Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടില്‍ റണ്ണൊഴുകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 05:30 am IST
in Sports

ലണ്ടന്‍: ഏകദിനങ്ങള്‍ ബാറ്റ്‌സ്മാന്റെ കളിയായി മാറുകയാണ്. ഇത്തവണത്തെ ലോകകപ്പില്‍ റണ്‍സ് ഒഴുകുമെന്ന് ഉറപ്പാണ്. ഒരു പറ്റം ബിഗ് ഹിറ്റര്‍മാര്‍ അണിനിരക്കുന്ന ലോകകപ്പില്‍ സ്‌കോര്‍ അഞ്ഞൂറ് കടന്നാലും അത്ഭുതപ്പെടാനില്ല. 2015 ലെ ലോകകപ്പിനുശേഷമാണ് ഏകദിനത്തില്‍ റണ്ണൊഴുക്ക് തുടങ്ങിയത്. അതിന് മുമ്പ് ഒരു ടീം 250 റണ്‍സ് എടുത്താല്‍ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. പക്ഷെ ഇന്ന് കഥമാറിക്കഴിഞ്ഞു. മുന്നൂറോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന ടീം വിജയിക്കണമെന്നില്ല.

കഴിഞ്ഞ ലോകകപ്പിനുശേഷം ഇതുവരെ 469 ഏകദിനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 128 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം മുന്നൂറോ അതില്‍ കൂടുതലോ റണ്‍സ് നേടി. ഇതില്‍ 99 (77 ശതമാനം) കളികളിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയം നേടി.

341 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം മുന്നൂറില്‍ താഴെയാണ് സ്‌കോര്‍ ചെയ്തത്. 130 മത്സരങ്ങളില്‍ മാത്രമെ ആദ്യം ബാറ്റ് ചെയ്ത  ടീമിന് വിജയിക്കാനായൂള്ളൂ. വിജയശതമാനം 38 ആയി കുറഞ്ഞു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇംഗ്ലണ്ടില്‍ കഴിഞ്ഞ ലോകകപ്പിനുശേഷം 56 ഏകദിനങ്ങള്‍ നടന്നു. ഇതില്‍ പതിനെട്ട് മത്സരങ്ങളില്‍ മൂന്നൂറോ അതില്‍ കൂടുതലോ റണ്‍സ് ചെയ്‌സ് ചെയ്ത് ടീമുകള്‍ വിജയം നേടി. കഴിഞ്ഞ ലോകകപ്പിനുശേഷം രണ്ട് തവണ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് തകര്‍ന്നു. ഈ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിലാണ് അരങ്ങേറിയത്. 2016 ആഗസ്റ്റില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് മൂന്ന്് വിക്കറ്റിന് 444 റണ്‍സ് എടുത്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്‌ട്രേലയക്കെതിരെ ആറു വിക്കറ്റിന് 481 റണ്‍സ് നേടി ഇംഗ്ലണ്ട് പുതിയ റെക്കോഡ് സ്ഥാപിച്ചു.

ഈ കാലയളവില്‍ അഞ്ചുതവണ ഒരിന്നിങ്്‌സില്‍  നാനൂറോ അതില്‍ കൂടുതലോ റണ്‍സ് നേടി. നാലു തവണയും ഇംഗ്ലണ്ടാണ് നാനൂറോ അതില്‍ കൂടുതലോ റണ്‍സ് കുറിച്ചത്.ഈ നാലു മത്സരങ്ങളിലും അവര്‍ വിജയം നേടുകയും ചെയ്തു.

ഏറ്റവും കൂടതല്‍ വിജയശതമാനമുള്ള ടീമുകള്‍ ഇംഗ്ലണ്ടും ഇന്ത്യയുമാണ്. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ബാറ്റിങ്‌നിര ശക്തമാണ്. ജോസ് ബട്‌ലര്‍, ഇയോന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.

ക്യാപ്റ്റന്‍ കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ ്എന്നിവരാണ് ഇന്ത്യയുടെ ശക്തി കേന്ദ്രങ്ങള്‍. കോഹ് ലി  ഈ കാലയളവില്‍ 19 സെഞ്ചുറിയടക്കം 4306 റണ്‍സ് നേടി. 78.26 ശതമാനമാണ് ശരാശരി. 98.33 ശതമാനമാണ് സ്‌ട്രൈക്ക് റേറ്റ്്.

രോഹിത് ശര്‍മയാണ് കോഹ് ലിക്ക് തൊട്ടുപിന്നില്‍.പതിനഞ്ച് സെഞ്ചുറിയടക്കം 3790 റണ്‍സ് കുറിച്ചു. 61.12 ശതമാനമാണ് ശാശരി. സ്‌ട്രൈക്ക് റേറ്റ് 95.29. ശിഖര്‍ ധവാന്‍ 2848 റണ്‍സ് സ്വന്തമാക്കി. 45.2 ശതമാനമാണ് ശരാശരി. 97.5 സ്‌ട്രൈറ്റ് റേറ്റും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

Kerala

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

News

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.