Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2019, 04:59 am IST
in Samskriti

വാര്‍ധക്യത്തിന്റെ അവശതകളേറിയതോടെ ദശരഥമഹാരാജാവിന് രാജ്യഭരണം അനന്തരാവകാശിയെ ഏല്‍പ്പിക്കണമെന്നായി. അദ്ദേഹം ആചാര്യനേയും മന്ത്രിമാരേയും സാമന്തന്മാരേയുമെല്ലാം വിളിച്ചു കൂട്ടി. തനിക്ക് ഏറെ പ്രധാനപ്പെട്ടൊരു കാര്യം ചര്‍ച്ചചെയ്യാനുണ്ടെന്ന് അറിയിച്ചു. 

ഇതേ വരെ എല്ലാവരുടേയും സഹകരണത്തോടെ തന്റെ രാജ്യഭരണം ജനക്ഷേമകരമായി നിര്‍വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വാര്‍ധക്യം അതിന് അനുവദിക്കുന്നില്ല. രാജ്യഭരണം അനന്തരാവകാശിയില്‍ അര്‍പ്പിക്കാമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം എല്ലാവരേയും അറിയിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായത്തെ അങ്ങേയറ്റം മാനിക്കുന്നതായി പൗരപ്രമുഖര്‍ പറഞ്ഞു. വാര്‍ധക്യത്തില്‍ മൂത്തപുത്രനെ അനന്തരാവകാശിയായി വാഴിക്കണമെന്ന് ക്ഷത്രിയ വംശത്തിന്റെ ആദിപിതാവായ മനു വിധിച്ചിട്ടുള്ളത് രാജസമക്ഷം സാമന്തപ്രധാനികള്‍ ഉണര്‍ത്തിച്ചു. 

ധര്‍മനിഷ്ഠയും കര്‍മനിഷ്ഠയും പുലര്‍ത്തി ശ്രദ്ധയോടെ രാജ്യം ഭരിക്കുന്ന അങ്ങയുടെ ഉള്ളില്‍ അതെല്ലാം ഇപ്പോഴും ശ്രേഷ്ഠമായി കുടികൊള്ളുന്നുണ്ടെന്ന് ആചാര്യനായ വസിഷ്ഠന്‍ ദശരഥനോട് പറഞ്ഞു. എന്നാല്‍ പുത്രന്മാരെ യഥാസമയം ഭരണഭാരം ഏല്‍പ്പിച്ച് കടമ നിര്‍വഹിക്കാനുള്ള ദശരഥന്റെ  കര്‍മബോധത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു.

ശ്രീരാമചന്ദ്രന്‍ ജനമനസ്സില്‍ ശ്രേഷ്ഠതയുടെ പൂര്‍ണചന്ദ്രനായാണ് പ്രശോഭിക്കുന്നത്. അദ്ദേഹം സിംഹാസനത്തില്‍ അവരോധിതനാകുന്നത് കാണാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. അക്കാര്യത്തില്‍ ഒട്ടും ഉദാസീനത വരുത്തേണ്ടതില്ല. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ തന്നെ നമുക്കത് ഭംഗിയായി നടത്താമെന്ന് സദസ്സില്‍ വസിഷ്ഠന്‍ എല്ലാവരോടുമായി പറഞ്ഞു. 

അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമായിരുന്നു. അതുകേട്ട് ദശരഥന്‍ സന്തോഷിച്ചു. ഇതെല്ലാമറിഞ്ഞ് അന്ത: പുരത്തില്‍ അമ്മമഹാറാണിമാര്‍ ഒത്തുകൂടി. രാജസദസ്സിലെ തീരുമാനങ്ങള്‍ അറിഞ്ഞില്ലേയെന്ന് കൗസല്യ സപത്നിമാരോട് ആരാഞ്ഞു. അതു കേട്ട് കൈകേയി പറഞ്ഞു; ‘ അറിഞ്ഞു ജ്യേഷ്ഠത്തീ, അങ്ങയുടെ, അല്ല, എന്റെ മൂത്തപുത്രനായ ശ്രീരാമചന്ദ്രനെ നാളെ രാജാവായി അഭിഷേകം ചെയ്യുന്നതില്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു. അതോടൊപ്പം ജ്യേഷ്ഠത്തിയെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.’ 

സുമിത്രയുടെ മറുപടിയും സമാനമായിരുന്നു. ‘നിങ്ങളുടെയല്ല,  എന്റെ മൂത്തപുത്രനാണ് രാമന്‍. കുമാരന്റെ അഭിഷേക വാര്‍ത്തയറിഞ്ഞ് ആനന്ദാഭിമാനം കൊള്ളുകയാണ് ഞാന്‍. കൗസല്യാജ്യേഷ്ഠത്തിയാണ് അവനെ പ്രസവിച്ചതെങ്കിലും അവനെന്റെ സ്വന്തം പുത്രനാണ്.’ അങ്ങനെ സന്തോഷനിമിഷങ്ങള്‍ പരസ്പരം പങ്കുവെച്ച് അമ്മമാര്‍ പിരിഞ്ഞു. അവരുടെ വിശ്രമസങ്കേതങ്ങളിലേക്ക് പോയി. കൈകേയി തന്റെ മണിയറയില്‍ കയറി, അഭിഷേകപാരിതോഷികമായി രാമചന്ദ്രനു നല്‍കാന്‍ നവരത്്നങ്ങളാല്‍ നിര്‍മിച്ച ഒരു താമരപ്പൂവെടുത്ത് വെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.