാ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം മൂലമാണ് മാപ്പു പറയാന്‍ അസംഖാന്‍ നിര്‍ബന്ധിതനായത്. മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെയാണ് സംഭവം അരങ്ങേറുന്നത്. എനിക്ക് ഒരു അവസരം നല്‍കിയാല്‍ ഞാന്‍ നിങ്ങളില്‍ നിന്ന് കണ്ണുകളെടുക്കില്ല എന്ന് അസം ഖാന്‍ സഭ നിയന്ത്രിക്കുന്ന ഡപ്യൂട്ടി സ്പീക്കര്‍ രമാ ദേവിയെ നോക്കി പറഞ്ഞു. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ നിങ്ങളോട് സംസാരിക്കുന്നതായി എനിക്ക് തോന്നുന്നു എന്നും രമാ ദേവിയെ നോക്കി അസം ഖാന്‍ പറയുകയുണ്ടായി. എന്നാല്‍, താന്‍ മോശമായ അര്‍ഥത്തില്‍ ഒരു കാര്യവും ചിന്തിച്ചു പോലും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും ചെയറിലുണ്ടായിരുന്നു രമാദേവിക്ക് തന്റെ വാക്കുകള്‍ മോശമായി തോന്നിയെങ്കില്‍ നിരുപാധികം മാപ്പുപറയുകയാണെന്നും അസം ഖാന്‍ ഇന്നു ലോക്‌സഭയില്‍ വ്യക്തമാക്കി. ഇന്നു രാവിലെ എസ്പി നേതാവ് അഖിലേഷ് യാദവിനൊപ്പം അസംഖാന്‍ സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. പരസ്യമായി മാപ്പു പറയണമെന്നു സ്പീക്കര്‍ ഇരു നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. അതേസമയം, അസംഖാന്റെ പരാമര്‍ശം രാജ്യത്തെ എല്ലാ സ്ത്രീകളേയും പുരുഷന്‍മാരേയും മാനസികമായി വേദനിപ്പിച്ചെന്നു രമാദേവി പ്രതികരിച്ചു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണെന്നും ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണമെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി. 

നേരത്തേ, അസംഖാനെതിരേ വനിത അംഗങ്ങള്‍ ശക്തമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും അസംഖാനെതിരേ പൊട്ടിത്തെറിച്ചു സംസാരിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകള്‍ക്കു നേരേ അങ്ങേയറ്റം നീചമായ പരാമര്‍ശം ആണ് അസംഖാനില്‍ നിന്നുണ്ടായത്. കടുത്ത നടപടി അസംഖാനിനെതിരേ വേണമെന്നും നിര്‍മല. ആണുങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജനപ്രതിനിധികള്‍ക്കും കളങ്കമാണ് അസംഖാന്റെ വാക്കുകള്‍. ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ ഒറ്റസ്വരത്തിലാണ് അസംഖാനിനെതിരേ നടപടി ആവശ്യപ്പെടുന്നതെന്നു സ്മൃതി ഇറാനി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇവിടെ വന്നു കണ്ണുകള്‍ നോക്കി സംസാരിക്കൂ എന്നടക്കം ദ്വയാര്‍ത്ഥമുള്ള വാക്കുകള്‍ ഉപയോഗിക്കില്ലെന്നും എംപി എന്ന നിലയില്‍ ഒരാളില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നെന്നും തൃണമൂല്‍ എംപിയായ മിമി ചക്രബര്‍ത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.