Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രസവാവധി നല്‍കുന്നില്ല; ജീവനക്കാരെ പിരിച്ചുവിടുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 4, 2019, 01:25 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം സ്വാശ്രയ വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പ്രസവ അവധി നിഷേധിക്കുന്നു. ശമ്പളമില്ലാതെ അവധിയെടുക്കുകയോ അല്ലെങ്കില്‍ ജോലി രാജിവച്ചോ പോകേണ്ട ഗതികേടിലാണ് ഈ മേഖലയിലെ ജീവനക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ആറുമാസത്തെ പ്രസവ അവധി ലഭിക്കുമ്പോഴാണ് സ്വാശ്രയ  സ്ഥാനപനങ്ങളിലെ അധ്യാപികമാരും മറ്റ് വനിതാ ജീവനക്കാര്‍ക്കും  അവധി നിഷേധിക്കുന്നത്. 

1961 ലെ മെറ്റേണിര്‍റ്റി ബെനിഫിറ്റ് ആക്ട് അനുസരിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി അവധി ലഭിക്കുന്നത്. മൂന്ന് മാസമായിരുന്ന അവധി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആറ് മാസമാക്കി. സ്വകാര്യ മേഖലയില്‍ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ജീവനക്കാര്‍ക്ക് അവധി നല്‍കുന്നു.   എന്നാല്‍ സ്വാശ്രയ മേഖല ഈ രണ്ടു വിഭാഗത്തിലും വരാത്തതിനാല്‍   ഈ നിയമങ്ങള്‍  ബാധകമല്ല. സ്വാശ്രയ മേഖലയ്‌ക്ക് ഈ നിയമങ്ങള്‍  ബാധകമല്ലെന്ന് തൊഴില്‍ വകുപ്പും സമ്മതിക്കുന്നു.

 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ അതേ വിദ്യാഭ്യാസ യോഗത്യയുള്ളവരാണ് സ്വാശ്രയ മേഖലയിലും ജോലി നോക്കുന്നത്. ഒരേ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ ഒരേ മേഖലയില്‍ പണിയെടുക്കുന്നവര്‍. എന്നാല്‍ രണ്ട് നീതി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ എത്തിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാന്‍ തയാറായിട്ടില്ല.  സര്‍ക്കാര്‍ നിയമം പാസാക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് തൊഴില്‍ വകുപ്പും പറയുന്നു. 

പ്രസവ അവധി ആവശ്യപ്പെടുന്നവരോട് ജോലി രാജിവച്ച് പോകാനാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. അതിനാല്‍ പലരും ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. ഇത് കുടംബ ജീവിതത്തില്‍ വരെ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വായ്‌പ് എടുത്താണ് പലരുടെയും വിവാഹങ്ങള്‍ നടത്തിയത്. ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തില്‍ നിന്നാണ് വായ്‌പ അടയ്‌ക്കുന്നത്. ജോലി നഷ്ടപ്പെടുന്നതോടെ വായ്‌പ അടയ്‌ക്കാന്‍ സാധിക്കാതെ വന്ന് കുടംബ കലഹങ്ങളിലേക്ക് വഴിതെളിക്കുന്നു. സ്വാശ്രയ മേഖലയില്‍ അവധി ലഭ്യമാകണമെങ്കില്‍ തൊഴില്‍ വകുപ്പ് പ്രത്യേക നിയമം തയാറാക്കി ബന്ധപ്പെട്ട മന്ത്രിയ്‌ക്ക് നല്‍കണം. 

തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തോടെ   മന്ത്രിസഭാ യോഗം ചര്‍ച്ച ചെയത് ശേഷം അനുമതി നല്‍കിയാലെ അവധി അനുവദിക്കാന്‍ സാധിക്കൂ. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ മന്ത്രിയ്‌ക്ക് നല്‍കി. 

എന്നാല്‍ ബന്ധപ്പെട്ട ഫയല്‍ കാര്യമായി മുന്നോട്ടു നീങ്ങുന്നില്ല.  ഐടി മേഖലിയിലും ഇത്തരത്തില്‍ അവധി നിഷേധിച്ചിരുന്നു. പലരും ജോലി രാജി വയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലീലൂടെ അവധി നേടിയെടുത്തു. അപ്പോഴും സ്വാശ്രയ മേഖലയെ സര്‍ക്കാര്‍ തഴഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.