Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉണര്‍വാണ് നവോത്ഥാനം, മതിലല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 01:33 am IST
inVicharam

സ്ത്രീ അമ്മയാണ്. മനുഷ്യകുലത്തിന്റെ ഉറവിടമാണ്. സഹോദരിയാണ്, ഭാര്യയാണ്, സ്‌നേഹിതയാണ്, ‘കുടുംബത്തിന്റെ വിളക്കാ’ണ്. ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധിയെപ്പറ്റി വള്ളത്തോള്‍ പാടിയിട്ടുണ്ടല്ലോ. 

പൂജനീയയായ ഒരു സ്ത്രീയും ചുംബനസമരത്തിനോ വനിതാമതില്‍പ്പണിക്കോ ഫ്‌ളാഷ് മോബിനോ ശരീരം കച്ചവടച്ചരക്കാക്കാനോ അശുദ്ധവസ്തുക്കള്‍ പൊതികെട്ടി കൊണ്ടുനടക്കാനോ ശ്രമിച്ചിട്ടില്ല. 

കൊച്ചിയില്‍ ‘ആര്‍പ്പോ ആര്‍ത്തവം’ സംഘടിപ്പിച്ച നവോത്ഥാന നായകരോട് സഹതാപവും അവജ്ഞയുമാണ് തോന്നുന്നത്. മതിലുകെട്ടിയും പഴകിത്തുരുമ്പിച്ച ജാതിക്കോമരകഥകള്‍ പറഞ്ഞുമല്ല നവോത്ഥാനം നടത്തേണ്ടത്. പള്ളിക്കൂടത്തിന്റെ പടിവാതില്‍ കാണാത്തവര്‍പോലും പറയാനറയ്‌ക്കുന്ന പദങ്ങള്‍ നിരത്തിയ ബാനറുകള്‍ക്ക് കീഴെ മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തിലെ ചാര്‍ട്ടുകള്‍ പിന്തിരിഞ്ഞോടുന്ന തരത്തിലുള്ള നഗ്നചിത്രങ്ങള്‍ക്കുമുമ്പില്‍ അണിനിരന്ന, സാംസ്‌കാരിക മണ്ഡലത്തിന്റെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നവരെന്നു നടിക്കുന്ന അദ്ധ്യാപകരടക്കമുള്ള വര്‍ഗ്ഗത്തിനോട് ഒന്നേപറയാനുള്ളൂ: ‘മാനിഷാദാഃ’

 നവോത്ഥാനം എല്‍കെജിയില്‍ സംസ്‌കാരത്തിന്റെ വിത്തുപാകി അവിടെനിന്ന് തുടങ്ങൂ. കതിരില്‍ വളം വെയ്‌ക്കുന്ന കൃഷിസ്ഥലമായി മാറിയിരിക്കുന്നു ഇന്നു നമ്മുടെ സര്‍വ്വകലാശാലകള്‍. യൂണി’വേഴ്‌സ്’സിറ്റി എന്ന് പോലും വിളിക്കാവുന്നത്ര തരം താണനിലയിലാണ് പോക്ക്. കാരണം രാഷ്‌ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കനുസരണമായി ഇത്തരം കലാലയങ്ങളിലെ അദ്ധ്യാപകര്‍ അതിന്റെ ഭരണകര്‍ത്താവിന്റെ പദവി ലാക്കാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഭരണാധികാരികള്‍ക്ക് മണി അടിക്കല്‍. അതിനായി പ്രത്യേകം നോട്ടുപുസ്തകം തയ്യാറാക്കി വിവിധ പ്രാന്തങ്ങളില്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയും അത്യാവശ്യത്തിന്് സാഹിത്യ ചോരണം നടത്തിയും സന്ദേശങ്ങള്‍ എത്തിക്കുന്നതാണോ നവോത്ഥാനം? 

ഒരു പ്രാസംഗികന്‍ കുമാരനാശാന്റെ സീതയെ മുന്‍നിര്‍ത്തി രാമനെ വിറപ്പിച്ചു. അവളെ നവോത്ഥാന നായികാപട്ടമണിയിച്ച് കൈയടിവാങ്ങി. ചിന്താവിശിഷ്ടയായ സീതയുടെ അന്തരംഗത്തിലൂടെ കടന്നുപോയ ജീവിതാനുഭവങ്ങള്‍ ചിത്രീകരിക്കുന്ന ആശാന്‍, സീതയെ തികഞ്ഞ കുലസ്ത്രീയായിട്ടാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. പക്ഷേ  മണ്‍മറഞ്ഞുപോയ ആശാനും വള്ളത്തോളിനും താന്താങ്ങളുടെ ഭാഗം വിവഹരിച്ച് സാധൂകരിക്കാന്‍ ഇനി സാധിക്കില്ലല്ലോ.

സത്യം മാതാപിതാ ജ്ഞാനം എന്നല്ലേ നീതിസാരം പറയുന്നത്. നീതിസാരവും മനുസ്മൃതിയും പൊള്ളയാണെന്ന് വാദിക്കുന്ന വിദ്യാഭ്യാസ വിവക്ഷണന്മാര്‍ക്ക് ഇത് സഹിക്കില്ല. ജ്ഞാനം ഉപദേശിച്ചുതരുന്ന പിതാവിനെ അഭിനവ നവോത്ഥാന നായകര്‍ക്ക് ചോദ്യം ചെയ്യാം. രണ്ടാമൂഴത്തില്‍ ഭീമസേനന്‍ കുന്തീദേവിയെ പ്രതികൂട്ടില്‍ നിര്‍ത്തി വിസ്തരിച്ചതുപോലെ.

നവോത്ഥാനത്തിന്റെ അടിത്തറ സംസ്‌കാരത്തിലധിഷ്ഠിതമായിരിക്കണം. എന്തിനേയും വെല്ലുന്ന സമൂഹമദ്ധ്യത്തില്‍ ശ്രദ്ധിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന വിക്രിയകളാവരുത് നവോത്ഥാനം. മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭംഗം വരുത്തുന്ന എന്തിനേയും ചോദ്യം ചെയ്യാം. മാറ്റിയെടുക്കാം. അതിന് ബാഹുബലത്തിന്റെ മതിലല്ല, ബൗദ്ധികമായ ഉണര്‍വിന്റെ അണമുറിയാത്ത സ്രോതസ്സാണ് അഭികാമ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

World

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

Article

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ഋതുമതിയാകുന്ന ദേവി: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.