Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധുവിന്റെ ബലിക്ക് ഒരാണ്ട്; കാടിന്റെ മക്കളോട് തുടരുന്നത് ക്രൂരമായ അവഗണന

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 23, 2019, 04:30 am IST
in Kerala

തൃശൂര്‍: ലോകത്തിന് മുന്നില്‍ കേരളത്തെ അങ്ങേയറ്റം നാണം കെടുത്തിയ സംഭവം, അട്ടപ്പാടിയിലെ  മധുവിന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മാറ്റമില്ലാതെ വനവാസികളുടെ ദുരിത ജീവിതം. അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ഇനിയും ഇവിടെ മധുമാരുടെ ജീവിതം ആവര്‍ത്തിക്കുമെന്ന് വ്യക്തം. മധു കൊല്ലപ്പെട്ട കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ പോലും ആരംഭിക്കാനായിട്ടില്ല. 

 കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനായെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അണിയറില്‍ നടക്കുന്നത്. മധുവിന് നേരെയുണ്ടായതിലും വലിയ ക്രൂരതയാണ് കാടിന്റെ മക്കളോട് ഇപ്പോഴും തുടരുന്നത്. മധുവിന്റെ കൊലയെത്തുടര്‍ന്ന് രാഷ്‌ട്രീയ-ഭരണ നേതൃത്വവും സാംസ്‌കാരിക സംഘങ്ങളും ഇവിടേക്ക് വാഗ്ദാനങ്ങളുമായി പാഞ്ഞെത്തിയിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. അട്ടപ്പാടിയില്‍ എപ്പോള്‍ വേണമെങ്കിലും മറ്റൊരു ദുരന്തം സംഭവിക്കാം എന്നതാണവസ്ഥ. അത്രമേല്‍ ഭീഷണമായ ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഇവരെ വേട്ടയാടുന്നു. 

 192 ഊരുകളിലായി 33,000 ഓളം വരുന്ന വനവാസി വിഭാഗക്കാരാണ് അട്ടപ്പാടിയിലുള്ളത്. കടുത്ത മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും ബാധിച്ചവരുടെ എണ്ണം ആയിരത്തിനടുത്ത് വരും. അഗളിയിലെ കോട്ടാത്തറ ട്രൈബല്‍ ആശുപത്രിയില്‍ മാനസികരോഗത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചികിത്സ തേടിയവരുടെ എണ്ണം 500നടുത്ത് വരും. ഇതിലേറെയും യുവാക്കളാണ്.  ഇതിന്റെ രണ്ടോമൂന്നോ ഇരട്ടി രോഗബാധിതരായുണ്ടെന്നും ചികിത്സ തേടാന്‍ ഇവര്‍ക്ക് മടിയാണെന്നും മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. 

 കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കടുത്ത ദാരിദ്ര്യവും പിന്നാക്കാവസ്ഥയുമാണ് അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്‌മ, തുടങ്ങിയവയാണ് ഇവരെ വിഷാദരോഗികളും തുടര്‍ന്ന് കടുത്ത മാനസിക രോഗികളുമാക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലേറെയും മാഫിയ കൈയടക്കിക്കഴിഞ്ഞു. ഭൂ മാഫിയയുടെ കണ്ണികളായി ഇവിടെയെത്തുന്ന ദല്ലാളുമാരാണ് വനവാസി യുവാക്കള്‍ക്ക് കഞ്ചാവും മദ്യവും മറ്റ് ലഹരിവസ്തുക്കളും നല്‍കുന്നത്. ഇതിന് അടിമകളാകുന്നതോടെ സ്ഥിതി പരമ ദയനീയമാവുകയാണ്. രാഷ്‌ട്രീയക്കാരുടേയും സംഘടിത മതസംഘടനകളുടേയും പിന്‍വലമുള്ളവരാണ് ഭൂമാഫിയ.

 കടുത്ത ദാരദ്ര്യവും പട്ടിണിയുമാണ് ഇപ്പോഴും മിക്ക ഊരുകളിലും നിലനില്‍ക്കുന്നത്. 2018-ല്‍ മാത്രം 15 നവജാത ശിശുക്കളാണ് കടുത്ത പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ മൃതിയടഞ്ഞത്. 2017-ല്‍ 14 കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. ഇത് ആഫ്രിക്കന്‍ ദരിദ്ര രാജ്യങ്ങളിലെ ശിശുമരണനിരക്കിനേക്കാള്‍ അധികമാണ്. കോട്ടാത്തറ ആശുപത്രിയില്‍ ഒന്നിലധികം സ്ഥിരം ഗൈനക്കോളജിസ്റ്റുമാരുടെ സേവനം സ്ഥിരമായി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.