Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീ മഠങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവം; ലക്ഷ്യം മതപരിവര്‍ത്തനം; കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2019, 07:00 pm IST
inKerala

തൃശൂര്‍: കന്യാസ്ത്രീ മഠങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തിന് പിന്നില്‍ മതപരിവര്‍ത്തനത്തിനുള്ള ഗൂഢശ്രമമുണ്ടെന്ന് സംശയം ബലപ്പെടുന്നു. വെള്ളിയാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയ ഇതരസംസ്ഥാന കുട്ടികളെ കന്യാസ്ത്രീ മഠങ്ങളിലെ ജോലിക്കായി എത്തിച്ചതാണ്.  വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കന്യാസ്ത്രീ മഠങ്ങളിലേത്തിക്കുന്ന കുട്ടികള്‍ മതപരിവര്‍ത്തനത്തിന് വിധേയരാകുന്നു. 

ആറുമാസത്തോളം മഠങ്ങളില്‍ നിര്‍ത്തി പരിശീലിപ്പിച്ച് മഠത്തിലും പുറത്തുള്ള സ്ഥാപനങ്ങളിലും ജോലിക്കയക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡുകളില്‍ പ്രായം തിരുത്തിയാണ് 18 വയസില്‍ താഴെയുള്ള കുട്ടികളെ കടത്തുന്നത്. ബാലവേല സംബന്ധിച്ച കേസുകളില്‍ നിന്ന് ഒഴിവാകാനാണിത്. ചൈല്‍ഡ് ലൈന്‍ കണക്ക് പ്രകാരം ഇത്തരത്തില്‍ ജില്ലയിലെത്തിച്ച 200ലധികം കുട്ടികളെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിച്ചിട്ടുണ്ട്. 

ഈ മാസം തന്നെ 16 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിയത്. ഇവരെയെല്ലാം കന്യാസ്ത്രീ മഠങ്ങളില്‍ ജോലിക്കായെത്തിച്ചതാണ്. ഇവരില്‍ രണ്ടുപേരെ മാത്രമാണ് രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം തിരിച്ചയക്കാനായത്. ബാക്കിയുള്ളവരെ മഹിളാ മന്ദിരത്തിലും സ്‌നേഹിതയിലുമായി പാര്‍പ്പിച്ചിരിക്കുന്നു. ഇതിന് പുറമെയാണ് വെള്ളിയാഴ്ച പത്ത് കുട്ടികളെക്കൂടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപെടുത്തിയത്.  

അതേസമയം കേസുകള്‍ ഇടനിലക്കാരനില്‍ ഒതുങ്ങുന്നതിനാല്‍ കുട്ടിക്കടത്ത് പിന്നെയും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഒഡിഷ, ഛത്തിസ്ഗഡ് ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെത്തുന്നത്. ഇവരോടൊപ്പം ഏജന്റുമാരും ഉണ്ടാവും. കുട്ടികളൊടൊപ്പം പിടിയിലാവുന്നത് ഏജന്റുമാരാണ്. ആര്‍ക്ക് വേണ്ടിയാണ് കുട്ടികളെ എത്തിക്കുന്നതെന്ന് പോലീസ് അന്വേഷണം നടത്താറില്ല. 

വെള്ളിയാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളുമായെത്തിയ ഒഡീഷ സ്വദേശി നാഗേന്ദ്രനെ റെയില്‍വേ പോലീസ് പിടികൂടി. കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് കുട്ടികളെ എത്തിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും മഠങ്ങളില്‍ അന്വേഷണം നടത്താന്‍ പോലീസ് തയാറായിട്ടില്ല. നാഗേന്ദ്രനെ മാത്രം പ്രതി ചേര്‍ത്ത് കേസെടുത്ത് തുടരന്വേഷണം മരവിപ്പിക്കുകയാണ് പോലീസ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രായം കൂട്ടി തിരിച്ചറിയല്‍ രേഖയുണ്ടാക്കിയാണ് എത്തിച്ചത്. പത്ത് പെണ്‍കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. സാരിയായിരുന്നു വേഷം. എട്ട്‌പേരെ കോട്ടയത്തെ മഠത്തിലേക്കും രണ്ട് പേരെ ഇരിങ്ങാലക്കുടയിലെ മഠത്തിലേക്കുമാണ് കൊണ്ടുവന്നത്. 

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുമ്പോഴും കുട്ടികളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണിലേക്ക് കോട്ടയത്ത് നിന്ന് കന്യാസ്ത്രീയുടെ കോളുകള്‍ വന്നുകൊണ്ടിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും വെല്‍ഫെയര്‍ ഓഫീസില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് പറഞ്ഞു. ഏജന്റിന്റെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.