Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസ് മണ്ണിലെ ഏഷ്യന്‍ രാജാക്കന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2019, 09:37 am IST
in Sports

സിഡ്‌നി: വിരാട് കോഹ്‌ലിയും കൂട്ടുകാരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ അദ്ധ്യായം എഴുതിച്ചേര്‍ത്തു. ഓസീസ് മണ്ണില്‍ ഇതാദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. എഴുപത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണീ ഇന്ത്യന്‍ വിജയം. നാലാം ടെസ്റ്റിന്റെ അവസാനദിനവും മഴ കളിമുടക്കിയതിനെ തുടര്‍ന്ന് മത്സരം സമനിലയായി. അഡ്‌ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകളില്‍ വിജയക്കൊടി പാറിച്ച ഇന്ത്യ 2-1 ന് പരമ്പര പോക്കറ്റിലാക്കി. ഓസീസ് മണ്ണില്‍ പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡും കോഹ്‌ലിയുടെ ടീമിന് സ്വന്തമായി.

പരമ്പരയിലുടനീളം ക്ഷമയയോടെ ബാറ്റ്‌വീശി ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ച ചേതേശ്വര്‍ പൂജാരയാണ് പരമ്പരയുടെ താരം. നാല് ടെസ്റ്റുകളില്‍ ഏഴ് ഇന്നിങ്ങ്‌സിലായി 521 റണ്‍സാണ് ഈ വന്‍മതില്‍ നേടിയത്. നാലാം ടെസ്റ്റില്‍ 193 റണ്‍സ് എടുത്ത പൂജാര കളിയിലെ കേമനുമായി.

അഞ്ചാം ദിവസവും മോശമായ കാലാവസ്ഥകാരണം കളി തുടങ്ങാനായില്ല. തുടര്‍ന്ന് ടെസ്്റ്റ് സമനിലയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കില്‍ ഇന്ത്യക്ക് ഒരുപക്ഷെ 3-1 ന് പരമ്പര നേടാന്‍ കഴിയുമായിരുന്നു. മുപ്പത് വര്‍ഷത്തിനുശേഷം നാട്ടില്‍ ഇതാദ്യമായി ഫോളോ ഓണ്‍ ചെയ്യുന്ന ഓസ്‌ട്രേലിയ നാലാം നാള്‍ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സ് എടുത്തിരുന്നു. നാലാം ദിനത്തിലും നാലുമണിക്കൂര്‍ മഴ മൂലം കളി മുടങ്ങിയിരുന്നു. സ്‌കോര്‍: ഇന്ത്യ ആറിന് 622, ഓസീസ് 300, വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സ്.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് വിജയം നേടി. എന്നാല്‍ പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് തിരിച്ചുവന്നു. 146 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അവര്‍ ഇന്ത്യക്കൊപ്പം (1-1) എത്തി. മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് വിജയിച്ച് പരമ്പരയില്‍ 2-1ന് മുന്നിലായി.

പൂജാരയ്‌ക്ക് പുറമെ യുവ കീപ്പര്‍ ഋഷഭ് പന്ത്, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരും ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. ഏകദിനത്തിലേതുപോലെ തകര്‍ത്തടിച്ച പന്ത് നാല് മത്സരങ്ങളില്‍ ഏഴ് ഇന്നിങ്ങ്‌സിലായി 350 റണ്‍സ് നേടി. സിഡ്‌നി ടെസ്റ്റില്‍ പുറത്താകാതെ നേടിയ 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കോഹ്‌ലി ഏഴ് ഇന്നിങ്ങ്‌സിലായി 282 റണ്‍സ് കുറിച്ചു. പെര്‍ത്തിലെ വിവാദ പിച്ചില്‍ നേടിയ 123 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ക്യാപ്റ്റന്‍സിയിലും കോഹ്‌ലി മിന്നിത്തിളങ്ങി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ടെസ്റ്റ് മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനായി കോഹ്‌ലി. 

ഇന്ത്യന്‍ പേസ്ത്രയത്തിന്റെ തലവനായ ജസ്പ്രീത് ബുംറ നാല് മത്സരങ്ങളില്‍ 21 വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് ഷമി നാല് മത്സരങ്ങളില്‍ പതിനാറ് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ മൂന്ന് മത്സരങ്ങളില്‍ പതിനൊന്ന് വിക്കറ്റ് നേടി.

ഓസീസ് ബാറ്റ്‌സ്മാന്മാര്‍ തികഞ്ഞ പരാജയമായിരുന്നു. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരീസാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ഓസീസ് ബാറ്റ്‌സ്മാന്‍. 80 റണ്‍സിനപ്പുറത്തേക്ക് കടക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല
Kerala

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

Kerala

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

Kerala

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.