Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യാഥാര്‍ഥ്യത്തിന്റെ കീറാമുട്ടി

ബ്രിജിത് കൃഷ്ണ by ബ്രിജിത് കൃഷ്ണ
Jun 5, 2019, 05:50 am IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തെ സത്യസന്ധമായി അപഗ്രഥിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ.പി. അബ്ദുള്ളക്കുട്ടിയെ വിമര്‍ശിക്കുന്ന തിരക്കിലാണല്ലോ  കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ചില കോണ്‍ഗ്രസ് നേതാക്കളും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രാഷ്‌ട്രീയ രീതിയാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെത്. രാജ്യത്താകമാനം ബിജെപിയുടെ ഉജ്വലവിജയത്തിന്റെ കാരണം മുന്‍വിധികളില്ലാതെ പരിശോധിച്ചാല്‍ അദ്ദേഹം കണ്ടെത്തിയതൊക്കെ കൃത്യവും ശരിയുമാണെന്ന് മനസിലാകും. മോദിക്ക് മംഗളപത്രം നല്‍കുകയല്ല അബ്ദുള്ളക്കുട്ടി ചെയ്തത്. തന്റെ രാഷ്‌ട്രീയബോധ്യം വിളിച്ചുപറഞ്ഞു. അത്രമാത്രം. മുമ്പും പാര്‍ട്ടി ചട്ടക്കൂടുകള്‍ ലംഘിച്ച് സത്യസന്ധമായ നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് അബ്ദുള്ളക്കുട്ടി. അതിനെ ജനാധിപത്യത്തിന്റെ വിശാല അര്‍ഥത്തില്‍ നോക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ?

കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന വാദവും ദേശാടനപക്ഷി എന്ന പ്രയോഗവും അദ്ദേഹത്തിനുമേല്‍ ചാര്‍ത്തുന്നത് ഉചിതമല്ല. അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ്സിലെത്തിയത് നിലനില്‍പ്പിന്റെ ഭാഗമായാണ്. കണ്ണൂരില്‍നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം, വികസനവിരുദ്ധത എന്നിവക്കെതിരെ പ്രതികരിച്ചു. തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസനപാത കേരളം പിന്‍തുടരണമെന്ന പരാമര്‍ശമാണ്  പുറത്താക്കാന്‍ കാരണമായത്.

കണ്ണൂരിന്റെ പശ്ചാതലത്തില്‍ അബ്ദുള്ളക്കുട്ടിക്ക് തന്റെ ജീവന്‍ നിലനിര്‍ത്തുക എന്നത് പരമപ്രധാനമാണ്. അത്തരത്തില്‍ എല്‍ഡിഎഫ് വിട്ടാല്‍ യുഡിഎഫില്‍ രാഷ്‌ട്രീയഅഭയം എന്നത് സ്വാഭാവികമായ കാര്യമാണ്. അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ് കോണ്‍ഗ്രസ്സില്‍ എത്തിയത് എന്നത് ശരിയല്ല. അഥവാ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് എന്തിന് ആ അധികാരമോഹിയെ പച്ചപ്പരവതാനിവിരിച്ച് സ്വീകരിച്ചു?

10 ലക്ഷം ജനങ്ങള്‍ ഇത്തവണ ബിജെപിക്ക് പുതുതായി വോട്ടുചെയ്തു. അവരൊക്കെ സിപിഎമ്മിനോ കോണ്‍ഗ്രസ്സിനോ കാലാകാലമായി വോട്ട് ചെയ്തവരായിരുന്നു. ഈ ജനലക്ഷങ്ങളെ ദേശാടനക്കിളികളെന്ന് അക്ഷേപിക്കാന്‍ ആരും മുതിരുന്നില്ല. ജനത്തിന്റെ, അഥവാ സമൂഹത്തിന്റെ പരിഛേദമാണ് രാഷ്‌ട്രീയനേതാക്കളും. ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാനും പഴയ അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതെന്നും വീക്ഷണം എഡിറ്റോറിയല്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്.

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബിജെപിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് ജനം മോദിക്ക് വോട്ട് ചെയ്തത്. അബ്ദുള്ളക്കുട്ടി സമുഹത്തിന്റെ പരിഛേദം തന്നെ. ശരിയിലേക്കുള്ള വാതിലുകള്‍ തുറക്കാതെ വേലിക്കുള്ളില്‍ തളച്ചാല്‍ ഉത്പതിഷ്ണുക്കള്‍ വേലിചാടുന്നെങ്കില്‍ അതാണ് മനുഷ്യന്റെ അടിസ്ഥാന ചോദന. അബ്ദുള്ളക്കുട്ടി എന്നത് കോണ്‍ഗ്രസിന് കീറാമുട്ടി അല്ലായിരുന്നിരിക്കാം. അദ്ദേഹം കേരള സമൂഹത്തില്‍ ചര്‍ച്ചയ്‌ക്ക് എത്തിച്ച വിഷയങ്ങളാണ് യഥാര്‍ത്ഥ കീറാമുട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.