Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുത്തിയത് സിപിഎം കുടുംബത്തിന്റെ നെഞ്ചത്ത്

പാര്‍ട്ടി കുടുംബത്തിന്റെ  അടുത്ത തലമുറയുടെ വ്യക്തിത്വമായാണ് അഖിലിനെ വീട്ടിലെല്ലാവരും കണ്ടിരുന്നത്. എസ്എഫ്‌ഐയുടെ  പ്രവര്‍ത്തനങ്ങളില്‍  കലാലയത്തില്‍ അഖില്‍ പിന്നിലായിരുന്നില്ല. യൂണിറ്റ് ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 14, 2019, 05:14 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാര്‍ കുത്തിയത് പാര്‍ട്ടി കുടുംബത്തിന്റെ നെഞ്ചത്ത്. പാരമ്പര്യമായി സിപിഎം പാര്‍ട്ടി കുടുംബമാണ് അഖിലിന്റെ നിര്‍ധന കുടുംബം. അഖിലിന്റെ മുത്തച്ഛന്‍ കേശവന്‍ സ്ഥലത്തെ അറിയപ്പെടുന്ന സിപിഎം നേതാവായിരുന്നു. ആ പാരമ്പര്യത്തിലൂടെ  അഖിലിന്റെ അച്ഛന്‍ ചന്ദ്രനും അമ്മ ജിജുവും സഹോദരി ചിഞ്ചുവും പാര്‍ട്ടി പ്രവര്‍ത്തകരായി. 

പാര്‍ട്ടിയുടെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും അഖിലിന്റെ കുടുംബം മുഴുവന്‍ പങ്കെടുക്കും. പാര്‍ട്ടി കുടുംബത്തിന്റെ  അടുത്ത തലമുറയുടെ വ്യക്തിത്വമായാണ് അഖിലിനെ വീട്ടിലെല്ലാവരും കണ്ടിരുന്നത്. എസ്എഫ്‌ഐയുടെ  പ്രവര്‍ത്തനങ്ങളില്‍  കലാലയത്തില്‍ അഖില്‍ പിന്നിലായിരുന്നില്ല. യൂണിറ്റ് ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയെ നെഞ്ചോടു ചേര്‍ത്തതിന്റെ പാരിതോഷികമാണ് നെഞ്ചിലേറ്റ കുത്തെന്ന് ഈ കുടുംബത്തിന് ഇന്ന് വിശ്വസിക്കേണ്ട അവസ്ഥയിലാണ്. ചന്ദ്രന്‍ ഓട്ടോറിക്ഷ ഓടിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ്  കുടുംബത്തെ പോറ്റുന്നത്. 

 മഹാരാജാസ് കോളേജില്‍ എസ്ഡിപിഐക്കാര്‍ കുത്തിക്കൊന്ന അഭിമന്യുവിന്റെ അമ്മയുടെ നാന്‍പെറ്റ മകനെ എന്ന നിലവിളി സംസ്ഥാന മുഴുവന്‍ കേള്‍പ്പിച്ച് പണം പിരിച്ചവരാണ് എസ്എഫ്‌ഐയും സിപിഎം നേതൃത്വവും. ആ അഭിമന്യുവിന്റെ ചിത്രത്തിനു മുന്നിലിട്ടാണ് അഖിലിനെ കുത്തിയത്. അഖിലിന് ഇനി കാര്യമായി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ പറ്റിയെന്നു വരില്ല. എന്ത് പേരു പറഞ്ഞ് പണം പിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

പാര്‍ട്ടിക്ക് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണിന്ന് അഖലിനേറ്റ കുത്ത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും അഖിലിനെ ആശുപത്രയില്‍ സന്ദര്‍ശിച്ചു. കേസുമായി മുന്നോട്ട് പോകണമെന്നും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും പറഞ്ഞു. ഇതേ നേതാക്കള്‍ തന്നെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ സെക്രട്ടറി വി.പി. സാനു പറഞ്ഞപ്പോള്‍ ഇപ്പോള്‍ പിരിച്ചുവിടേണ്ട ആവശ്യമില്ലെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വത്തെ ഉപദേശിച്ചത്.

അഖിലിനെ കാണാനോ പാര്‍ട്ടി കുടുംബത്തെ ആശ്വസിപ്പിക്കാനോ  ഒരു മന്ത്രിയും ഇതുവരെയും തയാറായിട്ടില്ല.  തലസ്ഥാനത്തെ മന്ത്രിയാകട്ടെ അവസാന വിവരം കിട്ടുമ്പോള്‍ അഡ്വഞ്ചര്‍ ടൂറിസത്തിലാണ്. ടൂറിസത്തിലെ  ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.