Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയാകണം ബഹന്‍ജിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2019, 12:24 pm IST
in India

നാടെങ്ങും തന്റെ പ്രതിമകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് കൈവണങ്ങാനും മാലയിടാനും അവസരമൊരുക്കിയ നേതാവാണ് ബഹന്‍ജി. പലകുറി യുപി ഭരിച്ചുഭരിച്ച് കീശ വീര്‍പ്പിച്ചു. അതൊന്നും പോരാഞ്ഞ് നാട്ടിലെങ്ങും തന്റെ പാര്‍ട്ടിയായ ബിഎസ്പിയുടെ ചിഹ്നമായ ആനയുടെ പ്രതിമകളും വച്ചു. ജനത്തിന് ആനയെ കാണാന്‍ മോഹമുണ്ടാകുമ്പോള്‍ ഓടിവന്ന് പ്രതിമ കണ്ടാല്‍ മതിയല്ലോ…!

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആ ചായക്കാരന്‍ മോദി വന്ന് യുപിയിലെ ഉള്ള സീറ്റു മുഴുവന്‍ തൂത്തുവാരി, പിന്നെ വന്നത് ഒരു യോഗിയാണത്രേ. കാവിയണിഞ്ഞു വന്ന കക്ഷിയും കൊണ്ടുപോയി ഭരണം. നാലു തവണ  യുപി ഭരിച്ച ബഹന്‍ജിയുടെ ഒരു ഗതികേടേ…. അങ്ങനെ കാറ്റുപോയ ബലൂണ്‍ പോലെ നടക്കുമ്പോഴാണ് വീണ്ടും ദാ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നത്. ഇനി തേരാപ്പാര നടക്കാന്‍ തീരെ താല്‍പ്പര്യമില്ല. ജനത്തെ സേവിക്കാനും അങ്ങനെ സേവിച്ച് സേവിച്ച് പത്തു കാശ് വാരാനുമുള്ള അവസരം ഇല്ലാതാക്കാന്‍ ആവില്ല. അങ്ങനെ മുലായം സിങ്ജിയുടെ മകന്‍ അഖിലേഷ് യാദവനൊപ്പം ഒരു സഖ്യമങ്ങ് ഉണ്ടാക്കി. അച്ഛന്‍ യാദവന്റെ അനിഷ്ടം വകവെക്കാതെയാണ് മകന്‍ യാദവന്‍ മായാവതി ബഹനുമായി കൂട്ടുകൂടിയതെന്നാണ് അങ്ങാടിയിലെ സംസാരം.

ഏതായാലും ബലമൊന്നു കൂടിയെന്ന് തോന്നിയതോടെ ബഹന്‍ജിയുടെ മനവുമൊന്ന് തുള്ളിത്തുടങ്ങി. നാലു തവണ മുഖ്യമന്ത്രിയായതല്ലേ, ഇനി മോദിജിയെ മാറ്റി ഒന്ന് പ്രധാനമന്ത്രി ആയാലോ? ബഹന്‍ജിയുടെ ആഗ്രഹമല്ലേ അഖിലേഷിനും വലിയ എതിര്‍പ്പൊന്നുമുണ്ടാവില്ല. പ്രധാനമന്ത്രിയാകാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അന്നേരം പോയി കുപ്പായം തുന്നാനാവില്ലല്ലോ… അതിനാല്‍ കക്ഷി കുപ്പായം തുന്നിത്തുടങ്ങി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് ചെന്നിരുന്നു നമ്മുടെ വല്ലേ്യച്ചി. അവിടെ പത്രക്കാരെ കണ്ടപ്പോഴാണ് പ്രധാനമന്ത്രിയുടെ കുപ്പായം തുന്നാല്‍ ഏല്‍പ്പിച്ച കാര്യം വെൡപ്പെടുത്തിയത്. ‘എന്റെ കാലത്താണ് യുപി മികച്ച സംസ്ഥാനമായത്, അവിടെ തേനും പാലും ഒഴുകിയത്. പ്രതിമകള്‍ കണ്ട് ജനം വിശപ്പ് മാറ്റിയത്. ഇനി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവസരം ലഭിച്ചാല്‍ രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങള്‍ (എന്നുവച്ചാല്‍ താന്‍) വലിയ കര്‍മപദ്ധതികള്‍ തയാറാക്കും, രാജ്യസുരക്ഷയിലും ക്ഷേമത്തിലും ഊന്നിയാകും പ്രവര്‍ത്തനം… താന്‍ പ്രധാന്രന്തിയായാല്‍ ഇതൊക്കെ ചെയ്യുമെന്ന് ഊന്നിയൂന്നി പറഞ്ഞില്ല എന്നു മാത്രം. 

രാഹുല്‍ജി, ദേവഗൗഡാജി, മമതാ ദീദി തുടങ്ങിയവരൊക്കെ കുപ്പായം തയ്ച്ച് പെട്ടിയില്‍ വച്ചിട്ടുണ്ട്. ഇപ്പോള്‍ ബഹന്‍ജിയും… കുപ്പായം തുന്നാന്‍ തുണിവാങ്ങിവെച്ചിരിക്കുന്നവര്‍ ഇനിയുമുണ്ട്. വരട്ടെ പാക്കലാം…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

Football

ഫോക്‌സ്ബറോ യുദ്ധം; പിഴവുറ്റ ഫ്രാന്‍സും പൊരുതിക്കയറുന്ന മൊറോക്കോയും

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
Kerala

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.