Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാധ്യതാ പട്ടികകള്‍ പൂര്‍ത്തിയാവുന്നതോടെ ഇടതുമുന്നണിയില്‍ അടി മുറുകുന്നു

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 2, 2019, 04:09 am IST
in Kerala

തൃശൂര്‍: സാധ്യതാ പട്ടികകള്‍ പൂര്‍ത്തിയായിത്തുടങ്ങിയതോടെ ഇടതുമുന്നണിയില്‍ സീറ്റിനായുള്ള അടി മുറുകി. ഒട്ടുമിക്ക സീറ്റിലും ഒന്നിലേറെ പേരുകള്‍ സജീവമായി ഉയര്‍ന്നതോടെയാണ് പോര് കടുക്കുന്നത്. സിപിഎം, സിപിഐ ജില്ലാ കമ്മിറ്റികളാണ് തങ്ങളുടെ സാധ്യതാപട്ടിക നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. 

 മൂന്ന് പേരുകള്‍ വീതം നിര്‍ദ്ദേശിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും ചില മണ്ഡലങ്ങളില്‍ നാലും അഞ്ചും പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയുന്ന ഒരു പേരും പിന്നെ ജില്ലാ നേതൃത്വത്തിലെ അപ്രധാനമായ രണ്ട് പേരുകളും എഴുതി നല്‍കലായിരുന്നു മുന്‍പ് ഇടത് മുന്നണിയിലെ രീതി.  ഇന്ന് സ്ഥിതി മാറി. സ്ഥാനാര്‍ത്ഥിയാവാന്‍ അരയും തലയും മുറുക്കി നേതാക്കള്‍ തന്നെ രംഗത്തുണ്ട്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ അണികളും. ഇതോടെയാണ് മൂന്നും നാലും പേരുകള്‍ സജീവമായി ഉയരുന്നത്. പക്ഷേ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാകും. 

 കണ്ണൂരില്‍ പി. ജയരാജനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ശ്രീമതിക്ക് പകരം ജയരാജനെ മത്സരിപ്പിക്കാനായിരുന്നു ആദ്യ ആലോചന. ഷുക്കൂര്‍ വധക്കേസ് ജയരാജന് തിരിച്ചടിയായി. ജയരാജനെ മത്സരരംഗത്തിറക്കുന്നത് മുസ്ലിം വോട്ടുകള്‍ സംസ്ഥാന വ്യാപകമായി നഷ്ടപ്പെടാനിടയാക്കുമെന്ന് നേതാക്കള്‍ തന്നെ പറയുന്നു. സാധ്യതാ പട്ടികയില്‍ ഉണ്ടെങ്കിലും പി.കെ. ശ്രീമതിക്കാണ് പ്രഥമ പരിഗണന. ഇതില്‍ ജയരാജന്‍ കടുത്ത നീരസത്തിലുമാണ്. വടകര സീറ്റിലേക്കും ജയരാജന്റെ പേര് സാധ്യതാ പട്ടികയിലുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വം ജയരാജന്‍ മത്സരരംഗത്ത് വേണ്ട എന്ന നിലപാടിലാണ്.

 പാലക്കാട് എം.ബി. രാജേഷിനാണ് പ്രഥമ പരിഗണന. മുന്‍ എംപി എന്‍.എന്‍ കൃഷ്ണദാസ് അവകാശവാദവുമായി രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായതിന്റെ ക്ഷീണത്തിലാണ് കൃഷ്ണദാസ്. ജില്ലാ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രാജേഷിനെതിരാണ്. 

 തൃശൂരില്‍ സിപിഐ സാധ്യതപ്പട്ടികയില്‍ മൂന്ന് പേരാണ് ഇടം പിടിച്ചത്. സിറ്റിങ് എംപി സി.എന്‍. ജയദേവന് പുറമേ കെ.പി. രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരും പട്ടികയിലുണ്ട്. ജയദേവന് ഒരൂഴം കൂടി നല്‍കാന്‍ സിപിഎമ്മിന് താത്പര്യമില്ല എന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ ദിവസം സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ജയദേവന്‍ രംഗത്ത് വന്നത് മുന്നണി നേതൃത്വത്തെ ഞെട്ടിച്ചു. മാറിനില്‍ക്കേണ്ട കാര്യമില്ല എന്നാണ് ജയദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കെ.പി. രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐ നേതൃത്വത്തിനും താത്പര്യം. പക്ഷേ ജയദേവന്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ എളുപ്പമല്ല.

ഏക സിറ്റിങ് എംപി എന്ന നിലയില്‍ ജയദേവന് ഒരൂഴം കൂടി നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നും സിപിഎമ്മിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങരുതെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. മന്ത്രി വി.എസ്. സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ കമ്മിറ്റിയില്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച് സുനില്‍കുമാര്‍ തടിയൂരി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.