Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പയസ് കൊണ്‍വെന്റിലെ സിസ്റ്റര്‍ അഭയ, ഉണ്ടാക്കിയ കൊച്ചിന്റെ പിതൃത്വം മറ്റൊരാളില്‍ അടിച്ചേല്‍പ്പിച്ച റോബിനച്ചന്‍; സഭയിലെ പീഡന ബിഷപ്പ് ഫ്രാങ്കോ’; ഹൈന്ദവരുടെ നെഞ്ചത്ത് കയറും മുമ്പ് ഈ ‘നവോഥാനങ്ങള്‍’ ക്രൈസ്തവ സഭാ കോളേജ് എഡിറ്റര്‍ അറിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 03:56 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയയുടെ പവിത്രതക്കെതിരെയും ഹൈന്ദവരുടെ വിശ്വാസങ്ങള്‍ക്കെതിരെയും വിഷം തുപ്പിയ  കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ മാഗസിനെതിരെ പ്രതിഷേധം ശക്തം. ഹൈന്ദവ വിശ്വാസങ്ങളെ അടച്ചാക്ഷേപിക്കുന്ന മാഗസിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. ഇതില്‍ ഏറ്റവും വൈറലായിരിക്കുന്നത് എം.എസ് ദിലീഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. 

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുറക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ കുറിക്കുന്ന സമത്വത്തിന്റെ മഹചരിതങ്ങളെ മാഗസിനിലൂടെ  വാഴ്‌ത്തിപ്പാടുന്നവര്‍, ചുരുങ്ങിയ പക്ഷം ഒരു വിളിപ്പാടകലെ കോതമംഗലം ചെറിയ പള്ളിയില്‍ കോടതിവിധികളൊരുപാടുണ്ടായിട്ടും ഓര്‍ത്തോഡോക്‌സ് തമ്പാന്‍മാര്‍ക്ക് മുമ്പില്‍ ആരാധനയ്‌ക്ക് തുറക്കാത്ത യാക്കോബായ വാതിലുകള്‍, തുറന്നു കൊടുത്തു കൊണ്ട് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആയിരം പൂത്തിരികള്‍ പൂത്തുലയാന്‍ ഒരാഹ്വാനം കൂടെ നടത്താമായിരുന്നു… അതു പോലെ ഹൈന്ദവ ബിംബങ്ങളെ ആവോളം അപമാനിച്ചു കൂട്ടുന്ന കൂട്ടത്തില്‍, വാനത്തോളം പൊങ്ങിനില്‍ക്കുന്ന ബിഷപ്പിന്റെ അംശവടി കാഴ്ചകള്‍ അതിസുന്ദരമായി ആവിഷ്‌കരിച്ച ആ കാര്‍ട്ടൂണ്‍ ആയിരുന്നു കവര്‍ ചിത്രത്തിന് അനുയോജ്യമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു… 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് മാഗസിന്‍ അതിഗംഭീരമായി തന്നെ നവോത്ഥാനിച്ചിരിക്കുന്നു. ‘ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്’ എന്ന തരത്തിലുള്ള നല്ല അസ്സല് നവോത്ഥാനം പക്ഷെ ഹിന്ദുവിന്റെ നെഞ്ചത്തോട്ട് കെട്ടിയെടുത്തോരെ മാത്രം ഉള്‍പ്പെടുത്തി ആയിപ്പോയത് എന്തോ മതേതരത്വത്തിന് അത്ര ഭൂഷണമായില്ലെന്നെ… ഹിന്ദുവിന്റെ ശബരിമലയിലെ മാത്രം നവോത്ഥാനത്തെ വാഴ്‌ത്തിപ്പാടുന്ന ഹിന്ദുനാമധാരി കുഞ്ഞാടുകളും,,തിരശീലക്ക് പിന്നിലെ അസ്സല് കുഞ്ഞാടുകളും,എന്തുകൊണ്ടോ സഭയുടെ ആലയങ്ങളിലെ ഉദ്ധാരണങ്ങള്‍ കാണാതെ പോയി…

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുറക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ കുറിക്കുന്ന സമത്വത്തിന്റെ മഹചരിതങ്ങളെ വാഴ്‌ത്തിപ്പാടുന്നവര്‍, ചുരുങ്ങിയ പക്ഷം ഒരു വിളിപ്പാടകലെ കോതമംഗലം ചെറിയ പള്ളിയില്‍ കോടതിവിധികളൊരുപാടുണ്ടായിട്ടും ഓര്‍ത്തോഡോക്‌സ് തമ്പാന്‍മാര്‍ക്ക് മുമ്പില്‍ ആരാധനയ്‌ക്ക് തുറക്കാത്ത യാക്കോബായ വാതിലുകള്‍, തുറന്നു കൊടുത്തു കൊണ്ട് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആയിരം പൂത്തിരികള്‍ പൂത്തുലയാന്‍ ഒരാഹ്വാനം കൂടെ നടത്താമായിരുന്നു… ബിന്ദുവിനും കനകദുര്‍ഗ്ഗക്കും നവോത്ഥാന നായികപ്പട്ടം ചാര്‍ത്തികൊടുത്തവര്‍ അതിനും കാല്‍നൂറ്റാണ്ടും മുമ്പേ, സഭയുടെ ആലയങ്ങളില്‍ തന്നെ നവോത്ഥാനത്തിന് തുടക്കം കുറിച്ച ചിലരെ അവഗണിച്ചത് അവര്‍ കത്തോലിക്ക സഭയില്‍ പെട്ടവരായത് കൊണ്ടാണെങ്കില്‍ അത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യനീതിയുടെ നിഷേധമായിപോയല്ലോ സ്റ്റാഫ് എഡിറ്റര്‍ ഉള്‍പ്പെടുന്ന ഹൈന്ദവ ഹിജഡകളേ…

കോട്ടയം പയസ് കൊണ്‍വെന്റില്‍, രണ്ട് പാതിരിമാരുടെ സ്ഥിരഉദ്ധാരണം,ഒരേ സമയം തന്നെ തന്റെ ‘ആഗമന’ത്തിലും ‘പുറപ്പെടലി’ലും സ്വീകരിച്ച ഒരു കന്യാസ്ത്രീയുടെ പുരോഗമന കാഴ്‌ച്ചക്ക് സാക്ഷിയായപ്പോള്‍, അതിനെ എതിര്‍ത്തതിന്റെയും ചോദ്യം ചെയ്തതിന്റെയും പേരില്‍, നിത്യനിശബ്ദതയിലേക്കയക്കപ്പെട്ട ഒരു കന്യാസ്ത്രീയുണ്ടായിരുന്നു, ‘സിസ്റ്റര്‍ അഭയ’… പൂതൃക്കയിലച്ചന്റെയും കോട്ടൂരച്ഛന്റെയും സിസ്റ്റര്‍ സെഫിയുടെയും നവ ഉദ്ധാരണങ്ങള്‍ക്ക് സാക്ഷിയായി പോയതിനാല്‍ നിഷ്ടുരമായി കൊല ചെയ്യപ്പെട്ട അതേ സിസ്റ്റര്‍ അഭയ… സഭയുടെ കോട്ടവാതിലുകള്‍ ഭേദിച്ചു പുറം ലോകം അറിഞ്ഞ ഒരു രക്തസാക്ഷി… അവരെകൂടെയൊന്നു പരാമര്‍ശിക്കേണ്ടതായിരുന്നു…

പിന്നെ മാഗസിന്റെ പുറംചട്ടയെ വര്‍ണാഭമാക്കാന്‍ നല്ല ചേലൊത്ത പരസ്യം ഒന്നു വേണേല്‍ നമ്മുടെ സിസ്റ്റര്‍ ആയമ്മയുടെ ദിവ്യകന്യകത്വം, കന്യാചര്‍മ്മം നട്ടുപിടിപ്പിച്ചു പുനഃപ്രതിഷ്ഠിച്ച ആ ആശുപത്രിയുടെ ഒരു കളര്‍ പോട്ടം തന്നെ ആകാമായിരുന്നു.സംഗതി കളറാകട്ടെ എന്നേ… ബലാല്‍സംഗം മുതല്‍ പ്രകൃതി വിരുദ്ധ പീഡനം വരെ നിര്‍ബാധം നടത്തി വിഹരിച്ച, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ, സഭയുടെ തിട്ടുരങ്ങളും, സഭാ കോടതിയുടെ നാലു ചുവരുകളും ഭേദിച്ചു, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചു പരാതി നല്‍കിയ, കുറവിലങ്ങാട് മഠത്തിലെ സിസ്റ്ററെയും, പരസ്യമായി പാതവക്കില്‍ ഉപവാസമിരിക്കേണ്ടി വന്ന ആ സിസ്റ്റര്‍മാരെയും പരാമര്‍ശിക്കേണ്ടതായിരുന്നു… അതു പോലെ ഹൈന്ദവ ബിംബങ്ങളെ ആവോളം അപമാനിച്ചു കൂട്ടുന്ന കൂട്ടത്തില്‍,

വാനത്തോളം പൊങ്ങിനില്‍ക്കുന്ന ബിഷപ്പിന്റെ അംശവടി കാഴ്ചകള്‍ അതിസുന്ദരമായി ആവിഷ്‌കരിച്ച ആ കാര്‍ട്ടൂണ്‍ ആയിരുന്നു കവര്‍ ചിത്രത്തിന് അനുയോജ്യം…പിന്നെയും താളുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെങ്കില്‍, കുമ്പസാരരഹസ്യങ്ങള്‍ ആയുധമാക്കി, അപ്പവും വീഞ്ഞും പങ്കിട്ടു ഭക്ഷിച്ച പാതിരിമാരുടെ വീര സാഹസിക കഥകളും, പള്ളീലച്ചന്‍ ഉണ്ടാക്കിയ കൊച്ചിന്റെ പിതൃത്വം കൊച്ചിന്റെ അപ്പാപ്പന്റെ തലയില്‍ വെച്ചു കൊടുത്ത്, ഒരു നിരപരാധിയെ സ്വന്തം മകളെ പീഡിപ്പിച്ച നാരാധമന്‍ ആക്കി ചിത്രീകരിച്ചു പോലും കൈയിലെ പാപക്കറ കഴുകി വെളുപ്പിക്കാന്‍ ശ്രമിച്ച റോബിനച്ഛന്റെ അപൂര്‍വസാഹസിക ധീരത,  കൊണ്ടൊക്കെയും ആ താളുകള്‍ നിറക്കാമായിരുന്നു…

സ്വന്തം മകളുടെ കുഞ്ഞിന്റെ പിതൃത്വം, നിര്‍വികാരം ഏറ്റെടുത്തും ആ അപമാന അവഹേളന വേദനകള്‍, നിസ്സഹായമായി സഹിച്ച ആ നിസ്സഹായ ജന്മങ്ങള്‍,സഭയുടെ മാനം രക്ഷിക്കാന്‍ കുരുതി കൊടുത്ത മാനാഭിമാനങ്ങള്‍ എല്ലാം ഒന്നു വര്‍ണ്ണിച്ചെഴുതിയാല്‍ ഒരു മഹാകാവ്യത്തിനു തന്നെ വകുപ്പുമുണ്ടല്ലോ…

അപ്പൊ ഭാരതത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ മാനേജ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് എന്നവകാശപ്പെടുന്ന കോളേജ് അധികൃതരോടാണ്, ഇനിയെങ്കിലും നിങ്ങള്‍ ഇത്തരം നവോത്ഥാനങ്ങളെയും അതിന്റെ നായക നായികകളെയും ഒക്കെ ഒരൂപാടങ്ങു ഉദ്ധരിക്കുമ്പോള്‍, ഇന്ത്യ ഒരു മതേതര രാജ്യമായതിനാലും, മത അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇന്ത്യന്‍ ഭരണഘടന അനുവദിക്കാത്തതിനാലും, ‘പ്രാകൃത പുരാതന’ ഹിന്ദുവിനെ നവോത്ഥാനിച്ച മഹാന്മാരെയും മഹതികളെയും മാത്രം ഉദ്ധരിക്കാതെ ചുരുങ്ങിയ പക്ഷം കത്തോലിക്ക സഭക്കുള്ളിലെ നവ പുനര്‍ ഉദ്ധാരകരെ കൂടിയെങ്കിലൂം ഒന്ന് പരാമര്‍ശിച്ചേക്കണേ…നാലാളറിയട്ടെ…പിന്നെ തല്‍ക്കാലം മുസ്ലീം മതസ്ഥരെ വല്ലാണ്ടങ്ങു ഉദ്ധരിക്കാന്‍ നില്‍ക്കേണ്ട, എന്താച്ചാല്‍ ഈ കയ്യും കാലും ഒന്നും ഇല്ലാച്ചാല്‍ പിന്നെ ഉദ്ധരിച്ചിട്ടും വല്ല്യ കാര്യം ഒന്നും അങ്ങട് ഉണ്ടാവില്ല്യ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.