Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഈ കുടുംബം നാടിന് നല്‍കിയത് വിലമതിക്കാനാവാത്ത ദാനം

ശിവാ കൈലാസ് by ശിവാ കൈലാസ്
May 15, 2019, 12:13 pm IST
in News

തിരുവനന്തപുരം: ഈ കുടുംബം നാടിന് നല്‍കിയത് വിലമതിക്കാനാവാത്ത ദാനം. അതെ, കോടികള്‍ വിലവരുന്ന ഭൂസ്വത്ത് സര്‍ക്കാര്‍ ആശുപത്രിക്ക് ദാനം നല്‍കിയ അമ്പലത്തുംവിള കുടുംബം നാടിനാകെ വിളക്കാണ്. നന്മയുടെ നേരടയാളമായ അവിടുത്തെ അമ്മ നാടിന്റെ സുകൃതവും.

കുടുംബ ഓഹരിയായി കിട്ടിയ ഒരേക്കര്‍ ഭൂമിയാണ്  അമ്പലത്തുംവിള വീട്ടിലെ സരസ്വതീഭായി (94) വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് സൗജന്യമായി നല്‍കിയത്. എന്നാല്‍ ആ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയത് അവഗണന മാത്രം.സമ്പന്നതയില്‍ കഴിഞ്ഞിരുന്ന സരസ്വതീഭായിയുടെ കുടുംബം 1957 ലാണ് ഇന്ന് അഞ്ച് കോടിയോളം രൂപ വില വരുന്ന ഭൂമി ആശുപത്രിക്ക് നല്‍കിയത്. മക്കള്‍ക്കുപോലും ഓഹരി നല്‍കാതെ സരസ്വതീഭായി ആശുപത്രിക്കു ഭൂമി കൊടുത്തത് നാടാകെ തനിക്ക് കുടുംബമെന്ന വലിയ ചിന്തയില്‍.

1961 ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നല്‍കിയതിനു പകരമായി മുഖ്യമന്ത്രി സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു. തന്റെ മക്കള്‍ക്കോ പേരക്കുട്ടികളില്‍ ആര്‍ക്കെങ്കിലുമോ ജോലി നല്‍കിയാല്‍ മതിയെന്നു സരസ്വതീഭായി പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്പലത്തുംവിള കുടുംബം ക്ഷയിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ മക്കള്‍ക്കാര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന അപേക്ഷയുമായി സരസ്വതീഭായി മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. 2013 ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയര്‍ത്തിയതിനൊപ്പം പുതിയ ബഹുനില മന്ദിരവും വന്നു. ഉദ്ഘാടനം നടത്താനെത്തിയ അന്നത്തെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെ അമ്പലത്തുംവിള അമ്മ നേരിട്ട് കണ്ടു. തന്റെ കൊച്ചുമകള്‍ക്ക് ജോലി നല്‍കണമെന്നു നിവേദനവും നല്‍കി. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മന്ത്രിയുടെ ഇടപെടലില്‍ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടു. ആരോഗ്യവകുപ്പില്‍ അമ്മയുടെ കൊച്ചുമകള്‍ക്ക് ക്ലറിക്കല്‍ ജോലി നല്‍കാമെന്ന് ഡയറക്ടര്‍ സര്‍ക്കാറിനു റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ധനകാര്യമന്ത്രി തീരുമാനത്തെ എതിര്‍ത്തതോടെ സര്‍ക്കാര്‍ ഉറപ്പ് പാഴ്‌വാക്കായി.അംഗനവാടിക്ക് മൂന്ന് സെന്റ് ഭൂമി നല്‍കിയാല്‍ ജോലി നല്‍കണമെന്നു നിയമമുള്ള നാട്ടില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി നല്‍കിയിട്ടും സരസ്വതീഭായിയെ അവഗണിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് സരസ്വതീഭായിയുടെ കൊച്ചു മകള്‍ പ്രസീദയ്‌ക്ക് രണ്ട് വര്‍ഷം മുമ്പ് വിളപ്പില്‍ശാല സിഎച്ച്‌സിയിലെ ലാബില്‍ ദിവസ വേതനക്കാരിയായി ജോലി നല്‍കി. പക്ഷേ, അവിടെ തീരുമോ അമ്പലത്തുംവിള കുടുംബത്തോടുള്ള കടമ.

ഇന്ന് ഒരു തുണ്ട് ഭൂമി സ്വന്തമായില്ല സരസ്വതീഭായിക്ക്. മൂന്ന് തലമുറകളെ കണ്ട നിര്‍വൃതിയും ആയിരം പൂര്‍ണചന്ദ്രന്മാരെ തൊഴുത പുണ്യവും മാത്രം. നാടിന് നന്മ പകര്‍ന്ന അമ്മയ്‌ക്ക് നാടെന്ത് നല്‍കിയെന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

Kerala

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

India

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

Kerala

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

പുതിയ വാര്‍ത്തകള്‍

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.