Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് പദ്ധതി: കേരളത്തിന്റെ അനാസ്ഥ; 1000 കോടി നഷ്ടമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2019, 06:19 am IST
in Kerala

തിരുവനന്തപുരം: നഗരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം അനുവദിച്ച തുകയില്‍ 1000 കോടി കേരളത്തിന് നഷ്ടമാകും. അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതിക്കായി അനുവദിച്ച തുകയാണ് കേരളത്തിന്റെ കെടുകാര്യസ്ഥതമൂലം നഷ്ടമാകുന്നത്.

ജലവിതരണപദ്ധതികള്‍ നടപ്പാക്കുക, നഗരഗതാഗതം സുഗമമാക്കുക, ഓടകളും പൂന്തോട്ടങ്ങളും നിര്‍മിക്കുക, മലിനജല സംസ്‌കരണ സംവിധാനമുണ്ടാക്കുക തുടങ്ങിയവയ്‌ക്കാണ് അമൃത് വഴി പണം അനുവദിച്ചത്. 2,358 കോടിയുടെ 1,025 പദ്ധതികളാണ് പൂര്‍ത്തിയാക്കേണ്ടത്. കാലാവധി അവസാനിക്കാന്‍ 14 മാസം മാത്രം ശേഷിക്കെ ഒരു ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയായത്. പകുതിയോളം പദ്ധതികള്‍ ടെന്‍ഡര്‍ ചെയതിട്ടില്ല, ടെന്‍ഡറായവ തുടങ്ങിയിട്ടുമില്ല. 

ചെലവിന്റെ 50 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും ബാക്കി 20 ശതമാനം തദ്ദേശസ്ഥാപനവും വഹിക്കുന്ന രീതിയിലാണ് പദ്ധതി. 

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, ഗുരുവായൂര്‍ നഗരസഭകളാണ് അമൃതില്‍ ഉള്‍പ്പെടുന്നത്. കേന്ദ്രം മൂന്നുഘട്ടങ്ങളായി മുഴുവന്‍ പണവും നല്‍കും. നടത്തിപ്പിലെ മെല്ലെപ്പോക്കു കാരണം ആദ്യ ഗഡുവായ 232 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളൂ. അതില്‍ ചെലവഴിച്ചിരിക്കുന്നത് വെറും 33 കോടിയും. 

2015ലാണ് കേരളത്തില്‍ പദ്ധതി ആരംഭിച്ചത്. മൂന്നുവര്‍ഷത്തെ പദ്ധതികളാണ് കേന്ദ്രത്തിനു നല്‍കിയത്. ആദ്യവര്‍ഷം തുകയുടെ ഇരുപത്തിയഞ്ച് ശതമാനം ആരംഭിച്ചാല്‍ മാത്രമേ മൂന്നാംവര്‍ഷ പദ്ധതിത്തുകയുടെ വിഹിതം നല്‍കൂ. ആദ്യ വര്‍ഷം കേരളത്തിനനുവദിച്ചത് 589 കോടിയാണ്. ഇതിന്റെ ഇരുപത്തിയഞ്ച് ശതമാനം കണക്കാക്കിയാല്‍, 150 കോടിയുടെ പ്രവൃത്തികള്‍ ആരംഭിക്കണമായിരുന്നു.

കേന്ദ്ര മാനദണ്ഡം അനുസരിച്ച് എല്ലാ പദ്ധതികള്‍ക്കുമായി സംസ്ഥാനതലത്തില്‍ കണ്‍സള്‍ട്ടന്റിനെ നിയോഗിച്ച് പഠനം നടത്താനാണ് നിര്‍ദേശിച്ചത്. ഇതു വേണ്ടെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍, അതത് നഗരസഭകള്‍ സ്വന്തം നിലയ്‌ക്ക് ഏജന്‍സിയെ നിയോഗിക്കാന്‍ നിര്‍ദേശിച്ചു. ഒരു വര്‍ഷത്തോളം ഇതിന് വേണ്ടിവന്നു. സമഗ്ര പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കല്‍, സാങ്കേതികാനുമതി ലഭ്യമാക്കല്‍, ടെന്‍ഡര്‍ എന്നിവയിലൊക്കെ ബന്ധപ്പെട്ട വകുപ്പുകള്‍ മെല്ലപ്പോക്ക് നടത്തിയതോടെ പദ്ധതി അവതാളത്തിലായി.

പദ്ധതി നടത്തിപ്പ് വേഗത്തിലാക്കിയില്ലങ്കില്‍ അനുവദിച്ച തുക നഷ്ടമാകുമെന്ന് കാണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിന് കേന്ദ്ര നഗരകാര്യ അഡീഷണല്‍ സെക്രട്ടറി ശിവദാസ് മീണ കത്തയച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ 1000 കോടി രൂപയാണ് നഷ്ടമാകുക.

പി. ശ്രീകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.