Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സചേതനമായ ജഗത്ത്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 30, 2019, 04:10 am IST
in Samskriti

കൃത്സനപ്രസക്ത്യധികരണം തുടരുന്നു.

ബ്രഹ്മം അവയവങ്ങളൊന്നുമില്ലാത്തതാണെന്നും ശുദ്ധബ്രഹ്മം പ്രപഞ്ചത്തിന് അതീതമാണെന്നും കഴിഞ്ഞ സൂത്രത്തില്‍ സ്ഥാപിച്ചു.

പൂര്‍വപക്ഷത്തിന്റെ മറ്റൊരു വാദത്തിനുള്ള മറുപടിയാണ് അടുത്ത സൂത്രം.

സൂത്രം  ആത്മനിചൈവം 

വിചിത്രാശ്ച ഹി

ജീവാത്മാവിലും ഇതുപോലെ വിചിത്രങ്ങളായ സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ടല്ലോ.

യുക്തി കൊണ്ട് പരിശോധിച്ചാലും വേദസമ്മതമായ ഈ വിഷയത്തെ മനസ്സിലാക്കാനാവും.

അവയവങ്ങളൊന്നുമില്ലാത്തതും വികാരങ്ങളില്ലാത്തതുമായ ജീവാത്മാവിലും വിചിത്രങ്ങളായ സൃഷ്ടികള്‍ നടക്കാറുണ്ട്.

ഏകവും ശുദ്ധവുമായ ബ്രഹ്മത്തില്‍ നിന്ന് എങ്ങനെയാണ്  വൈവിധ്യമാര്‍ന്ന ഈ ജഗത്ത് ഉണ്ടാകുമെന്ന ചോദ്യത്തിന് മറുപടിയാണ് ഈ സൂത്രം.

നേരത്തെ ശ്രുതി പ്രമാണം കൊണ്ട് പറഞ്ഞതിനെ യുക്തി കൊണ്ട് ബോധിപ്പിക്കുകയാണ് ഇവിടെ.

ജീവന്‍ സ്വപ്‌നാവസ്ഥയില്‍ പലവിധ കാര്യങ്ങളെ അനുഭവിക്കുന്നത് നമ്മള്‍ അറിയുന്നുണ്ട്. ഒരാള്‍ സ്വപ്‌നം കാണുമ്പോള്‍ ആ സ്വപ്‌നലോകത്തെ സൃഷ്ടിക്കുന്നതും അതെല്ലാമായി മാറിയതും അതിനെ അനുഭവിക്കുന്നതും അയാള്‍ തന്നെയാണ്.

ബൃഹദാരണ്യകത്തില്‍ 

‘ന തത്ര രഥാ ന രഥയോഗാ ന പന്ഥാനോ  ഭവന്ത്യഥ രഥാന്‍ രഥയോഗാന്‍ പഥ: സൃജതേ’  ശരീരത്തിനുള്ള  ജീവാത്മാവ് സ്വപ്‌നത്തില്‍ തേരുകളേയും കുതിരകളേയും വഴികളേയും സ്വയം സൃഷ്ടിക്കുന്നു. വാസ്തവത്തില്‍ ഇവ ഒന്നും ഇല്ലാത്തതായിരുന്നുവെങ്കിലും ജീവാത്മാവ് സ്വയം ഉണ്ടാക്കിയെടുത്തതാണ്. തന്റെ സ്വരൂപാവസ്ഥയ്‌ക്ക് മാറ്റം വരുത്താതെയാണ് സ്വപ്‌നത്തില്‍ വിചിത്ര സൃഷ്ടികളെ സ്വയം ചെയ്യുന്നത്.

ദേവന്‍മാരും മായാജാലക്കാരും തങ്ങളുടെ സ്വരൂപത്തിന് മാറ്റം വരുത്താതെ തന്നെ ഇങ്ങനെ പലവിധ സൃഷ്ടികളും നടത്തുന്നു. ശുദ്ധമായ ബ്രഹ്മത്തിലും ഇങ്ങനെ അത്തരം സൃഷ്ടികള്‍ ഉണ്ടാകുന്നതാണ്.

വിശ്വാമിത്രന്‍, വസിഷ്ഠന്‍ ഭരദ്വാജന്‍, പരാശരന്‍ തുടങ്ങിയവരുടെ ചരിതങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ കാണാം. ഇങ്ങനെ യുക്തി കൊണ്ടും ജഗത് കാരണം ബ്രഹ്മമെന്ന് കാണാം.

സൂത്രം സ്വപക്ഷദോഷാച്ച

ബ്രഹ്മം ജഗത് കാരണമല്ല എന്ന് വാദിക്കുന്നവരുടെ പക്ഷങ്ങളില്‍ പലദോഷങ്ങളും കാണുന്നു എന്നതുകൊണ്ടും.

സിദ്ധാന്ത പക്ഷത്തെ എതിര്‍ക്കുന്ന പൂര്‍വ പക്ഷക്കാരുടെ വാദങ്ങള്‍ പലതും ദോഷങ്ങളുള്ളവയാണ്. അതിനാല്‍ സ്വീകരിക്കാനാവില്ല.

പ്രധാനമാണ് ജഗത് കാരണം എന്ന സാംഖ്യന്‍മാരുടെ വാദത്തില്‍ ദോഷമുണ്ട്. ജഡവും അവയവമില്ലാത്തതുമായപ്രധാനത്തില്‍ നിന്ന് എങ്ങനെ ചേതനവും അവയവങ്ങളുള്ളതുമായ ജഗത്തുണ്ടാകും. ഇനി പ്രധാനം അവയവങ്ങളോട് കൂടിയതാണെന്ന് പറയുകയാണെങ്കില്‍ അതും കുഴപ്പമാണ്. സത്ത്വം ,രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ സമതുലിതമായ അവസ്ഥയാണ് പ്രധാനം. ഈ മൂന്ന് ഗുണങ്ങളും അവയവങ്ങള്‍ ഇല്ലാത്തവയാണ്.അപ്പോള്‍ ഇവ കൂടിച്ചേരുന്ന പ്രധാനം എങ്ങനെ അവയവമുള്ളതാകും. വൈശേഷികന്‍മാരുടെ പരമാണു വാദത്തിലും ഈ ദോഷം കാണാം.

പ്രധാനം ശ്രുതിയ്‌ക്ക് വിരുദ്ധമാണ്. വേദ പ്രാമാണ്യമില്ലാത്തതിനാല്‍ അത് കണക്കിലെടുക്കാനാവില്ല.

അതിനാല്‍ എല്ലാ ദോഷങ്ങളില്‍ നിന്നും മുക്തമായ ബ്രഹ്മം തന്നെയാണ് ജഗത് കാരണമെന്ന് യുക്തി കൊണ്ടറിയണം. ശ്രുതി പറയുന്നതും ഇങ്ങനെയുള്ള ബ്രഹ്മത്തെക്കുറിച്ചു തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.