Sunday, December 10, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ധന ക്ഷമതയില്‍ കൃത്രിമം; ഫയര്‍ഫോഴ്‌സില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

എന്‍. രാംകുമാര്‍ by എന്‍. രാംകുമാര്‍
Feb 15, 2019, 01:35 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ ഇന്ധന ക്ഷമതയില്‍ കൃത്രിമം കാണിക്കുന്നു. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ സ്റ്റേഷനില്‍ കോട്ടയം റീജണല്‍ ഫയറോഫീസറും വകുപ്പ് വിജിലന്‍സ് ഓഫീസറുമായ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വാഹനങ്ങളുടെ ഇന്ധനക്ഷമത (ഫ്യുല്‍ ടെസ്റ്റ്) പരിശോധിച്ചതില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി.

ചിറ്റൂര്‍ സ്റ്റേഷനിലെ അഞ്ച് വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചതില്‍ നിന്നും ഇന്ധന ക്ഷമത കുറച്ച് രേഖപ്പെടുത്തിയുട്ടുള്ളതായി തെളിഞ്ഞു. പരിശോധിച്ച ഒരു വാഹനത്തിന്റെ ലോഗ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ലിറ്റര്‍ ഇന്ധനത്തിന് രണ്ടര കിലോമീറ്റര്‍ ക്ഷമത എന്നാണ്. പരിശോധനയില്‍ ഇത് നാലേകാല്‍ കിലോമീറ്ററുള്ളതായി കണ്ടെത്തി. മറ്റൊന്നില്‍ ഒരു ലിറ്റര്‍ ഇന്ധനത്തിന് മൂന്ന് കിലോമീറ്റര്‍ ക്ഷമതയെന്നത് പരിശോധനയില്‍ അഞ്ചാണെന്ന് തെളിഞ്ഞു. രണ്ടര കിലോമീറ്റര്‍ ക്ഷമത പ്രകാരം ഏകദേശം പതിമൂന്ന് ലക്ഷം രൂപയുടെ ഇന്ധനം ഈ കാലയളവില്‍ അടിച്ചിട്ടുണ്ട്. ഇത് നാലേകാല്‍ കിലോമീറ്ററായി കണക്കാക്കുമ്പോള്‍ ഒമ്പത് ലക്ഷം രൂപമാത്രമെ ആവുകയുള്ളു. അതില്‍ അഞ്ച് ലക്ഷം രൂപ അധികമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഒരു വാഹനത്തിന്റെ മാത്രം കാര്യമാണ്. രണ്ടു വാഹനങ്ങളും കൂടി പരിശോധിച്ചതില്‍ പത്ത് ലക്ഷം രൂപക്ക് മുകളിലാണ് ക്രമക്കേട് നടന്നിച്ചുള്ളത്. ജില്ലയിലെ ഒരു സ്‌റ്റേഷനിലെ മാത്രം കാര്യം ഇങ്ങനെയെങ്കില്‍ സംസ്ഥാനത്തെ 126 സ്‌റ്റേഷനുകളിലും പരിശോധന നടത്തിയാല്‍ കോടികളുടെ അഴിമതിയാണ് പുറത്തുവരികയെന്ന് വിജിലന്‍സ് കരുതുന്നു.

ചില ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാക്കി വരുന്ന ഇന്ധനം പുറത്ത് കൊടുക്കാറുണ്ടെന്നും ഓഫീസര്‍മാരുള്‍പ്പടെയുള്ളവരുടെ സ്വകാര്യ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്. വര്‍ഷങ്ങളായി തിരിമറി നടക്കുന്നുണ്ടെന്നും ചിലര്‍ ഇതിലുടെ വലിയ തുക ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് സൂചന. എല്ലാ വര്‍ഷവും സ്‌റ്റേഷനിലെ എല്ലാ വാഹനങ്ങളുടെയും ഇന്ധനക്ഷമത പരിശോധിക്കാറുണ്ട്. മോട്ടാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറാണ് പരിശോധന നടത്തി ഇത് സാക്ഷ്യപ്പെടുത്തുക. മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ മൂന്ന് ജില്ലകള്‍ ഉള്‍പ്പെടുന്ന പാലക്കാട് ഡിവിഷന് ഒരു മോട്ടാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറാണുള്ളത്. മുമ്പ് പിഡബ്ല്യുഡി എഞ്ചിനീയര്‍മാരാണ് പരിശോധന നടത്തിയുരുന്നത്.

ധനകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ സ്റ്റേഷനില്‍ ഇതിന് മുമ്പും  പരിശോധന നടന്നിരുന്നു. ചിറ്റൂര്‍ സ്റ്റേഷനെക്കുറിച്ചുള്ള പരാതികള്‍ കൂടി വരികയാണ്. മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടികളെ ഭയന്ന് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ ജീവനക്കാര്‍ തയാറാകുന്നില്ല. സ്ഥലം മാറ്റം മുതല്‍ സര്‍വീസ് ബുക്കിനെ ബാധിക്കുന്ന തരത്തിലുള്ള പ്രതികാര നടപടികളാണ് മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. സ്റ്റേഷനില്‍ നിന്നും പുറത്ത് പോയി വരുന്ന വാഹനത്തില്‍ ബാക്കി വരുന്ന ഇന്ധനം എത്രയെന്ന് രേഖപ്പെടുത്തെണ്ടതുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. പെട്രോള്‍ പമ്പില്‍ നിന്നും നല്‍കുന്ന ബില്ലിലെ തുകയായിരിക്കില്ല രേഖപ്പെടുത്തുക. ഇന്ധനമടിക്കുന്ന പമ്പുകളുമായി ഓഫീസര്‍മാര്‍ ബന്ധം സ്ഥാപിച്ചാണ് കൃത്രിമം നടത്തുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്; ഷബ്നയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്, ജീവനൊടുക്കിയത് അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ
Kerala

ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്; ഷബ്നയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്, ജീവനൊടുക്കിയത് അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ

സൗമ്യനായ സഖാവ്
Kerala

കാനത്തിന് വിട നൽകി രാഷ്‌ട്രീയ കേരളം; അന്തിമ ചടങ്ങുകൾക്ക് സാക്ഷിയായി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്‌ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ
Kerala

അവശ്യസാധനങ്ങള്‍ ഇല്ല; സപ്ലൈകോ അടച്ചിടലിന്റെ വക്കില്‍, സബ്‌സിഡി അരിയില്ലാതായതോടെ പൊതുവിപണിയിൽ വില കുതിച്ചുയര്‍ന്നു

അച്ഛൻ ഗവ. കരാറുകാരൻ, പ്രതിമാസം വാടകയിനത്തിൽ ലഭിക്കുന്നത് ഒരു ലക്ഷം; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത് ഷഹ്നയെ ഒഴിവാക്കാൻ
Kerala

അച്ഛൻ ഗവ. കരാറുകാരൻ, പ്രതിമാസം വാടകയിനത്തിൽ ലഭിക്കുന്നത് ഒരു ലക്ഷം; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത് ഷഹ്നയെ ഒഴിവാക്കാൻ

പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത; ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, അന്വേഷണം ഊർജിതമാക്കി
Kerala

പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത; ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, അന്വേഷണം ഊർജിതമാക്കി

പുതിയ വാര്‍ത്തകള്‍

ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്; ഷബ്നയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്, ജീവനൊടുക്കിയത് അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ

ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്; ഷബ്നയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്, ജീവനൊടുക്കിയത് അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ

സൗമ്യനായ സഖാവ്

കാനത്തിന് വിട നൽകി രാഷ്‌ട്രീയ കേരളം; അന്തിമ ചടങ്ങുകൾക്ക് സാക്ഷിയായി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്‌ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ

അവശ്യസാധനങ്ങള്‍ ഇല്ല; സപ്ലൈകോ അടച്ചിടലിന്റെ വക്കില്‍, സബ്‌സിഡി അരിയില്ലാതായതോടെ പൊതുവിപണിയിൽ വില കുതിച്ചുയര്‍ന്നു

അച്ഛൻ ഗവ. കരാറുകാരൻ, പ്രതിമാസം വാടകയിനത്തിൽ ലഭിക്കുന്നത് ഒരു ലക്ഷം; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത് ഷഹ്നയെ ഒഴിവാക്കാൻ

അച്ഛൻ ഗവ. കരാറുകാരൻ, പ്രതിമാസം വാടകയിനത്തിൽ ലഭിക്കുന്നത് ഒരു ലക്ഷം; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത് ഷഹ്നയെ ഒഴിവാക്കാൻ

പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത; ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, അന്വേഷണം ഊർജിതമാക്കി

പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത; ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, അന്വേഷണം ഊർജിതമാക്കി

അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചവരാണ് കോണ്‍ഗ്രസ്; അവരുടെ ജാതി വിവേചനത്തിന് വേറെ ഉദാഹരണം വേണ്ട: നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം ജനുവരിയില്‍

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

കീഴാറ്റിങ്ങലിൽ യുവാക്കളെ കുത്തികൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർക്ക് കുത്തേറ്റു, രണ്ടു പേരുടെ നില ഗുരുതരം, രണ്ടു പ്രതികൾ കസ്റ്റഡിയിൽ

കേരള അന്താരാഷട്ര ചലച്ചിത്രോത്സവം 2023: നവതിയുടെ നിറവിലത്തെിയ എംടിക്കും മധുവിനും ആദരവേകി ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു മുതല്‍

കേരള അന്താരാഷട്ര ചലച്ചിത്രോത്സവം 2023: നവതിയുടെ നിറവിലത്തെിയ എംടിക്കും മധുവിനും ആദരവേകി ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു മുതല്‍

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കരുത്താകുമെന്ന് ജെ. നന്ദകുമാര്‍

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കരുത്താകുമെന്ന് ജെ. നന്ദകുമാര്‍

ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത് സമഗ്ര വികസനം; മോദി സര്‍ക്കാര്‍ നടപ്പിലാക്കി പദ്ധതി ഭാരത്തെ മാറ്റിമറിച്ചുവെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ

ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത് സമഗ്ര വികസനം; മോദി സര്‍ക്കാര്‍ നടപ്പിലാക്കി പദ്ധതി ഭാരത്തെ മാറ്റിമറിച്ചുവെന്ന് കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist