Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിബിഐയിലെ ശുദ്ധീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 01:36 am IST
inEditorial

അഴിമതിയുടെ കാര്യത്തില്‍ ‘തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല’ എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയത്തിന് അടിവരയിടുന്നതാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ നീക്കിയ ധീരമായ നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് സിക്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടങ്ങുന്ന സമിതി അലോക് വര്‍മയെ പുറത്താക്കാനെടുത്ത നടപടി ഇത്തരത്തില്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുള്ള മുന്നറിയിപ്പാണ്. സിബിഐ ഡയറക്ടറായിരിക്കെ ഉപമേധാവിയായ അസ്താനയുമായി തമ്മിലടിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും പദവികളില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയിരുന്നു. പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ച മറ്റ് പല സിബിഐ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുകയും ചെയ്തു. തനിക്കെതിരായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി പൂര്‍ണമായി അനുകൂലമായില്ല. വര്‍മയ്‌ക്ക് സ്ഥാനം തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശിച്ച കോടതി, പക്ഷേ നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുകയാണുണ്ടായത്. എന്നാല്‍ കോടതിവിധി മാനിക്കാതെ വര്‍മ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കി.

അധികാരമുപയോഗിച്ച് ഏകാധിപത്യപരമായി പെരുമാറുകയല്ല മോദി സര്‍ക്കാര്‍ ചെയ്തത്. അലോക് വര്‍മക്കെതിരെയുള്ള സിവിസി അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്തായിരുന്നു നടപടി. ഇത് വളരെ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി വിധിക്കുശേഷം ചേര്‍ന്ന സമിതി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പേര് ഒഴിവാക്കാന്‍  ശ്രമിച്ചു. മാംസം കയറ്റുമതിക്കാരനും വന്‍ അഴിമതിക്കാരനുമായ മൊയിന്‍ ഖുറേഷിയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിച്ചു. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. 2016-ല്‍ ദല്‍ഹി പോലീസ് കമ്മീഷണറായിരിക്കെ ഒരു സ്വര്‍ണക്കള്ളക്കടത്തുകാരനെ സഹായിച്ചു. ഹരിയാന ഭൂമി കുംഭകോണക്കേസില്‍ പ്രാഥമിക അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. കുറ്റാരോപിതരായ രണ്ട് ഉദ്യോഗസ്ഥരെ സിബിഐയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നിങ്ങനെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് വര്‍മയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ പത്തുവര്‍ഷത്തെ യുപിഎ ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു. സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ഇതിന് കൂട്ടുപിടിക്കുകയും ചെയ്തു. ഇതിനെതിരായ ജനവികാരമാണ് 2014-ല്‍ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായ ജനവിധിക്ക് കാരണമായത്. ഭരണം മാറിയിട്ടും യുപിഎ ഭരണകാലത്തെ അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കളെ സഹായിക്കുന്ന നിലപാടാണ് പല അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. അഴിമതിക്കെതിരായ മോദിസര്‍ക്കാരിന്റെ നടപടികളെ തുരങ്കംവയ്‌ക്കാന്‍ ഇവര്‍ തീരുമാനിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ശക്തമായ ശുദ്ധീകരണ പ്രക്രിയ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി സംശയത്തിനതീതമായിരിക്കണമെന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ അഴിമതിക്കേസില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുഖിക്കുന്നതല്ലല്ലോ ഇത്. അവരാണ് അലോക് വര്‍മയെപ്പോലുള്ളവര്‍ക്കുവേണ്ടി രംഗത്തിറങ്ങുന്നത്. ഇതുകൊണ്ടൊന്നും അഴിമതിക്കെതിരായ കുരിശുയുദ്ധത്തില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ടുപോവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.