Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായ് ലയിക്കുന്നു

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 26, 2019, 05:53 am IST
in Samskriti

ആനന്ദമയ ശബ്ദം കൊണ്ട് ജീവനെയല്ല പരമാത്മാവിനെയാണ് നിശ്ചയിക്കുന്നതെന്നുള്ളത് അടുത്ത സൂത്രത്തിലും വിവരിക്കുന്നു.

സൂത്രം – ഭേദവ്യപദേശാച്ച

ഭേദവ്യപദേശാത് ച എന്നാല്‍ വേര്‍തിരിച്ച് കാണിക്കുന്നതുകൊണ്ടും.

ജീവാത്മാവിനും പരമാത്മാവിനും വ്യത്യാസം കല്‍പ്പിച്ചിട്ടുണ്ടെന്നുതു കൊണ്ട് എന്നര്‍ത്ഥം.

ജീവാത്മാവും പരമാത്മാവും വേറെയാണെന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ ആനന്ദമയ ശബ്ദം കൊണ്ട് ജീവനെയല്ല കണക്കാക്കേണ്ടത്.

 ‘രസോ വൈ സ: രസം ഹ്യേ വായം ലബ്ധ്വാനന്ദീഭവതി’ എന്ന ഉപനിഷദ്  വാക്യത്തില്‍ ജീവന്‍ ആനന്ദ സ്വരൂപിയായ ബ്രഹ്മത്തെ പ്രാപിച്ചേ ആനന്ദമുള്ളവനാകുന്നുള്ളൂ എന്ന് പറയുന്നു. ഇത് ജീവനെ ആനന്ദമയനി

ല്‍ നിന്ന് വേര്‍തിരിച്ച് കാട്ടുന്നതാണ്. അതിനാ

ല്‍ ജീവന്‍ ആനന്ദമയനല്ല.

 ആനന്ദമയന്‍ ജീവനല്ല എന്നുള്ളതിന് ഒരു യുക്തിയെക്കൂടി പറയുന്നു. ജീവാത്മാ- പരമാത്മാ ഐക്യത്തെപ്പറ്റി പറയുമ്പോള്‍ രണ്ടും ഒന്ന് തന്നെയാണ്. എന്നാല്‍ അജ്ഞാനപ്പെട്ടിരിക്കുമ്പോള്‍ ദേഹം ഇന്ദ്രിയം തുടങ്ങിയവയില്‍ അഭിമാനം ഉള്ള സമയത്ത്  ജീവനെ പരമാത്മാവില്‍ നിന്ന് വേറിട്ട് തന്നെ കാണണം. അജ്ഞാനം നശിപ്പിച്ച് ജ്ഞാനം കൊണ്ട് പരമാത്മാഭാവം പ്രാപിക്കുമ്പോള്‍ മാത്രമാണ് ജീവനും ഈശ്വരനും ഒന്നാകുന്നത്. അതുവരെ വേറെ തന്നെയായിരിക്കും. ഇവിടെ ആനന്ദമയ ശബ്ദത്താല്‍ സദ്‌രൂപമായ പരമാത്മാവിനെ മാത്രമാണ് അര്‍ത്ഥമാക്കേണ്ടത്. ആനന്ദമയനെ ഇത്തരത്തില്‍ വിവരിക്കുന്നതിലൂടെ സാംഖ്യ മതത്തിന്റെ പ്രധാനം എന്ന വാദത്തേയും ഖണ്ഡിക്കുന്നു.

 ബ്രഹ്മാനന്ദവല്ലിയിലെ വിവരണപ്രകാരം സുകൃതിയായ ജീവനാണ് പരമാത്മാവിന്റെ ആനന്ദരസത്തെ അനുഭവിക്കുന്നതെന്ന് പറയുന്നു. പാപിയായ ജീവന് ഇതിന് കഴിയില്ല. ജീവാത്മാവും തമ്മിലുള്ള വ്യത്യാസത്തെ കാണിക്കുന്നതാണിത്. അതിനാല്‍ ആനന്ദമയന്‍ പരമാത്മാവ് തന്നെ.

ജഗത്കാരണം ബ്രഹ്മം തന്നെയാണെന്ന് അടുത്ത രണ്ടു സൂത്രങ്ങളിലൂടെയും വീണ്ടും സമര്‍ത്ഥിക്കുന്നു.

സൂത്രം- കാമാച്ച നാനുമാനാപേക്ഷാ

കാമാത് ച ന അനുമാന അപേക്ഷ- കാമിച്ചതുകൊണ്ടും അനുമാനത്തെ ആശ്രയിക്കേണ്ടതില്ല.

അവന്‍ കാമിച്ചുവെന്ന് പറയുന്നതു കൊണ്ട് അനുമാനത്തെ ആശ്രയിച്ചാലും പ്രധാനം ജഗത്കാരണമാകുകയില്ല.

കാമ ശബ്ദത്തെ പറയുന്നതിനാല്‍ പ്രകൃതിയില്‍ ആനന്ദമയ ശബ്ദാര്‍ത്ഥം യോജിപ്പിക്കേണ്ട ആവശ്യമില്ല.

ഉപനിഷത്തുക്കളില്‍ എവിടെയൊക്കെ ആനന്ദ ശബ്ദം ബ്രഹ്മത്തെ പറയുന്ന വാചകമായി ഉപയോഗിക്കുന്നുവോ അവിടെയൊക്കെ ‘സോകാമയത ‘ എന്നത് കാണാം.

തൈത്തിരീയത്തില്‍ ‘സോളകാമയത ബഹു സ്യാം പ്രജായേയ ഇതി’- ഞാന്‍ പലതായിത്തീരട്ടെയെന്ന് ആഗ്രഹിച്ചു എന്ന് പറയുന്നു.

പരമാത്മാവ് സൃഷ്ടി ധര്‍മ്മത്തെ ആഗ്രഹിച്ചു എന്ന് പറഞ്ഞതിനാല്‍ പ്രധാനത്തെ ജഗത്കാരണമാകാന്‍ പറ്റില്ല. അചേതനമായ ഒന്നിന് ആലോചിക്കുവാനോ സങ്കല്പിക്കുവാനോ സാധിക്കുകയില്ല. അവിദ്യകൊണ്ട് പരിച്ഛിന്നനായ ജീവനും പലതായിത്തീരട്ടെ എന്നാഗ്രഹിക്കുകയില്ല. അതിനാല്‍ ആനന്ദമയന്‍ പ്രധാനനോ ജീവനോ ആകുകയില്ല.

സൂത്രം – അസ്മിന്നസ്യ ച തദ്യോഗം ശാസ്തി

അസ്മിന്‍ അസ്യ ച തദ് യോഗം ശാസ്തി

ആനന്ദമയനില്‍ ജീവന് ഒന്നിച്ച് ചേരല്‍ ശാസിക്കുന്നു. ഉപനിഷത്തില്‍ തന്നെ ജീവാത്മാവിന് പരമാത്മാവുമായുള്ള ചേര്‍ച്ചയെ ശാസിക്കുന്നതുകൊണ്ടും.

ആനന്ദമയനില്‍ ജീവന് ഐക്യം വെളിപ്പെടുത്തിയിരിക്കുന്നതുകൊണ്ടും ആനന്ദമയന്‍ പ്രധാനമോ  ജീവനോ അല്ല.

ജ്ഞാനം നേടിക്കഴിഞ്ഞാല്‍ ജീവന്‍ ഐക്യം പ്രാപിക്കുന്നത് ബ്രഹ്മത്തോടാണ്. അതിനാല്‍ ഇവിടെ ബ്രഹ്മമെന്ന് തന്നെ അര്‍ത്ഥമെടുക്കണം.

 തൈത്തിരീയ ഉപനിഷത്തില്‍ പരമാത്മാവിനെ അറിയുന്ന വിദ്വാന്‍ ആനന്ദമയ ബ്രഹ്മത്തെ പ്രാപിക്കുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട്. 

ബൃഹദാരണ്യക ഉപനിഷത്തില്‍ ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായി ബ്രഹ്മത്തില്‍ ലയിക്കുന്നു എന്ന് പറയുന്നു.

ഇങ്ങനെ ശ്രുതി വചനങ്ങള്‍ പരമാത്മാവിനെയാണ് ആനന്ദമയമായി സ്വീകരിച്ചിട്ടുള്ളത്.അതിനാല്‍ ആനന്ദമയന്‍ ജഡ പ്രകൃതിയോ പ്രധാനമോ ജീവനോ അല്ല. ആനന്ദമയനും ജഗത്കാരണവും ബ്രഹ്മം തന്നെയെന്ന് ഉറപ്പാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.