Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കമാന്‍ഡില്‍ പിടിമുറുക്കി കെ.സി. വേണുഗോപാല്‍; വെട്ടേറ്റ് പ്രമുഖ നേതാക്കള്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 18, 2019, 01:02 am IST
in Kerala

തൃശൂര്‍: കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കെ.സി. വേണുഗോപാലെന്ന് ഗ്രൂപ്പ് നേതാക്കള്‍ക്ക് പരാതി. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഹൈക്കമാന്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള നേതാക്കള്‍ക്കാണ് കെ.സിയുടെ ഇടപെടല്‍ തലവേദനയാകുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലുമായി വളരെ അടുപ്പമുള്ള വേണുഗോപാലാണ് ഇപ്പോള്‍ കേരളത്തിലെ സീറ്റു നിര്‍ണയത്തില്‍ അവസാനവാക്കെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നത്. 

 എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയ്‌ക്കും കേന്ദ്ര ഓഫീസില്‍ കെ.സി ശക്തനാകുകയാണ്. സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകള്‍ വേണുഗോപാലിന്റെ ഇടപെടലില്‍ ആശങ്കയിലാണ്. 

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന വേണുഗോപാല്‍ ഇപ്പോള്‍ ഐ ഗ്രൂപ്പ് നേതൃത്വത്തേയും വിലവെക്കുന്നില്ല എന്നാണ് പരാതി. ഹൈക്കമാന്‍ഡുമായുള്ള അടുപ്പത്തിലൂടെ കേരളത്തില്‍ സീറ്റ് തരപ്പെടുത്തിയിരുന്ന കെ.വി. തോമസ്, പി.സി. ചാക്കോ, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ നില ഇക്കുറി പരുങ്ങലിലാണ്.  ഇവരെ വെട്ടാനുള്ള നീക്കത്തിന് പിന്നിലും   വേണുഗോപാലാണെന്ന് പറയുന്നു. 

എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കെ.വി. തോമസ് ഇപ്പോള്‍ ഒരു ചുവട് പിന്നിലേക്ക് മാറിയത് ഈ നീക്കം മുന്നില്‍ക്കണ്ടാണ്. വേണുഗോപാലിനെ മറികടന്ന് സോണിയയെ കണ്ട് സീറ്റ് തരപ്പെടുത്താനുള്ള നീക്കത്തിലാണ് അദ്ദേഹം. മുന്‍പ് കേരള നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തപ്പോഴും കെ.വി. തോമസിന് സീറ്റ് നല്‍കിയത് സോണിയയായിരുന്നു. ഇതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി പോലും ഹൈക്കമാന്‍ഡിനോട് ഇടയുകയുമുണ്ടായി. ആദ്യം മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്ന പി.സി. ചാക്കോ ഇപ്പോള്‍ സീറ്റിനായി ശക്തമായ സമ്മര്‍ദം തുടങ്ങിയിട്ടുണ്ട്. തൃശൂരോ ചാലക്കുടിയോ നോട്ടമിട്ടാണ് ചാക്കോയുടെ ശ്രമം. തൃശൂരില്‍ സഭയുടെ എതിര്‍പ്പ് ദുര്‍ബലമായ സാഹചര്യമാണ് വീണ്ടും കളത്തിലിറങ്ങാന്‍ ചാക്കോയെ പ്രേരിപ്പിക്കുന്നത്. 

കഴിഞ്ഞ തവണ ചാക്കോക്കു വേണ്ടി ചാലക്കുടി വിട്ടുകൊടുത്ത കെ.പി. ധനപാലന്‍ തൃശൂരില്‍ മത്സരിച്ച് വന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 

ഇക്കുറി ചാലക്കുടി വേണമെന്ന് പരസ്യമായി ധനപാലന്‍ ആവശ്യപ്പെട്ടത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ചാക്കോയ്‌ക്കുവേണ്ടി അന്ന് സോണിയയുടെ താത്പര്യപ്രകാരം ഇടപെട്ടത് എ.കെ. ആന്റണിയായിരുന്നു. 

 എന്നാല്‍ ഇക്കുറി ആന്റണിയും ദുര്‍ബലനാവുകയാണ്. കേരളത്തിലെ കാര്യങ്ങളില്‍ സോണിയ അവസാനവാക്കായി എടുത്തിരുന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. എന്നാല്‍ ആന്റണിക്ക് രാഹുല്‍ അത്ര പ്രാധാന്യം നല്‍കുന്നില്ല. ഗ്രൂപ്പിനതീതമായി ആന്റണിയുടെ കാരുണ്യത്തില്‍ സീറ്റ് തരപ്പെടുമെന്ന് വിചാരിച്ചിരുന്ന നേതാക്കള്‍ക്കും ഇത് തിരിച്ചടിയാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.