Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോലി നല്‍കിയ അറബിയുടെ ജീവിതസമ്പാദ്യമെല്ലാം കവര്‍ന്നെടുത്ത് സിപിഎം പ്രവര്‍ത്തകന്‍ മുങ്ങി; പരാതിയുമായി ബഹ്‌റൈന്‍ പൗരന്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 09:13 pm IST
in Kerala

മനാമ: ബഹ്റൈന്‍ പൗരനെ കബളിപ്പിച്ച് 47000 ദിനാറുമായി സിപിഎമ്മുകാരന്‍ ഗള്‍ഫില്‍ നിന്ന് മുങ്ങി. പരാതിയുമായി ബഹ്റൈന്‍ പൗരന്‍ രംഗത്ത്. കോഴിക്കോട് മണിയൂര്‍ സ്വദേശി സുനിലാബ് എന്ന വ്യക്തിയാണ് തന്നെ കബളിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് ബിസിനസ് പാര്‍ട്ട്ണറുകൂടിയായ യാസര്‍ മുഹമ്മദ് ഖംബര്‍ വ്യക്തമാക്കിയത്.

2016 ലാണ് സുനിലാബ് എന്ന വ്യക്തിയുമായി ഇസാ ടൗണില്‍ യാസര്‍ ഇലക്ട്രിക്കല്‍ സ്ഥാപനം ആരംഭിച്ചത്.മനാമയില്‍ അതിന്റെ ഒരു ശാഖയും പ്രവര്‍ത്തനമാരംഭിച്ചു.മേല്‍നോട്ടംപര്‍ച്ചേയ്സിംഗ് മാനേജര്‍ ആയ സുനിലാബിന് ആയിരുന്നു. കമ്പനികളില്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കിയായിരുന്നു പലപ്പോഴും മെറ്റിരിയലുകള്‍ വാങ്ങിയതും ബിസിനസ് തുടര്‍ന്നിരുന്നതും. പലപ്പോഴും യാസര്‍ ഒപ്പിട്ട ചെക്കുകളായിരുന്നു അതിനു വേണ്ടി നല്‍കിയിരുന്നത്. അത് കൊണ്ട് തന്നെ ഡബ്ല്യൂ എല്‍ എല്‍ കമ്പനി ആക്കി മാറ്റാന്‍ പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ സാമ്പത്തിക നില മോശമായതിനാല്‍ അത് പിന്നീട് ചെയ്യാമെന്നും സുനി ഏറ്റിരുന്നതായി യാസര്‍ പറഞ്ഞു.

ആദ്യ മൂന്ന് വര്‍ഷം ബിസിനസ് നന്നായി നടന്നിരുന്നു. നിരവധി മലയാളികള്‍ സമാന രീതിയില്‍ തന്റെ മറ്റു കമ്പനികളും വിശ്വാസ്യതയോടെ നടത്തിക്കൊണ്ടുപോകുന്നതിനാല്‍ സുനിയെയും വിശ്വസിച്ച് പോന്നു.നാലാം വര്‍ഷം ഒരു കമ്പനിക്ക് പോസ്റ്റ് ഡേറ്റ് ആയി കൊടുത്ത ചെക്ക് മടങ്ങിയപ്പോള്‍ പിന്നീട് തന്റെ ഒപ്പിട്ട ചെക്കുകള്‍ കൊടുക്കുന്നത് നിര്‍ത്തുകയും എല്ലാ ചെക്ക് ബുക്കുകളും തിരിച്ചേല്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

പിന്നീടാണ് മെയ് 23 നു സുനി തന്നെ ഒന്നും അറിയിക്കാതെ നാട്ടിലേയ്‌ക്ക് മടങ്ങിയതായി അറിയുന്നത്.സംശയം തോന്നി കടയില്‍ പരിശോധിച്ചപ്പോഴാണ് അറിയുന്നത് പല കമ്പനികള്‍ക്കുമായി താന്‍ ഒപ്പിട്ട 47000 ദിനാറിന്റെ ചെക്കുകള്‍ നല്‍കി സാധനം എടുക്കുകയും മാര്‍ക്കറ്റില്‍ അവ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയെന്നും. അതോടെ താനും തനറെ കുടുംബവും തളര്‍ന്നുപോയതായി യാസര്‍ പറഞ്ഞു.

കണക്കുകള്‍ നോക്കിയപ്പോള്‍ ഏകദേശം 60000 ദിനാറോളം ബാധ്യതയാണ് സുനി വരുത്തിയിട്ടുള്ളതെന്ന് മനസ്സിലായി. കൂടാതെ നാട്ടില്‍ പോകുന്നതിനു മുന്‍പായി തൊട്ടടുത്ത കടയിലെ സെയില്‍സ്മാനെ വിശ്വസിപ്പിച്ച് 5000 ദിനാറിന്റെ ഇലക്ട്രിക്കല്‍ കേബിള്‍ വാങ്ങി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുകയും ചെയ്ത കാര്യം ബോധ്യമായി.മാത്രമല്ല കടയിലെ മുഴുവന്‍ വിലപിടിച്ച സാധനങ്ങളും പലര്‍ക്കും നല്‍കി പണം കൈപ്പറ്റുകയും ചെയ്തിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. അത് കൊണ്ട് തന്നെ പണം ഉണ്ടാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം തന്നെ ചെയ്ത താണ് ഈ കാര്യങ്ങള്‍ എന്നും കടം തീര്‍ക്കാന്‍ തനറെ വാഹനങ്ങള്‍ അടക്കം വില്‍ക്കേണ്ടി വന്നതായും യാസര്‍ പറഞ്ഞു.

ഇന്ത്യയിലെ ചില സുഹൃത്തുക്കളുമായി നാട്ടില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സുനിലാബ് വിദേശത്തയ്‌ക്ക് കടന്നതായിട്ടാണ് സൂചന എന്നും ബന്ധുക്കള്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്നും അറിയാന്‍ കഴിഞ്ഞതായി യാസര്‍ വ്യക്തമാക്കി. എങ്കിലും തിരികെ ബഹ്റൈനില്‍ വന്ന് തവണകളായെങ്കിലും തനിക്ക് നഷ്ടമായ പണം തിരിച്ചുനല്‍കാന്‍ സന്നദ്ധനായാല്‍ അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കുമെന്നും മാപ്പ് നല്‍കാന്‍ തയ്യാറാണെന്നും യാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യക്കാരായ നിരവധിപേരുടെ ബിസിനസുകളില്‍ പങ്കാളിയായും ഉടമയായും നില കൊള്ളുന്ന യാസറിനെ ആശ്രയിച്ച് നിരവധി പ്രവാസികളാണ് ജോലി ചെയ്തുവരുന്നത് എന്നും അദ്ദേഹത്തോട് ചതി ചെയ്തതിലൂടെ ബഹ്റൈന്‍ മലയാളികളുടെ ആകമാനം വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഈ സംഭവത്തില്‍ ഇടപെട്ടിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ ചെമ്പന്‍ ജലാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം
Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍
India

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

India

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.