Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ധന ക്ഷമതയില്‍ കൃത്രിമം; ഫയര്‍ഫോഴ്‌സില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

എന്‍. രാംകുമാര്‍ by എന്‍. രാംകുമാര്‍
Feb 15, 2019, 01:35 am IST
in Kerala

പാലക്കാട്: ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ ഇന്ധന ക്ഷമതയില്‍ കൃത്രിമം കാണിക്കുന്നു. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ സ്റ്റേഷനില്‍ കോട്ടയം റീജണല്‍ ഫയറോഫീസറും വകുപ്പ് വിജിലന്‍സ് ഓഫീസറുമായ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വാഹനങ്ങളുടെ ഇന്ധനക്ഷമത (ഫ്യുല്‍ ടെസ്റ്റ്) പരിശോധിച്ചതില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി.

ചിറ്റൂര്‍ സ്റ്റേഷനിലെ അഞ്ച് വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചതില്‍ നിന്നും ഇന്ധന ക്ഷമത കുറച്ച് രേഖപ്പെടുത്തിയുട്ടുള്ളതായി തെളിഞ്ഞു. പരിശോധിച്ച ഒരു വാഹനത്തിന്റെ ലോഗ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ലിറ്റര്‍ ഇന്ധനത്തിന് രണ്ടര കിലോമീറ്റര്‍ ക്ഷമത എന്നാണ്. പരിശോധനയില്‍ ഇത് നാലേകാല്‍ കിലോമീറ്ററുള്ളതായി കണ്ടെത്തി. മറ്റൊന്നില്‍ ഒരു ലിറ്റര്‍ ഇന്ധനത്തിന് മൂന്ന് കിലോമീറ്റര്‍ ക്ഷമതയെന്നത് പരിശോധനയില്‍ അഞ്ചാണെന്ന് തെളിഞ്ഞു. രണ്ടര കിലോമീറ്റര്‍ ക്ഷമത പ്രകാരം ഏകദേശം പതിമൂന്ന് ലക്ഷം രൂപയുടെ ഇന്ധനം ഈ കാലയളവില്‍ അടിച്ചിട്ടുണ്ട്. ഇത് നാലേകാല്‍ കിലോമീറ്ററായി കണക്കാക്കുമ്പോള്‍ ഒമ്പത് ലക്ഷം രൂപമാത്രമെ ആവുകയുള്ളു. അതില്‍ അഞ്ച് ലക്ഷം രൂപ അധികമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഒരു വാഹനത്തിന്റെ മാത്രം കാര്യമാണ്. രണ്ടു വാഹനങ്ങളും കൂടി പരിശോധിച്ചതില്‍ പത്ത് ലക്ഷം രൂപക്ക് മുകളിലാണ് ക്രമക്കേട് നടന്നിച്ചുള്ളത്. ജില്ലയിലെ ഒരു സ്‌റ്റേഷനിലെ മാത്രം കാര്യം ഇങ്ങനെയെങ്കില്‍ സംസ്ഥാനത്തെ 126 സ്‌റ്റേഷനുകളിലും പരിശോധന നടത്തിയാല്‍ കോടികളുടെ അഴിമതിയാണ് പുറത്തുവരികയെന്ന് വിജിലന്‍സ് കരുതുന്നു.

ചില ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാക്കി വരുന്ന ഇന്ധനം പുറത്ത് കൊടുക്കാറുണ്ടെന്നും ഓഫീസര്‍മാരുള്‍പ്പടെയുള്ളവരുടെ സ്വകാര്യ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്. വര്‍ഷങ്ങളായി തിരിമറി നടക്കുന്നുണ്ടെന്നും ചിലര്‍ ഇതിലുടെ വലിയ തുക ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് സൂചന. എല്ലാ വര്‍ഷവും സ്‌റ്റേഷനിലെ എല്ലാ വാഹനങ്ങളുടെയും ഇന്ധനക്ഷമത പരിശോധിക്കാറുണ്ട്. മോട്ടാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറാണ് പരിശോധന നടത്തി ഇത് സാക്ഷ്യപ്പെടുത്തുക. മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ മൂന്ന് ജില്ലകള്‍ ഉള്‍പ്പെടുന്ന പാലക്കാട് ഡിവിഷന് ഒരു മോട്ടാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറാണുള്ളത്. മുമ്പ് പിഡബ്ല്യുഡി എഞ്ചിനീയര്‍മാരാണ് പരിശോധന നടത്തിയുരുന്നത്.

ധനകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ സ്റ്റേഷനില്‍ ഇതിന് മുമ്പും  പരിശോധന നടന്നിരുന്നു. ചിറ്റൂര്‍ സ്റ്റേഷനെക്കുറിച്ചുള്ള പരാതികള്‍ കൂടി വരികയാണ്. മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടികളെ ഭയന്ന് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ ജീവനക്കാര്‍ തയാറാകുന്നില്ല. സ്ഥലം മാറ്റം മുതല്‍ സര്‍വീസ് ബുക്കിനെ ബാധിക്കുന്ന തരത്തിലുള്ള പ്രതികാര നടപടികളാണ് മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. സ്റ്റേഷനില്‍ നിന്നും പുറത്ത് പോയി വരുന്ന വാഹനത്തില്‍ ബാക്കി വരുന്ന ഇന്ധനം എത്രയെന്ന് രേഖപ്പെടുത്തെണ്ടതുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. പെട്രോള്‍ പമ്പില്‍ നിന്നും നല്‍കുന്ന ബില്ലിലെ തുകയായിരിക്കില്ല രേഖപ്പെടുത്തുക. ഇന്ധനമടിക്കുന്ന പമ്പുകളുമായി ഓഫീസര്‍മാര്‍ ബന്ധം സ്ഥാപിച്ചാണ് കൃത്രിമം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.