Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉരുള്‍പൊട്ടിയ മേഖലയില്‍ ടൂറിസം വകുപ്പിന്റെ നിര്‍മാണം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 18, 2019, 06:52 am IST
inKerala

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മാണം ഏറെ രാഷ്‌ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയതിന് പിന്നാലെ ടൂറിസം വകുപ്പിന്റെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണത്തിനെതിരെയും പരാതി. 

കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മേഖലയിലാണ് ഗാര്‍ഡന്റെ നിര്‍മാണം.  അപകടമേഖലയായി കണ്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഉത്തരവ് നല്‍കിയിട്ടുള്ളതാണ്. മൂന്നാര്‍-ദേവികുളം റോഡില്‍ തകര്‍ന്ന മൂന്നാര്‍ ഗവ. ആര്‍ട്‌സ് കോളേജിന് താഴ്ഭാഗത്തുള്ള 14 ഏക്കര്‍ റവന്യൂ ഭൂമിയിലാണ് 4.5 കോടി ചെലവില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പണിയുന്നത്. 

അതീവ പരിസ്ഥിതിലോല മേഖലയായ ഇവിടെ നിര്‍മാണം നടത്തുന്നതിനെതിരെ സിപിഐയും പരാതിയുമായി രംഗത്തെത്തി. സിപിഐ മണ്ഡലം സെക്രട്ടറി പി. പളനിവേലാണ് അപകട മേഖലയിലെ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. 2014ലാണ് ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഗാര്‍ഡന്റെ പണികള്‍ തുടങ്ങിയത്. പിന്നീട് ഉരുള്‍പൊട്ടി ഗാര്‍ഡന്റെ ഒരു ഭാഗം ഒലിച്ചുപോയി. ചിലയിടത്ത് മണ്ണിടിച്ചിലുമുണ്ടായി. ഏപ്രിലിലാണ് ഗാര്‍ഡന്‍ തുറന്നുകൊടുക്കാന്‍ ഒരുങ്ങുന്നത്. 

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സംബന്ധിച്ച നിരവധി പരാതികള്‍ ആദ്യം മുതല്‍ വന്നിരുന്നതായും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിറ്റിപിസി) സെക്രട്ടറി ജയന്‍ പി. വിജയന്‍ പറഞ്ഞു. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ന്നു, നിലവില്‍ ചെടികള്‍ വെച്ചുപിടിപ്പിക്കുന്ന ജോലികളാണ് തുടരുന്നത്. അഞ്ചേക്കര്‍ സ്ഥലത്താണ് നിര്‍മാണം നടത്തുന്നതെന്നും അപകട മേഖലയല്ല ഇതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. മണ്ണിനെ ഇളക്കിയുള്ള നിര്‍മാണമല്ല, ചെറിയ തോതിലുള്ള കെട്ടിടങ്ങളാണ് നിര്‍മിച്ചിരിക്കുന്നതത്രെ.

ദുരൂഹതയില്ല: കളക്ടര്‍

നിര്‍മാണത്തില്‍ ദുരൂഹതയില്ലെന്നും ചട്ടങ്ങള്‍ പാലിച്ചാണ് തുടരുന്നതെന്നും ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു ജന്മഭൂമിയോട് പറഞ്ഞു. റോഡിനോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ കൈയേറ്റ സാധ്യത കൂടുതലാണ.് ഇത് ഇല്ലാതാക്കാനാണ് ഇത്തരമൊരു നിര്‍മാണം. സര്‍ക്കാര്‍ അനുവാദമുണ്ടെന്നും നിലവില്‍ റവന്യൂ ഭൂമി ടൂറിസം വകുപ്പിന് കൈമാറിയിട്ടില്ല എന്ന ഒരു തടസമാണുള്ളതെന്നും ഇത് നടന്നുവരികയാണെന്നും ഡിടിപിസി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ പറഞ്ഞു. ഇതില്‍ അനധികൃത നിര്‍മാണം നടക്കുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പ്രളയത്തിന്റെ പേരിലുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.