Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്യൂണിസ്റ്റ് ആപത്ത്, മന്നം അന്നേ പറഞ്ഞു

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Apr 13, 2019, 04:01 am IST
in India

കമ്മ്യൂണിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കണം

”ലോകാരംഭം മുതലേ കെട്ടിപ്പടുത്ത് വന്നിട്ടുള്ള ധര്‍മസംഹിതകളെല്ലാം കീഴ്‌മേല്‍ മറിച്ച് ക്ഷേമവും ശാന്തിയും ഇല്ലാതാക്കി അക്രമവും അസംതൃപ്തിയും കൊണ്ട് ലോകത്തെ കുട്ടിച്ചോറാക്കുന്ന വിഷമയമായ കമ്മ്യൂണിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കുകയാണ് നമ്മുടെ അടിയന്തര കര്‍ത്തവ്യം. ഈ ആപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ആറ്റംബോബിന് ശക്തിയില്ല. വഴിതെറ്റിപ്പോയ ജനസഞ്ചയത്തെ സ്‌നേഹവും സേവനവും കൊണ്ട് കമ്മ്യൂണിസ്റ്റ് ചിന്താഗതിയില്‍ നിന്ന് വീണ്ടെടുക്കുകയാണ് വേണ്ടത്.’’

(മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍ വാള്യം 2, പേജ് 147)

”1957-ല്‍ അധികാരത്തില്‍ വന്നയുടന്‍ അവര്‍ പോലീസിനെ നിര്‍വീര്യമാക്കി. കമ്മ്യൂണിസ്റ്റ് സെല്ലുകള്‍ക്ക് വിധേയമായി പോലീസ് ഭരണം നിയന്ത്രിച്ചു. കമ്മ്യൂണിസ്റ്റുകളുടെ വസ്തു കൈയേറ്റം കൊണ്ട് നാട്ടില്‍ പൊറുതിയില്ലാതെ വന്നു.

കൊലയും തീവെട്ടിക്കൊള്ളയും സര്‍വസാധാരണയായി. കമ്മ്യൂണിസ്റ്റുകളുടെ ഹിതാനുവര്‍ത്തിയായില്ലെങ്കില്‍ സ്ത്രീകള്‍ക്ക് പോലും സൈ്വരമായി വീട്ടില്‍ കിടന്നുറങ്ങാന്‍ വയ്യ എന്ന അവസ്ഥയായി. നീതിപീഠത്തെ അവര്‍ സ്വാധീനപ്പെടുത്താന്‍ തുടങ്ങി. പാര്‍ട്ടിയുടെ താളത്തിനു തുള്ളാത്ത ഉദ്യോഗസ്ഥരെ അവര്‍ ശിക്ഷിച്ചു.

ഉദ്യോഗങ്ങള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ അനുഭാവികള്‍ക്കുമായി മാറ്റിവച്ചു. കമ്മ്യൂണിസ്റ്റെല്ലങ്കില്‍ സര്‍ക്കാരില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് വന്നു. ഖജനാവിലെ പണം സൊസൈറ്റി എന്ന സൂത്രം ഉപയോഗിച്ച് പാര്‍ട്ടി ഭണ്ഡാരത്തിലാക്കി.‘ഭാവി തലമുറയെപ്പോലും കമ്മ്യൂണിസ്റ്റാക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരം നടപ്പിലാക്കി. മഹാത്മാ ഗാന്ധിയെപ്പോലും പുറംതള്ളിയിട്ട് ടെക്സ്റ്റ് ബുക്കുകളില്‍ സ്റ്റാലിനും ലെനിനും ജനനായകന്മാരായി സ്ഥാനം പിടിച്ചു. ഇന്ത്യന്‍ ദേശീയതയെയും നേതാക്കളേയും പുച്ഛിച്ച് തള്ളി. പകരം റഷ്യയ്‌ക്ക് പാഠപുസ്തകങ്ങളിലൂടെ സ്തുതിഗീതം പാടി. ജനങ്ങള്‍ക്ക് നീതിയും രക്ഷയും ഇല്ലെന്ന് വന്നു. ഈ വ്യവസ്ഥയ്‌ക്ക് കീഴടങ്ങുന്നത് ശരിയല്ലെന്നും ജീവന്‍ ബലികഴിച്ചും ഇതിനെ നേരിടാതെ രക്ഷയില്ലെന്നും ജനങ്ങള്‍ക്ക് ബോധ്യമായി.”

അസംതൃപ്തരായി, സ്വാതന്ത്രത്തിന്റേയും നീതിയുടേയും കണിക പോലും അനുഭവിക്കാന്‍ സാധ്യമല്ലാതെ ജനങ്ങള്‍ അവരുടെ എല്ലാ ഭിന്നതകളും മാറ്റിവച്ച് എന്തും വരട്ടെ എന്ന തന്റേടത്തോടെ ഒരുമിച്ചുകൂടി വിമോചന സമര സമിതി എന്ന സംഘടനയുണ്ടാക്കി” 

(1959ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ മലയാളികളോട് നടത്തിയ പ്രസംഗം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

India

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

World

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

Kerala

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

Kerala

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

പുതിയ വാര്‍ത്തകള്‍

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.