Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കന്‍ സ്‌ഫോടനങ്ങള്‍; കേരളത്തിലെ ഐഎസ് സെല്ലുകളുടെ പങ്ക് അന്വേഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 04:02 am IST
in World

ന്യൂദല്‍ഹി: കേരളത്തിലെ ഐഎസ് സെല്ലുകള്‍ക്ക് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണങ്ങളുമായി ബന്ധമുണ്ടോയെന്ന് സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി, മുന്‍പ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച കേരളത്തിലെ ഐഎസ് അനുകൂലികളെ വീണ്ടും വിളിച്ചുവരുത്താന്‍ ഒരുങ്ങുകയാണ് സുരക്ഷാ ഏജന്‍സികള്‍.

കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, ശ്രീലങ്കന്‍ ഭീകരന്‍ എന്ന് കരുതുന്ന ആദില്‍. എ.എക്സ് എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന പോസ്റ്റുകള്‍ കേരളത്തിലെ ഐഎസ് അനുകൂലികള്‍ ഷെയര്‍ ചെയ്തതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ക്കറിയാമോയെന്ന ഫേസ്ബുക്ക് അക്കൗണ്ട് ഇയാളാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. 

 ഇസ്ലാമിന്റെ പഴയ പ്രതാപകാലം വര്‍ണിക്കുന്ന പോസ്റ്റുകളാണ് ഇവയിലുള്ളവയിലേറെയും. തങ്ങളുടെ കൊടുംക്രൂരതകളെ ന്യായീകരിക്കാന്‍ ഐഎസ് ഉപയോഗിക്കുന്നത് ഈ പോസ്റ്റുകളാണ്. ഇത്തരം പോസ്റ്റുകള്‍ മലയാളികളായ ഐഎസ് അനുകൂലികള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ശ്രീലങ്കയില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിട്ടതിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഐഎസ് അനുകൂലികളുമായി ബന്ധപ്പെട്ടിരുന്നതായി ഐബിക്കും മറ്റും വിവരം ലഭിച്ചിട്ടുണ്ട്. യൂട്യൂബ്, ഫേസ് ബുക്ക് എന്നിവ വഴി കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് അവര്‍ കണ്ടെത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്ന് എന്‍ഐഎ ഐഎസ് അനുകൂലികളായ മുഹമ്മദ് ആഷിഖ്, ഇസ്മയേല്‍, ഷംസുദ്ദീന്‍, ജാഫര്‍ സാദിഖ് അലി, ഷംസുല്‍ ഹമീദ് എന്നിവരെ മുന്‍പ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ സഹ്‌റാന്‍ ഹാഷിമുമായി ബന്ധം പുലര്‍ത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്ക് ഹാഷിമിന്റെ ശൃംഖയുമായും ബന്ധമുണ്ടായിരുന്നു,

കേരളത്തിലെ ചില സലഫി മൗലവിമാരുടെ പ്രസംഗങ്ങളും ഹാഷിമിന്റെ പ്രസംഗവും തമ്മില്‍ വലിയ സാമ്യതകള്‍ ഉണ്ടായിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. രണ്ടും അതിതീവ്രമാണ്. കാഫിറുകളുടെ നാട്ടില്‍ ജീവിക്കേണ്ടിവരുന്ന മുസ്ലിമുകള്‍ നേരിടുന്ന ആപത്തുകളെപ്പറ്റിയാണ് രണ്ടു കൂട്ടരും പ്രസംഗിക്കുന്നത്. കാഫിറുകളുായി അകലം പാലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

 കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയി ഐഎസില്‍ ചേര്‍ന്നവര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നതായി വെളിവായിട്ടുണ്ട്. 2016 ഒക്‌ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ നിന്ന് 15 ഐഎസ് ബന്ധമുള്ളവരെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. കേരളത്തിലും പുറത്തുമുള്ള രാഷ്‌ട്രീയ നേതാക്കളെയും ജൂതന്മാരെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. അവരില്‍ ചിലര്‍ക്ക് തമിഴ്‌നാട്ടിലെ ഒരു ഭീകരസംഘടനയുമായും ബന്ധമുണ്ടായിരുന്നു. തിരുനല്‍വേലിയില്‍ നിന്ന് അറസ്റ്റു ചെയ്ത സുബഹാനി ഹാജ മൊയിദ്ദീന് സിറിയയില്‍ പരിശീലനം ലഭിച്ചതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. മാത്രമല്ല ഇയാള്‍ക്ക് 2015ലെ പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടായിരുന്നുവെന്നും എന്‍ഐഎ സംശയിക്കുന്നു.

ഹാഷിം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

കൊളംബോ: ചാവേറാക്രമണങ്ങളുടെ സൂത്രധാരനായിരുന്ന കൊടുംഭീകരന്‍ സഹ്‌റാന്‍ ഹാഷിം കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സി്‌രിസേന സ്ഥിരീകരിച്ചു. കൊളംബോയിലെ ഹോട്ടല്‍ ഷാങ്ങ്ഗ്രിലയില്‍ നടന്ന ബോംബാക്രമണത്തില്‍ പങ്കെടുത്ത ഇയാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; മരണം 253

ചാവേറാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറു പേരുടെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ പോലീസ് പുറത്തുവിട്ടു. ഇവരില്‍ മൂന്നു സ്ത്രീകളുമുണ്ട്.  ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ജനങ്ങളില്‍ നിന്ന് തേടിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട്  എണ്‍പതിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. നാഷണല്‍ തൗഹീദ് ജമാഅത്ത് ഭീകരരായ ഒന്‍പതു പേരാണ് ചാവേറാക്രമണങ്ങള്‍ നടത്തിയതെന്നാണ് സൂചന.

 അതിനിടെ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം  253 ആണെന്ന് ശ്രീലങ്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. 359 പേര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഉന്നത സ്ഥാനലബ്ധിയും വലിയ കാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (11 ജൂൺ 2026) – AI ജ്യോതിഷം

India

എന്റെ സുഹൃത്തായ നരേന്ദ്ര….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനം: ബെഞ്ചമിന്‍ നെതന്യാഹു

India

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

India

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

Kerala

മാധവിക്കുട്ടിയെ മതം മാറ്റാന്‍ വാങ്ങിയത് 20 കോടി, ആ നടിക്ക് മതം മാറാന്‍ കിട്ടയ ഓഫര്‍ 100 കോടിയുടേതെന്ന് വിജി തമ്പി

പുതിയ വാര്‍ത്തകള്‍

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ…പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് ഇന്ത്യയിലേക്ക്

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

അദാനിയ്‌ക്ക് വേണ്ടിയാണ് മോദി നോർവേ സർക്കാരിനെ കണ്ടതെന്ന പ്രചാരണവുമായി രാഹുൽ : നുണപ്രചാരണം പൊളിച്ചടുക്കി നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ്

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ : മൂന്ന് ജീവനക്കാരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.