Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാ ധര്‍മങ്ങളും നിറഞ്ഞ ബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 4, 2019, 04:53 am IST
in Samskriti

സൃഷ്ടിക്ക് ആധാരം സചേതനനായ പുരുഷന്‍

രണ്ടാം അദ്ധ്യായത്തിലെ ഒന്നാം പാദത്തിലെ അവസാന അധികരണമായ സര്‍വ ധര്‍മോപത്യധികരണമാണ് ഇനി .ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം  സര്‍വധര്‍മോപപത്തേശ്ച

ജഗത് കാരണമായി പറഞ്ഞബ്രഹ്മത്തില്‍ അതിന് മതിയായ എല്ലാ ധര്‍മ്മങ്ങളുമുള്ളതിനാല്‍ ബ്രഹ്മം തന്നെ ജഗത് കാരണം.

പലതരത്തിലുള്ള പൂര്‍വപക്ഷക്കാരുടെ വാദങ്ങള്‍ക്കൊക്കെ മറുപടി കൊടുത്ത് ബ്രഹ്മം തന്നെയാണ് ജഗത് കാരണം എന്ന് സ്ഥാപിച്ചു. സര്‍വജ്ഞത്വം, സര്‍വശക്തത്വം, മായാ സഹിതത്വം ഇടങ്ങിയ എല്ലാ ധര്‍മ്മങ്ങളും ബ്രഹ്മത്തില്‍ നിറഞ്ഞിരിക്കുന്നു. ബ്രഹ്മം സഗുണവും നിര്‍ഗുണവുമാണ്, സാകാരവും നിരാകാരവുമാണ്, കര്‍ത്താവും അകര്‍ത്താവുമാണ് സര്‍വതുമാണ്.

പരമാത്മാവിനെ സംബന്ധിച്ചിടത്തോളം ഇതില്‍ അത്ഭുതമൊന്നുമില്ല. സാധിക്കാത്തതായോ ചെയ്യാനാകാത്തതോ പ്രയാസമുള്ളതോ യാതൊന്നുമില്ല.ഇക്കാരണങ്ങളാല്‍ പരമാത്മാവ് തന്നെ ജഗത് കാരണം. ഇതിനെ നല്ല പോലെ ഉറപ്പിച്ചാണ് രണ്ടാം അദ്ധ്യായത്തിലെ ഒന്നാം പാദം തീരുന്നത്.

രണ്ടാം അദ്ധ്യായം

പാദം രണ്ട്.

രണ്ടാം പാദത്തില്‍ 8 അധികരണങ്ങളിലായി 46 സൂത്രങ്ങളുണ്ട്. വേദ വിരുദ്ധരായവര്‍ തങ്ങളുടെ  മതത്തെ സ്ഥാപിക്കാന്‍ വേദവാക്യങ്ങളെ വളച്ചൊടിക്കുന്നു. അത്തരം വ്യാഖ്യാനങ്ങളെ നിഷേധിച്ചാണ് ഇനിയുള്ള സൂത്രങ്ങളെ പറയുന്നത്.

 സൃഷ്ടിക്ക് ആധാരം 

സവേദവാക്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കും. വേദ വിരുദ്ധമായ ചിന്തകളില്‍ സാംഖ്യദര്‍ശനം മുന്നിട്ട് നില്‍ക്കുന്നതിനാല്‍ ആദ്യം സാംഖ്യത്തെയാണ് നിഷേധിക്കുന്നത്.

സൂത്രം  രചനാനുപപത്തേശ്ച നാനുമാനം

ജഡമായ പ്രധാനം ജഗത്തിനെ സൃഷ്ടിച്ചു എന്ന് പറയുന്നത് ഉപപന്നമല്ലാത്തതുകൊണ്ട് പ്രധാനം ജഗത്കാരണമെന്ന വാദം ശരിയല്ല.

വേദാന്ത വാക്യങ്ങളുടെ അര്‍ഥത്തെ വേണ്ട വിധം മനസ്സിലാക്കാനാണ് ശാസ്ത്രം. കഴിഞ്ഞ പാദം വരെയുള്ള സൂത്രങ്ങളാല്‍ ബ്രഹ്മം ജഗത് കാരണമെന്ന് ഉറപ്പിച്ചു. എങ്കിലും വേദ വാക്യങ്ങളെ തങ്ങളുടെ താല്പര്യത്തിന് വേണ്ടി തോന്നിയപോലെ വേദ വിരുദ്ധമായി വ്യാഖ്യാനിക്കുന്നവരുണ്ട്. അവരുണ്ടാക്കുന്ന തെറ്റിദ്ധാരണയെ നീക്കാന്നും അവരുടെ വാദങ്ങളെ നിഷേധിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.

വേദ വിരുദ്ധമായ ആശയം പൊക്കിപ്പിടിക്കുന്ന സാംഖ്യ ദര്‍ശനത്തെയാണ് ആദ്യം എതിര്‍ക്കുന്നത്.

സാംഖ്യ ദര്‍ശനമനുസരിച്ച് ‘പ്രധാനം’ ആണ് ജഗത് കാരണം, ബ്രഹ്മമല്ല എന്നതിനെ നിഷേധിക്കുകയാണ് ഈ സൂത്രത്തിലൂടെ.

അനുമാനം എന്ന വാക്കു കൊണ്ടാണ് പ്രധാനത്തെ സൂത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അചേതനവും ത്രിഗുണാത്മകവുമായ പ്രധാനമാണ് ജഗത് കാരണമെന്നും അത് വിവിധ രൂപത്തില്‍ പരിണമിച്ച് സൃഷ്ടിക്ക് കാരണമാകുന്നുവെന്നും സാംഖ്യ ദര്‍ശനം പറയുന്നു. ചേതനനായ പുരുഷന്റെ കാര്യസാധ്യത്തിനുള്ളതാണ് പ്രധാനത്തില്‍ നിന്നുണ്ടായ ലോകത്തില്‍ കാണുന്നതെല്ലാം. പ്രധാനത്തിനെ പരിണാമം മുതലായ ലിംഗങ്ങളാല്‍ അനുമാനിക്കുന്നതിനാലാണ് പ്രധാനത്തെ അനുമാനം എന്ന് പറയുന്നത്.

പ്രധാനമാണ് ജഗത്കാരണമെന്നതിന് ശ്രുതി സമ്മതിയില്ല. ബോധപൂര്‍വമായ പരിണാമത്തിനും സൃഷ്ടിയ്‌ക്കും. അത്തരത്തിലുള്ള ആലോചന വേണം. അചേതനമായ കല്ലും മണ്ണും ചേര്‍ന്നാല്‍ വീടുണ്ടാകും. പക്ഷേ അതിന് പുറകില്‍ ചേതനവാനായ ആരെങ്കിലും വേണം. അതിനാല്‍ അചേതനനായ പ്രധാനത്തിന് ജഗത്തിനെ സൃഷടിക്കാനോ ജഗത്തായി പരിണമിക്കാനോ കഴിയില്ല. ചേതനനായ പുരുഷന്റെ സഹായം ഉണ്ടെങ്കിലേ സൃഷ്ടി നടക്കൂ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.