Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മന്ത്രിമാരേയും തല്ലുമോ ഈ പോലീസ് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2019, 05:15 am IST
in Editorial

ഇതു വല്ലാത്ത പൊലീസ് തന്നെ. തല്ലിത്തല്ലി എംഎല്‍എയെവരെ തല്ലി കയ്യൊടിച്ചു. ഇക്കണക്കിന് ഇനി ആര്‍ക്കൊക്കെ തല്ലുകിട്ടുമെന്നു കണ്ടുതന്നെയറിയണം. അടുത്തതു മന്ത്രിമാരായിരിക്കുമോ?  സാധാരണക്കാരെ തല്ലാന്‍ പണ്ടേ പോലീസിനു ലൈസന്‍സ് ഉണ്ടെന്ന മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ആ സാധാരണക്കാര്‍ അവരുടെ പ്രതിനിധികളായി തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ സമൂഹത്തിലെ വരേണ്യവര്‍ഗമാണെന്ന രീതിയിലായിരുന്നല്ലോ രാഷ്‌ട്രീയ സംവിധാനത്തിന്റെ പെരുമാറ്റം. അവരെ തൊടാന്‍ പൊലീസ് പേടിക്കുമെന്നായിരുന്നു ധാരണ. പക്ഷേ, സിപിഎം ഭരണത്തില്‍ അവര്‍ക്കും രക്ഷയില്ല. 

പോലീസ് അതിക്രമം, പോലീസ് അഴിഞ്ഞാട്ടം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് കുറച്ച് അതിരുവിട്ട അവസ്ഥയാണ്. ഇതു ജനങ്ങളുടെ പൊലീസല്ല, സര്‍ക്കാരിന്റെ പൊലീസുമല്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെമാത്രം പോലീസാണ്. ആ കക്ഷിയൊഴിച്ച് ആരേയും തല്ലും. വേണ്ടിവന്നാല്‍ കൊല്ലും. മുന്നണിയിലെ പങ്കാളികളായാലും അതിനുമാറ്റമില്ല. മനുഷ്യാവകാശം എന്നതു തങ്ങള്‍ക്കു മാത്രമുള്ളതാണെന്ന ധാര്‍ഷ്ട്യമാണവരുടെ മുഖമുദ്ര.

ആ സന്ദേശമാണ് കൊച്ചിയില്‍ ഡിഐജി ഓഫീസ് മാര്‍ച്ച് നടത്തിയ സിപിഐക്കാരെ തല്ലിച്ചതച്ചുകൊണ്ട് കേരളപൊലീസ് നല്‍കിയത്. കൊച്ചിയില്‍ അതു നടക്കുമ്പോള്‍ത്തന്നെ തിരുവനന്തപുരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരെ തല്ലിവീഴ്‌ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും കിട്ടി വേണ്ടത്ര തല്ല്. സര്‍ക്കാരിനെതിരെ പ്രതികരിച്ചാല്‍, അവരാരായാലും, പോലീസിനെക്കൊണ്ടു കൈകാര്യം ചെയ്യിക്കുമെന്ന വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാര്‍. പോലീസ് വകുപ്പുതന്നെ പിണറായിയുടെ താല്‍പര്യ സംരക്ഷണത്തിനാണെന്ന മട്ടിലാണ് പാര്‍ട്ടിയും സര്‍ക്കാരും.

സിപിഐക്കാരനായ മൂവാറ്റുപഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിനാണ് പോലീസ് നായാട്ടില്‍ കയ്യൊടിഞ്ഞത്. രക്ഷിക്കാനെത്തിയ സിപിഐ ജില്ലാസെക്രട്ടറി പി. രാജുവിനു തലയില്‍ പരുക്കേറ്റു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍. സുഗതന്റെയും കയ്യൊടിഞ്ഞു. സാരമായി പരുക്കേറ്റവര്‍ വേറെ. വൈപ്പിന്‍ എളങ്കുന്നപ്പുഴ ഗവണ്‍മെന്റ് കോളജില്‍ നടന്ന എസ്എഫ്‌ഐ-എഐഎസ്എഫ് സംഘട്ടനത്തില്‍ പൊലീസ് പക്ഷപാതപരമായ നിലപാടു സ്വീകരിച്ചു എന്നാരോപിച്ചായിരുന്നു സിപിഐയുടെ ഡിഐജി ഓഫീസ് മാര്‍ച്ച്. പരീക്ഷാക്രമക്കേടു നടത്തിയ പിഎസ്‌സി പിരിച്ചുവിടുക, ക്രമക്കേട് സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്ത് യുവമോര്‍ച്ചയുടെ മാര്‍ച്ച്. രണ്ടിടത്തും വിറളിപിടിച്ച മാതിരിയായിരുന്നു പോലീസിന്റെ തേര്‍വാഴ്ച.    

ഇതു സിപിഎമ്മിന്റെമാത്രം പോലീസായി മാറുകയാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് എന്തുമാകാം. എതിരഭിപ്രായം പറയുന്നതു സഹിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ്, ഫാസിസ്റ്റ് വിരുദ്ധരെന്നു സ്വയം വിശേഷിപ്പിക്കുന്ന സിപിഎം. ഈ ചിന്താഗതി പാര്‍ട്ടി നേതാക്കളിലേയ്‌ക്കു ചുരുങ്ങുകയും ചെയ്യുന്നു. നേതാവു പറയുന്നത് മറുചോദ്യമില്ലാതെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് ഓരോ പ്രവര്‍ത്തകനുമെന്നതാണ് പാര്‍ട്ടിയിലും പോഷകസംഘടനകളിലും നിലനില്‍ക്കുന്ന അലിഖിതനിയമം. അതുലംഘിച്ചാല്‍ എന്തും ചെയ്യാന്‍ നേതാക്കള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമാണ് പിണറായി ഭരണത്തില്‍. അടിച്ചൊതുക്കും. വേണ്ടിവന്നാല്‍ കുത്തിവീഴ്‌ത്തും. മഹാരാജാസ് കോളജിലും യുണിവേഴ്‌സിറ്റി കോളജിലും തൃശൂര്‍ കേരളവര്‍മകോളജിലും ഒക്കെ കണ്ടത് അതാണ്. അവര്‍ക്കൊക്കെ തണലിനു കുടപിടിക്കാന്‍ പാര്‍ട്ടിയുടെ പോലീസ് തയ്യാറായി ഉണ്ടാകും. 

അതങ്ങനെ നടക്കുമ്പോഴും, സ്വന്തം എംഎല്‍എയെ തല്ലി കൈയൊടിച്ചിട്ടും പ്രതികരിക്കാന്‍ തന്റേടമില്ലാത്തൊരു പാര്‍ട്ടി സെക്രട്ടറി സിപിഐയ്‌ക്ക് ഉണ്ടെന്നതാണ് ഏറെ വിചിത്രം. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായിട്ടും സ്വന്തം അണികള്‍ക്കും ജനപ്രതിനിധിക്കും വേണ്ടിപ്പോലും വായ്തുറക്കാന്‍ ധൈര്യമില്ലാത്തവര്‍ ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ സംസാരിക്കും? അത്തരക്കാര്‍ നയിക്കുന്ന പാര്‍ട്ടികൂടി ചേര്‍ന്നാണു നാടുഭരിക്കുന്നതെന്ന സത്യം കേരളത്തിന് ഒട്ടും ആശാസ്യമല്ല. തെറ്റിനെ തെറ്റെന്നുവിളിക്കാന്‍ ചങ്കൂറ്റമുള്ളവരെ വേണം ഭരണമേല്‍പിക്കാനെന്നു ജനം മനസ്സിലാക്കുന്ന കാലം വരാനിരിക്കുന്നതേയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍): ലീഗ് പോരുകള്‍ തീരുന്നു

Sports

ലോകകപ്പ് സംപ്രേഷണത്തിന് ധാരണയായതായി റിപ്പോര്‍ട്ട്

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ പെണ്‍ വിഭാഗം മത്സരത്തില്‍ കേരളം-മഹാരാഷ്ട്ര ഏറ്റുമുട്ടലില്‍ നിന്ന്‌

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമുകള്‍ക്ക് വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: പത്തനംതിട്ടയെ തകര്‍ത്തു; തിരുവനന്തപുരം ഒന്നാമത്

സൂപ്പര്‍ ചെസ് ക്ലാസിക്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമനില

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.