Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിബിഐയിലെ ശുദ്ധീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 01:36 am IST
in Editorial

അഴിമതിയുടെ കാര്യത്തില്‍ ‘തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല’ എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയത്തിന് അടിവരയിടുന്നതാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ നീക്കിയ ധീരമായ നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് സിക്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടങ്ങുന്ന സമിതി അലോക് വര്‍മയെ പുറത്താക്കാനെടുത്ത നടപടി ഇത്തരത്തില്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുള്ള മുന്നറിയിപ്പാണ്. സിബിഐ ഡയറക്ടറായിരിക്കെ ഉപമേധാവിയായ അസ്താനയുമായി തമ്മിലടിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും പദവികളില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയിരുന്നു. പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ച മറ്റ് പല സിബിഐ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുകയും ചെയ്തു. തനിക്കെതിരായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി പൂര്‍ണമായി അനുകൂലമായില്ല. വര്‍മയ്‌ക്ക് സ്ഥാനം തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശിച്ച കോടതി, പക്ഷേ നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുകയാണുണ്ടായത്. എന്നാല്‍ കോടതിവിധി മാനിക്കാതെ വര്‍മ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കി.

അധികാരമുപയോഗിച്ച് ഏകാധിപത്യപരമായി പെരുമാറുകയല്ല മോദി സര്‍ക്കാര്‍ ചെയ്തത്. അലോക് വര്‍മക്കെതിരെയുള്ള സിവിസി അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്തായിരുന്നു നടപടി. ഇത് വളരെ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി വിധിക്കുശേഷം ചേര്‍ന്ന സമിതി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പേര് ഒഴിവാക്കാന്‍  ശ്രമിച്ചു. മാംസം കയറ്റുമതിക്കാരനും വന്‍ അഴിമതിക്കാരനുമായ മൊയിന്‍ ഖുറേഷിയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിച്ചു. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. 2016-ല്‍ ദല്‍ഹി പോലീസ് കമ്മീഷണറായിരിക്കെ ഒരു സ്വര്‍ണക്കള്ളക്കടത്തുകാരനെ സഹായിച്ചു. ഹരിയാന ഭൂമി കുംഭകോണക്കേസില്‍ പ്രാഥമിക അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. കുറ്റാരോപിതരായ രണ്ട് ഉദ്യോഗസ്ഥരെ സിബിഐയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നിങ്ങനെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് വര്‍മയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ പത്തുവര്‍ഷത്തെ യുപിഎ ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു. സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ഇതിന് കൂട്ടുപിടിക്കുകയും ചെയ്തു. ഇതിനെതിരായ ജനവികാരമാണ് 2014-ല്‍ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായ ജനവിധിക്ക് കാരണമായത്. ഭരണം മാറിയിട്ടും യുപിഎ ഭരണകാലത്തെ അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കളെ സഹായിക്കുന്ന നിലപാടാണ് പല അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. അഴിമതിക്കെതിരായ മോദിസര്‍ക്കാരിന്റെ നടപടികളെ തുരങ്കംവയ്‌ക്കാന്‍ ഇവര്‍ തീരുമാനിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ശക്തമായ ശുദ്ധീകരണ പ്രക്രിയ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി സംശയത്തിനതീതമായിരിക്കണമെന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ അഴിമതിക്കേസില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുഖിക്കുന്നതല്ലല്ലോ ഇത്. അവരാണ് അലോക് വര്‍മയെപ്പോലുള്ളവര്‍ക്കുവേണ്ടി രംഗത്തിറങ്ങുന്നത്. ഇതുകൊണ്ടൊന്നും അഴിമതിക്കെതിരായ കുരിശുയുദ്ധത്തില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ടുപോവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.