Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവര്‍ക്ക് എല്‍ഡിഎഫും യുഡിഎഫും മുഖ്യശത്രു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2019, 12:20 pm IST
in Kerala

കൊച്ചി: കേരളത്തിലെ ഹൈന്ദവരെ സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും മുഖ്യശത്രുക്കളാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഒരേ വസ്തു രണ്ടു പാത്രത്തിലാക്കി എന്ന വ്യത്യാസം മാത്രമേ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ളൂ.

ഹിന്ദുക്കളുടെ താത്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എന്നും വിലങ്ങുതടിയായി നിന്നിട്ടുള്ളവരാണ് ഇരുപാര്‍ട്ടികളും. ഹിന്ദുവിരുദ്ധരായ ഈ രണ്ടുകൂട്ടരെയും തള്ളിക്കളയുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ഹൈന്ദവവിശ്വാസികള്‍ ചെയ്യേണ്ടതെന്നും ശശികല ടീച്ചര്‍ ജന്മഭൂമിയോട് പറഞ്ഞു.

ഹിന്ദുക്കള്‍ മാത്രം രാഷ്‌ട്രീയ വോട്ട് രേഖപ്പെടുത്തുകയും ന്യൂനപക്ഷസമുദായങ്ങളൊക്കെ മതം നോക്കി വോട്ട് ചെയ്യുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ ഇതുവരെ ഉണ്ടായത്. ഈ വോട്ടിങ് പാറ്റേണ്‍ ഇനി മാറും. നിഷ്പക്ഷ വോട്ടുകളാണ് ഇതുവരെ ഇവിടെ ജയപരാജയങ്ങള്‍ നിര്‍ണയിച്ചത്. നിഷ്പക്ഷ വോട്ടുകള്‍ കൂടുതലും ഹിന്ദുവോട്ടുകളാണ്. തങ്ങളെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചവരെ തോല്‍പ്പിക്കുന്നത് നാം കണ്ടു. തോല്‍പ്പിക്കാന്‍ മാത്രമായിരുന്നു നിഷ്പക്ഷ ഹിന്ദുക്കള്‍ അവരുടെ വോട്ട് ഉപയോഗപ്പെടുത്തിയത്. ആര് ജയിക്കണമെന്നത് അവരുടെ ലക്ഷ്യമായിരുന്നില്ല. അതുകൊണ്ടാണ് കേരളത്തില്‍ സീസോ പോലെ രണ്ടു മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വന്നത്. ഇനി അത് നടക്കില്ല. ആര് ജയിക്കണമെന്ന് ഹിന്ദുസമൂഹം തീരുമാനിക്കും.

ശബരിമല വിഷയത്തില്‍ സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും മാത്രമല്ല ഹിന്ദുക്കളെ ദ്രോഹിച്ചത്. കോണ്‍ഗ്രസ്സും ഹിന്ദുവിരുദ്ധ നിലപാടാണെടുത്തത്. ആദ്യം അവര്‍ ഭക്തരോടൊപ്പമാണെന്ന് പറഞ്ഞു. എന്നാല്‍ ആചാരസംരക്ഷണത്തിനു വേണ്ടി രംഗത്തിറങ്ങാന്‍ തയാറായില്ല.

പല വിഷയങ്ങളുടെ പേരിലും തെരുവിലിറങ്ങിയിട്ടുള്ള കോണ്‍ഗ്രസ്സുകാര്‍ ശബരിമല വിഷയത്തില്‍ ഒന്നും ചെയ്യാന്‍ തയാറായില്ല. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു രാഷ്‌ട്രീയപാര്‍ട്ടി മാത്രമാണ്. അവരെയായിരിക്കും ഹിന്ദുസമൂഹം പിന്തുണയ്‌ക്കുക.

സിപിഎം ഇത്രയധികം ഹിന്ദുവിരുദ്ധത കാണിക്കുന്നതിന് പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ട്. സിപിഎമ്മിനെതിരെ വീഴുന്ന ഹിന്ദുവോട്ടുകള്‍ പരമാവധി കോണ്‍ഗ്രസ്സിന് ലഭിക്കാനുള്ള തന്ത്രമാണത്. കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കുക എന്നതാണ് സിപിഎം ലക്ഷ്യം. കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സും സിപിഎമ്മും ഒറ്റമുന്നണിയാണ്. ഇവിടെ അങ്ങനെ നിന്നാല്‍ അത് ആത്മഹത്യാപരമാകും എന്നതുകൊണ്ടാണ് പരസ്പരം മത്സരിക്കുന്നത്.

ശബരിമല പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. അവരെ വിജയിപ്പിക്കേണ്ടത് ഹിന്ദുസമൂഹത്തിന്റെ കടമയാണ്. അഞ്ചോ ആറോ സീറ്റുകളെങ്കിലും എന്‍ഡിഎയ്‌ക്ക് ലഭിക്കണം. മറ്റ് മണ്ഡലങ്ങളില്‍ 30 ശതമാനത്തില്‍ കുറയാത്ത വോട്ടുകളും ലഭിക്കണം. കാരണം ഈ തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ച് ക്വാര്‍ട്ടര്‍ ഫൈനലാണ്. ഏതാനും മാസങ്ങള്‍ക്കകം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.

2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പും. അതോടെ കേരളത്തില്‍ സമ്പൂര്‍ണ ഭരണമാറ്റമാണ് ലക്ഷ്യം. വിശ്വാസികള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. മികച്ച സംഘടനാസംവിധാനമാണ് കേരളത്തിലെ ഹൈന്ദവസംഘടനകള്‍ക്കുള്ളത്. ശബരിമല പ്രക്ഷോഭത്തില്‍ ആരും പിന്മാറിയില്ല. പോലീസ് കേസുകളും മറ്റുമായി പല പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടും ശക്തമായ ജനകീയമുന്നേറ്റമാണ് നടന്നത്. ധര്‍മസംരക്ഷണത്തിന് ഈ ശക്തിയെ തെരഞ്ഞെടുപ്പിലും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം പ്രതിഷേധാര്‍ഹമാണ്. ജനപ്രാതിനിധ്യനിയമം അനുസരിച്ച് ഇത്തരം വിശ്വാസപരമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിന് തടസ്സമില്ല. കാരണം ശബരിമല വിഷയം ഒരു രാഷ്‌ട്രീയവിഷയമാണ്. സര്‍ക്കാര്‍ ചെയ്ത നെറികേടിന്റെ വിഷയമാണത്. ഈ വിഷയത്തിന് രാഷ്‌ട്രീയ പരിഹാരമേ ഉള്ളൂ, ശശികല ടീച്ചര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.