Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ്സിനെ സഹായിക്കാന്‍ സി. ദിവാകരന്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 5, 2019, 09:00 am IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരത്ത് സി. ദിവാകരനെ സ്ഥാനാര്‍ത്ഥി ആക്കിയതിലൂടെ കേരളത്തിലും കോണ്‍ഗ്രസ് ഇടതു ധാരണ  ഉറപ്പായി. പേരിനൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുക എന്നതാണ് സിപിഎം ആഗ്രഹമാണ് ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തെളിഞ്ഞത്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സിപിഎം തീരുമാനിച്ചതിന് സമാന തീരുമാനം. 

 ശക്തമായ ത്രികോണ മത്സരം ഉണ്ടായാല്‍ ബിജെപി അനായാസ വിജയം നേടുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ തവണ ഒ. രാജഗോപാലിന്റെ ജയം തടഞ്ഞത് ഇടതു സ്ഥാനാര്‍ത്ഥിയുടെ ദുര്‍ബ്ബലതയായിരുന്നു. അതിനു സമാനമത്സരം മതിയെന്ന സിപിഎം ആഗ്രഹത്തിന് സിപിഐ വഴങ്ങി. കാനം രാജേന്ദ്രനെയോ ആനി രാജയേയോ നിര്‍ത്തി ശക്തമായ മത്സരം നടത്താന്‍ സിപിഐയ്‌ക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും സിപിഎം താത്പര്യത്തെ മറികടക്കാനായില്ല.

    ബിജെപിയെ തോല്‍പ്പിക്കാന്‍ ആരുമായും കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ  തീരുമാനം  നടപ്പിലാക്കലുകൂടിയാണ് ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പാര്‍ട്ടിക്കകത്തും പുറത്തും നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുള്ള ആളാണ് ദിവാകരന്‍. കഴിഞ്ഞതവണ മത്സരിച്ച ഡോ. ബനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വം പെയ്‌മെന്റ് സീറ്റെന്ന് ആരോപണം ഉയര്‍ന്നു. ബനറ്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇടനിലക്കാരനായത് ദിവാകരനായിരുന്നു. ബനറ്റില്‍ നിന്ന് വാങ്ങിയ കോടികളുടെ കണക്ക് സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടായി.  തുടര്‍ന്ന് പാര്‍ട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. 

 സി. ദിവാകരനാണ് ഇടനിലക്കാരനായതെന്ന്  വ്യക്തമാക്കി സിപിഐ  ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍നായര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. തുടര്‍ന്ന് രാമചന്ദ്രന്‍നായര്‍ പാര്‍ട്ടി വിട്ടു. രാമചന്ദ്രന്‍നായര്‍ ഇപ്പോള്‍ സിപിഎമ്മിന്റെ ജില്ലാകമ്മറ്റി അംഗമാണ് .  ദിവാകരനെ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ നിന്ന് തരം താഴ്‌ത്തിയെങ്കിലും സിപിഎമ്മിലെയും സിപിഐലെയും കൂടുതല്‍ നേതാക്കള്‍ കുടുങ്ങുമെന്നായതോടെ മറ്റ് നടപടികള്‍ സ്വീകരിച്ചില്ല. 

 സിപിഎമ്മിലെയും സിപിഐലെയും പ്രവര്‍ത്തകര്‍ക്ക് ഏറെ അനഭിമതനായ വ്യക്തിയെ മത്സര രംഗത്ത് ഇറക്കിയതു തന്നെ  തിരുവനന്തപുരത്ത് ബിജെപിയെ തളയ്‌ക്കുക എന്ന രഹസ്യ അജണ്ട പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ്. ദിവകാരനെ സംബന്ധിച്ച് തോറ്റാലും നഷ്ടമില്ല. എംഎല്‍എ ആയി തുടരാം.

     കോണ്‍ഗ്രസില്‍ ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ  സിഎസ്‌ഐ വിഭാഗത്തിലെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എല്‍ഡിഎഫിനോട് സഭാ നേതൃത്വം   ആവശ്യപ്പെട്ടിരുന്നു.   ഈ വിഭാഗത്തില്‍ മത്സരിപ്പിക്കാന്‍ തക്ക സ്ഥാനാര്‍ത്ഥി സിപിഐയില്‍ ഇല്ല എന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. കഴിഞ്ഞ തവണ ബനറ്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടൊപ്പം സഭ നല്‍കിയ നിരവധി പേരുകള്‍ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാന്‍ തയാറായില്ല.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.