Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനാദിയായ ജഗത്ത്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 2, 2019, 03:14 am IST
in Samskriti

പ്രയോജനമില്ലാതെ ആരും ഒന്നും ചെയ്യാറില്ലാത്തതിനാല്‍ ജഗത് സൃഷ്ടി ബ്രഹ്മത്തിന്റേതല്ല എന്ന വാദത്തെ  ലീലാ കൈവല്യമെന്ന സൂത്രം കൊണ്ട് ഖണ്ഡിച്ചു. പരമാത്മാവിന്റെ ലീല മാത്രമാണ് സൃഷ്ടിയെന്ന് സ്ഥാപിച്ചു.ഇത് വെറും കളി മാത്രമാണ്. ആപ്തകാമനും പരിപൂര്‍ണനുമായ ഈശ്വരന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങളും അവതാരങ്ങളും എല്ലാം ലീലയാണെന്നറിയണം. അതു കൊണ്ട് ഗുണമോ ദോഷമോ ഇല്ല. സൃഷ്ടി മുതലായവയെ ചെയ്യുന്നതിനാല്‍ പരിപൂര്‍ണതയ്‌ക്കോ മറ്റോ യാതൊരു കുഴപ്പവും ഉണ്ടാകില്ല എന്നും സ്ഥാപിച്ചു.

വൈഷമ്യനൈര്‍ഘൃണാധികരണം

പന്ത്രണ്ടാമത്തെതായ ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം  വൈഷമ്യ നൈര്‍ഘൃണ്യേ ന സാപേക്ഷാത്വാത് തഥാ ഹി ദര്‍ശതി

ഈശ്വരന് വിഷമതയോ നിര്‍ദയത്വമോ ഇല്ല. പുണ്യപാപകര്‍മങ്ങളെ അപേക്ഷിച്ച് ചെയ്യുന്നതിനാല്‍ ശ്രുതികളില്‍ അങ്ങനെ പറയുന്നുണ്ട്.

പരമാത്മാവിന് വിഷമതയുടേയോ നിര്‍ഭയത്വത്തിന്റെയോ പ്രശ്‌നമില്ല എന്തെന്നാല്‍ ജീവികളുടെ ശുഭ, അശുഭ കര്‍മ്മങ്ങളെ അപേക്ഷിച്ചാണ് സൃഷ്ടി എന്ന് ശ്രുതി പറയുന്നുണ്ട്.

ബ്രഹ്മം ജഗത് കാരണമെന്നതിനെതിരായി മറ്റൊരു വാദം കൂടി ഉന്നയിക്കുന്നു. ലോകത്തില്‍ ചിലര്‍ക്ക് ഈശ്വരന്‍ സുഖവും ചിലര്‍ക്ക് ദു:ഖവും ഉണ്ടാക്കുന്നു. ഈശ്വരന്‍ ജഗത്തിന് കാരണമെന്ന് പറഞ്ഞാല്‍ പക്ഷപാതിയാണെന്നും പറയേണ്ടി വരും. പലരോടും നിര്‍ദയത്തോടെ പെരുമാറുന്നതിനാല്‍ നിര്‍ദയത്വവും ഉണ്ടാകും. അത് ശരിയല്ലാത്തതു കൊണ്ട് ബ്രഹ്മമല്ല ജഗത് കാരണമെന്ന് കരുതാമെന്ന് പൂര്‍വപക്ഷം.

സാപേക്ഷാത് എന്ന പ്രതിവാദത്തിലൂടെ സൂത്രം ഇതിനെ ഖണ്ഡിക്കുന്നു. ഈശ്വരന്‍ ഒന്നിനെയും അപേക്ഷിക്കാതെ തന്നിഷ്ടപ്രകാരം സൃഷ്ടിക്കുകയാണെങ്കിലേ ഈ ദോഷമുണ്ടാകൂ. ഒരോരുത്തരും ചെയ്യുന്ന ധര്‍മ്മാധര്‍മ്മങ്ങള്‍ക്കനുസരിച്ചാണ് സൃഷ്ടിയുണ്ടാകുന്നത്. ലോകത്തില്‍ സുഖവും ദു:ഖവുമുണ്ടാകാന്‍ കാരണം ധര്‍മ്മവും അധര്‍മ്മവും പുണ്യവും പാപവുമാണ്.

 ബൃഹദാരണ്യകത്തില്‍ ‘ പുണ്യോ വൈ പുണ്യേന കര്‍മണാ ഭവതി പാപ: പാപേന ‘  പുണ്യകര്‍മത്തില്‍ സുഖിയായും പാപകര്‍മത്താല്‍ ദുഃഖിയായും ഇരിക്കുന്നുവെന്ന് പറയുന്നു. ഈശ്വരനില്‍ നിന്ന് അനുഗ്രഹവും നിഗ്രഹവും ഉണ്ടാകുന്നത് ഓരോരുത്തരുടേയും കര്‍മാനുസരണമാണ്. അത് അറിയാത്തതിനാലാണ് ദോഷം കാണുന്നത്.

സൂത്രം ന കര്‍മ്മാവിഭാഗാദിതി ചേന്നാനാദിത്വാത്

(ന കര്‍മ്മ വിഭാഗാത് ഇതി ചേത് ന അനാദിത്വാത് )

സൃഷ്ടിയ്‌ക്കു മുമ്പ് കര്‍മ വിഭാഗമില്ലാത്തതിനാല്‍ കര്‍മമാണ് വൈഷമ്യത്തിനും സുഖദുഃഖങ്ങള്‍ക്കും കാരണമെന്ന് പറയുന്നത് ശരിയല്ല എന്നാണെങ്കില്‍ ശരിയല്ല. സൃഷ്ടി അനാദിയാണ്.സൃഷ്ടിയ്‌ക്കു മുമ്പ് ഏകവും അദ്വിതീയവുമായ സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ശ്രുതി പറയുമ്പോള്‍ പിന്നെയെങ്ങനെയാണ് ജീവികളുടെ കര്‍മ്മത്തിനനുസരിച്ച് സൃഷ്ടിക്കാനാകുക.

അപ്പോള്‍ ആദ്യ സൃഷ്ടി എന്തിനെ അധികരിച്ചായിരിക്കും. അവിടെയും സുഖദു:ഖമുണ്ടോ? അല്ലെങ്കില്‍ 

ആദ്യ സൃഷ്ടിയില്‍ അപ്പോള്‍ എല്ലാ ജീവികള്‍ക്കും സമാനാവസ്ഥ ആയിരിക്കുമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

ഇതിനുള്ള ഉത്തരമാണ് അനാദിത്വാത് എന്നത്. സംസാരം അഥവാ ഈ ജഗത്ത് അനാദിയാണെന്നറിയണം. സംസാരം ആദിയുള്ളതാണെന്ന് വന്നാല്‍ ഈ ദോഷമുണ്ടാകും. ആദിയില്ലാത്തതാണെന്ന് പറയുമ്പോള്‍ ആദ്യത്തെ സൃഷ്ടിയെക്കുറിച്ച് സംശയമുണ്ടാകേണ്ടതില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Thiruvananthapuram

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.