Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആ മനുഷ്യന്റെ ശരീരം നിശ്ചലമാകുന്നത് ഞാന്‍ കണ്ടു’; ദുര്‍ഗാദാസ് കൊല്ലപ്പെടുന്നത് കണ്ട വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Jul 20, 2019, 03:34 pm IST
in Kerala

കൊല്ലം: ”പട്ടിയെ കല്ലെറിയുന്നത് പോലെ ഒരു മനുഷ്യനെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുന്നതും പൊട്ടിയ തലയില്‍ ഇരുകൈയും പൊത്തിപ്പിടിച്ച് ഓടാന്‍ പോലും ആകാതെ ആ തൂവെള്ള വസ്ത്രധാരി നിലം പതിക്കുന്നതും ഞാന്‍ കണ്ടു”. മൂന്നരപ്പതിറ്റാണ്ട് മുന്‍പ് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ കല്ലെറിഞ്ഞു വീഴ്‌ത്തി  കഠാര കൊണ്ട് കുത്തിക്കൊന്ന ആര്‍എസ്എസ് കിളിമാനൂര്‍ താലൂക്ക് പ്രചാരക് ദുര്‍ഗാദാസിന്റെ ജീവന്‍ നിലയ്‌ക്കുന്നത് കണ്ട പതിനാറുകാരിയുടെ വാക്കുകളാണിത്. ഇന്ന് പ്രമുഖ കോളേജില്‍ അധ്യാപികയാണ് അവര്‍.

ജന്മഭൂമി ദിനപത്രത്തില്‍ മുപ്പത്തിയെട്ട് വര്‍ഷം മുന്‍പ് നിലമേല്‍ കോളേജില്‍ കൊല്ലപ്പെട്ട ദുര്‍ഗാദാസിന്റെ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ടിട്ടാണ് സംഭവത്തിന്റെ നേര്‍സാക്ഷിയായ ഇവര്‍ പ്രതികരിച്ചത്. അന്ന് നിലമേല്‍ എന്‍എസ്എസ് കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു ഇവര്‍. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം ഭയന്ന് പേര് പ്രസിദ്ധീകരിക്കാന്‍ ടീച്ചറിന് താല്‍പ്പര്യമില്ല. എങ്കിലും അന്നത്തെ ഭീകരത നിറഞ്ഞ സംഭവം ടീച്ചര്‍ മറച്ചുവെച്ചില്ല. 

കിളിമാനൂര്‍ പോങ്ങനാട് നിന്നും പ്രീഡിഗ്രി ഒന്നാം വര്‍ഷത്തിനു ചേര്‍ന്നതായിരുന്നു ടീച്ചര്‍. കോളേജ് തുറന്നതിന്റെ ആരവങ്ങളടങ്ങിയതേയുണ്ടായിരുന്നുള്ളൂ; എസ്എഫ്‌ഐ ബഹളങ്ങളും ആരംഭിച്ചിരുന്നു. എന്തൊക്കെയോ ബഹളങ്ങള്‍ നടന്നിരുന്നതായി കേട്ടിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞാണ് പ്രചാരകനെ കോളേജിലേക്ക് വിളിപ്പിച്ചതെന്നാണ് കേട്ടത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം എസ്എഫ്‌ഐക്കാരും പുറത്തു നിന്നുള്ള ചിലരും  ആയുധങ്ങളുമായി സംഘടിച്ചു നില്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പാളിനെ കണ്ട് പുറത്തിറങ്ങിയ ദുര്‍ഗാദാസിനെ കൈയില്‍ കരുതിയിരുന്ന കരിങ്കല്‍ ചീളുകളുമായി തുരുതുരെ എറിയുകയായിരുന്നു.

”പട്ടിയെ എറിയും പോലെ  ഒരുകൂട്ടം ആളുകള്‍ ഒരാളെ കല്ലെറിയുന്നു. ഏറുകൊണ്ട് പൊട്ടിയ തലയില്‍ ഇരുകൈകളും പൊത്തി ഓടാനാകാതെ നില്‍ക്കുന്ന ആ മനുഷ്യന്റെ തൂവെള്ള വസ്ത്രം ചോരനിറമണിഞ്ഞ് നിലം പതിക്കുന്നത് ഇന്നും കണ്‍മുന്നിലുണ്ട്. അലറിക്കൊണ്ട് ഓടിക്കൂടിയവര്‍ അയാളെ കുത്തിക്കൊല്ലുകയാണെന്ന് അപ്പോഴറിഞ്ഞില്ല. ജനാലയില്‍ക്കൂടി ആ ശരീരം നിശ്ചലമാകുന്നത് കണ്ട നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മനുഷ്യനെ കൊല്ലുന്ന കമ്മ്യൂണിസത്തെ അന്നു മുതല്‍ വെറുപ്പാണ്.”

ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. അന്നു കോളേജിന്റെ പിറകുവശം കാടായിരുന്നു. അവിടെ എസ്എഫ്‌ഐ അക്രമികളും പുറത്തു നിന്നുള്ളവരും തമ്പടിക്കുമായിരുന്നു. കൊലപാതകത്തിനു ശേഷം മാസങ്ങളോളം കോളേജില്‍ പോലീസ് കാവലായിരുന്നു. പഠനശേഷവും വര്‍ഷമിത്രയായിട്ടും മുഖത്തേയ്‌ക്ക് രക്തം ചീറിത്തെറിക്കുന്നത് പോലെ തോന്നാറുണ്ട്. പലപ്പോഴും ഉറക്കം നഷ്ടപ്പെടും. അത്രയ്‌ക്കാണ് നടുക്കുന്ന ആ ഓര്‍മ്മ. ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

India

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

World

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

Kerala

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

Kerala

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

പുതിയ വാര്‍ത്തകള്‍

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.