Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യാഥാര്‍ഥ്യത്തിന്റെ കീറാമുട്ടി

ബ്രിജിത് കൃഷ്ണ by ബ്രിജിത് കൃഷ്ണ
Jun 5, 2019, 05:50 am IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തെ സത്യസന്ധമായി അപഗ്രഥിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ.പി. അബ്ദുള്ളക്കുട്ടിയെ വിമര്‍ശിക്കുന്ന തിരക്കിലാണല്ലോ  കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ചില കോണ്‍ഗ്രസ് നേതാക്കളും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രാഷ്‌ട്രീയ രീതിയാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെത്. രാജ്യത്താകമാനം ബിജെപിയുടെ ഉജ്വലവിജയത്തിന്റെ കാരണം മുന്‍വിധികളില്ലാതെ പരിശോധിച്ചാല്‍ അദ്ദേഹം കണ്ടെത്തിയതൊക്കെ കൃത്യവും ശരിയുമാണെന്ന് മനസിലാകും. മോദിക്ക് മംഗളപത്രം നല്‍കുകയല്ല അബ്ദുള്ളക്കുട്ടി ചെയ്തത്. തന്റെ രാഷ്‌ട്രീയബോധ്യം വിളിച്ചുപറഞ്ഞു. അത്രമാത്രം. മുമ്പും പാര്‍ട്ടി ചട്ടക്കൂടുകള്‍ ലംഘിച്ച് സത്യസന്ധമായ നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് അബ്ദുള്ളക്കുട്ടി. അതിനെ ജനാധിപത്യത്തിന്റെ വിശാല അര്‍ഥത്തില്‍ നോക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ?

കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന വാദവും ദേശാടനപക്ഷി എന്ന പ്രയോഗവും അദ്ദേഹത്തിനുമേല്‍ ചാര്‍ത്തുന്നത് ഉചിതമല്ല. അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ്സിലെത്തിയത് നിലനില്‍പ്പിന്റെ ഭാഗമായാണ്. കണ്ണൂരില്‍നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം, വികസനവിരുദ്ധത എന്നിവക്കെതിരെ പ്രതികരിച്ചു. തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസനപാത കേരളം പിന്‍തുടരണമെന്ന പരാമര്‍ശമാണ്  പുറത്താക്കാന്‍ കാരണമായത്.

കണ്ണൂരിന്റെ പശ്ചാതലത്തില്‍ അബ്ദുള്ളക്കുട്ടിക്ക് തന്റെ ജീവന്‍ നിലനിര്‍ത്തുക എന്നത് പരമപ്രധാനമാണ്. അത്തരത്തില്‍ എല്‍ഡിഎഫ് വിട്ടാല്‍ യുഡിഎഫില്‍ രാഷ്‌ട്രീയഅഭയം എന്നത് സ്വാഭാവികമായ കാര്യമാണ്. അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ് കോണ്‍ഗ്രസ്സില്‍ എത്തിയത് എന്നത് ശരിയല്ല. അഥവാ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് എന്തിന് ആ അധികാരമോഹിയെ പച്ചപ്പരവതാനിവിരിച്ച് സ്വീകരിച്ചു?

10 ലക്ഷം ജനങ്ങള്‍ ഇത്തവണ ബിജെപിക്ക് പുതുതായി വോട്ടുചെയ്തു. അവരൊക്കെ സിപിഎമ്മിനോ കോണ്‍ഗ്രസ്സിനോ കാലാകാലമായി വോട്ട് ചെയ്തവരായിരുന്നു. ഈ ജനലക്ഷങ്ങളെ ദേശാടനക്കിളികളെന്ന് അക്ഷേപിക്കാന്‍ ആരും മുതിരുന്നില്ല. ജനത്തിന്റെ, അഥവാ സമൂഹത്തിന്റെ പരിഛേദമാണ് രാഷ്‌ട്രീയനേതാക്കളും. ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാനും പഴയ അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതെന്നും വീക്ഷണം എഡിറ്റോറിയല്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്.

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബിജെപിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് ജനം മോദിക്ക് വോട്ട് ചെയ്തത്. അബ്ദുള്ളക്കുട്ടി സമുഹത്തിന്റെ പരിഛേദം തന്നെ. ശരിയിലേക്കുള്ള വാതിലുകള്‍ തുറക്കാതെ വേലിക്കുള്ളില്‍ തളച്ചാല്‍ ഉത്പതിഷ്ണുക്കള്‍ വേലിചാടുന്നെങ്കില്‍ അതാണ് മനുഷ്യന്റെ അടിസ്ഥാന ചോദന. അബ്ദുള്ളക്കുട്ടി എന്നത് കോണ്‍ഗ്രസിന് കീറാമുട്ടി അല്ലായിരുന്നിരിക്കാം. അദ്ദേഹം കേരള സമൂഹത്തില്‍ ചര്‍ച്ചയ്‌ക്ക് എത്തിച്ച വിഷയങ്ങളാണ് യഥാര്‍ത്ഥ കീറാമുട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ചരക്ക് കവാടമായി വിഴിഞ്ഞം; സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

പുതിയ വാര്‍ത്തകള്‍

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.