Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വമ്പന്മാരാകാന്‍ ബംഗ്ലാദേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 05:16 am IST
in Sports

പലകുറി ലോകകപ്പിലെത്തിയെങ്കിലും വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത ബംഗ്ലാദേശിന് ഇത് അഭിമാന പോരാട്ടം. 1999 ഇംഗ്ലണ്ട് ലോകകപ്പില്‍ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് എല്ലാ ലോകകപ്പുകളിലും സാന്നിധ്യം അറിയിച്ചെങ്കിലും മോഹിപ്പിക്കുന്ന നേട്ടങ്ങള്‍ എന്നും അകന്നുനിന്നു. 

കളി തുടങ്ങിയപ്പോള്‍ മുതല്‍ അട്ടിമറികളുടെ തോഴന്മാരെന്ന വിശേഷണം ബംഗ്ലാദേശ് നേടിയെടുത്തെങ്കിലും ഇന്നും കുഞ്ഞന്മാരുടെ പട്ടികയിലാണ്് അവരുടെ സ്ഥാനം. വമ്പന്മാരെ ലോകകപ്പില്‍ പല തവണ വീഴ്‌ത്തിയ ചരിത്രം ബംഗ്ലാദേശിനുണ്ട്. ഒരിക്കല്‍ ഇന്ത്യയും ബംഗ്ലാ കടുവകളുടെ വീര്യത്തിനുമുന്നില്‍ കീഴടങ്ങി. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന 2007 ലോകകപ്പിലായിരുന്നു ഇന്ത്യക്കുമേല്‍ അവരുടെ അട്ടിമറി. 

അതിനുമുമ്പും ശേഷവും ബംഗ്ലാദേശ് വളര്‍ന്നതുമില്ല പിന്നോട്ടുപോയതുമില്ല. അവസാന നാലില്‍ ഇടം നേടിയാല്‍ പോലും അട്ടിമറിയെന്ന വാക്യമാകും അവര്‍ക്ക് യോജിക്കുക. ഒന്നിലധികം സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കിലും തുടര്‍ച്ചയായി വിജയങ്ങള്‍ നേടാനാകാത്തതാണ് ടീമിന്റെ പ്രശ്‌നം. 

2007ല്‍ സൂപ്പര്‍ എട്ടിലും 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ഇടം നേടിയതാണ് വലിയ നേട്ടം. 32 ലോകകപ്പ് മത്സരം കളിച്ച ബംഗ്ലാദേശ് ആകെ നേടിയത് പതിനൊന്ന് വിജയങ്ങള്‍ മാത്രം. ഇരുപതെണ്ണത്തില്‍ തോറ്റു. അവരുടേതായ ദിവസങ്ങളില്‍ ഏതു ടീമിനെയും കീഴടക്കാന്‍ കെല്‍പ്പുള്ള ബംഗ്ലാദേശ് ഇത്തവണ പ്രതീക്ഷയിലാണ്. ജൂണ്‍ രണ്ടിന് ദക്ഷിണാഫ്രിക്കക്കെതിരെ ഓവലിലാണ് ആദ്യ മത്സരം.

പിന്‍ബലം പരിചയസമ്പത്ത്

തമീം ഇക്ബാല്‍, മുഷ്ഫീക്വര്‍ റഹീം, ഷാകിബ് അല്‍ ഹസന്‍, റൂബല്‍ ഹുസെയ്ന്‍, മുസ്തഫിസൂര്‍ റഹ്മാന്‍ എന്നീ പരിചയസമ്പന്നര്‍ ബംഗ്ലാദേശ് നിരയില്‍ അണിനിരക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും കളിച്ചു പഴകിയ ഒരുപിടി താരങ്ങള്‍ ടീമിലുണ്ട്. 191 ഏകദിന മത്സരം കളിച്ച ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ തമീം ഇക്ബാലിലാണ് പ്രധാന പ്രതീക്ഷ. മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫീക്വര്‍ റഹീം ടീമിനെ മുന്നോട്ടു നയിക്കും. 

പല മത്സരങ്ങളിലും ടീമിന്റെ വിജയശില്‍പ്പിയായി മുന്നില്‍ നിന്ന മുഷ്ഫീക്വര്‍ 203 ഏകദിന മത്സരങ്ങളില്‍ നിന്ന് 34 റണ്‍ ശരാശരിയില്‍ 5487 റണ്‍സ് അടിച്ചുകൂട്ടികഴിഞ്ഞു. സാഹചര്യത്തിനനുസരിച്ച് കളി മെനയുന്ന മുഹമ്മദുള്ളയുടെ പ്രകടനം ലോകകപ്പില്‍ ടീമിന് നിര്‍ണായകമാകും. ഷാകിബ് അല്‍ ഹസന്‍, സാബിര്‍ റഹ്മാന്‍, മെഹിദി ഹസന്‍ എന്നിവരടങ്ങുന്ന ഒരുപിടി ഓള്‍റൗണ്ടര്‍മാരും ടീമിന് കരുത്താകും. 

നായകന്‍ മഷ്‌റഫി മുര്‍ത്താസ നയിക്കുന്ന പേസ് നിരയും ഫോമിലാണ്. മുര്‍ത്താസക്കൊപ്പം മുസ്തഫിസൂര്‍ റഹ്മാന്‍, റൂബല്‍ ഹുസെയ്ന്‍ എന്നിവരും ചേരുന്നതോടെ ബൗളിങ്ങ് ശക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.