Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജിയില്‍ എസ്എഫ്‌ഐക്കാര്‍ കുത്തിവീഴ്‌ത്തിയത് ഗോപകുമാറിനെ; അന്ന് എബിവിപിക്കാരെ, ഇന്ന് സ്വന്തം പാര്‍ട്ടിക്കാരനെ

എസ്എഫ്‌ഐയുടെ ജില്ലാ ചുമതലയുണ്ടായിരുന്ന വി. ശിവന്‍കുട്ടി അന്നും ഇത്തരം ഗുണ്ടകളെ വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ജോസഫ് ഈപ്പന്‍, ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ചെറുമകന്‍ പ്രസന്നന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമണം അഴിച്ചുവിട്ടത്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 20, 2019, 03:54 pm IST
in Kerala

തിരുവനന്തപുരം: മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ കേരളത്തിലെ ക്യാമ്പസുകളില്‍ ആക്രമണത്തിലൂടെയും ഭീഷണിയിലൂടെയും അധികാരം നിലനിര്‍ത്തിയപ്പോള്‍ എസ്എഫ്‌ഐക്കെതിരെ എംജി കോളേജില്‍ ശബ്ദം ഉയര്‍ത്തിയ എബിവിപിക്കാരെ കുത്തിവീഴ്‌ത്തിയത് ചരിത്രം. എബിവിപിക്കാരനായ പാല്‍ക്കുളങ്ങര ഗോപകുമാറിന്റെ ശരീരത്തില്‍ അന്നേറ്റത് കൈവഴക്കത്തോടെയുള്ള കഠാരയുടെ മൂന്ന് കുത്ത്. അന്ന് എസ്എഫ്‌ഐക്കാര്‍ എബിവിപിക്കാരെയാണ് കുത്തിയതെങ്കില്‍ ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് കഠാരയുടെ മൂര്‍ച്ച നുണഞ്ഞത്.

1979ല്‍ എസ്എഫ്‌ഐയുടെ ആധിപത്യത്തില്‍ ഗുണ്ടകള്‍ എംജി കോളേജിനെ അടക്കിഭരിച്ചിരുന്ന കാലം. മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് കോളേജില്‍ എസ്എഫ്‌ഐ ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഭീഷണി വകവയ്‌ക്കാതെ എംജി കോളേജില്‍ ഒരുപറ്റം എബിവിപി പ്രവര്‍ത്തകര്‍ രാമനുണ്ണിയുടെ നേതൃത്വത്തില്‍ സധൈര്യം മുന്നോട്ടുപോയി. എന്നാല്‍ എസ്എഫ്‌ഐ ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. പലപ്പോഴും എബിവിപിയുടെ ഭാഗത്തുനിന്നും സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷങ്ങള്‍ ഒഴിവായി. ഒരു ദിവസം കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ മുരളിയെ യാതോരു പ്രകോപനവും കൂടാതെ വിദ്യാര്‍ഥി പരിഷത്തിന്റെ പ്രവര്‍ത്തകനെന്ന കാരണത്താല്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. അടുത്ത ദിവസം ഗോപകുമാറിന്റെ നേതൃത്വത്തില്‍ വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളുമായി സമാധാനപരമായി ക്യാമ്പസിനുള്ളില്‍ പ്രതിഷേധിച്ചു.

പ്രതിഷേധ മാര്‍ച്ച് കോളേജിലെ ഫിസിക്‌സ് ലാബിന് മുന്നില്‍ എത്തിയതും എസ്എഫ്‌ഐക്കാര്‍ കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങളുമായി ഏകപക്ഷീയമായി ആക്രമണം അഴിച്ചു വിട്ടു. അക്രമത്തില്‍ ഗോപകുമാറിനും മുരളിക്കും കുത്തേറ്റു. ഗോപകുമാറിന്റെ മുതുകില്‍ രണ്ടു കുത്തും കൈയില്‍ ഒരു കുത്തുമാണേറ്റത്. വലതു കൈയുടെ ഷോള്‍ഡര്‍ വലിച്ചൊടിച്ച് നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചു. രക്തത്തില്‍ കുളിച്ച് ക്യാമ്പസിനുള്ളില്‍ കിടന്ന ഗോപകുമാറിനെ സഹപാഠികളാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം അതീവതീവ്രവിഭാഗത്തിലായിരുന്നു മുരളി.

എസ്എഫ്‌ഐയുടെ ജില്ലാ ചുമതലയുണ്ടായിരുന്ന വി. ശിവന്‍കുട്ടി അന്നും ഇത്തരം ഗുണ്ടകളെ വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ജോസഫ് ഈപ്പന്‍, ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ചെറുമകന്‍ പ്രസന്നന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമണം അഴിച്ചുവിട്ടത്.

1981ല്‍ നടന്ന എംജി കോളേജ് തെരഞ്ഞെടുപ്പില്‍ ആദ്യമായി എബിവിപി ഒരു സീറ്റില്‍ വിജയിച്ചു. പെരുമ്പാവൂര്‍ മുരളിയാണ് എബിവിപിയുടെ ടിക്കറ്റില്‍ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ചത്. എസ്എഫ്‌ഐയുടെ തേര്‍വാഴ്‌ച്ചയ്‌ക്ക് എംജിയില്‍ ആദ്യമായി തിരിച്ചടി നേരിട്ട സംഭവമായിരുന്നു അത്. എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം സഹിക്കവയ്യാതെ പില്‍ക്കാലത്ത് എംജി കോളേജ് വിദ്യാര്‍ഥികള്‍ ഭരണം എബിവിപിയുടെ കൈകളില്‍ ഏല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.