Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതിലിന് ആളെക്കൂട്ടാന്‍ സര്‍ക്കാരിനു വെപ്രാളം ഉത്തരവുകളുടെ പ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2018, 08:00 am IST
in Kerala

തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ സമ്മര്‍ദ്ദം ഏറുന്നു. സര്‍ക്കാര്‍ വകപ്പുകളിലെ എല്ലാ വനിതാ ജീവനക്കാരും പങ്കെടുക്കണമെന്ന് കാണിച്ച്  വകുപ്പ് മേധാവികള്‍ ആവര്‍ത്തിച്ച് സര്‍ക്കുലര്‍ ഇറക്കുകയാണ്. ഓഫീസുകളിലെ വനിതാ ജീവനക്കാരുടെ എണ്ണം കളക്‌ട്രേറ്റുകള്‍ക്ക് അടിയന്തരമായി നല്‍കണം. 

വനിതാമതില്‍ കഴിഞ്ഞാല്‍, എത്ര ജീവനക്കാര്‍ പങ്കെടുത്തുവെന്ന  വിവരവും അറിയിക്കണം. യാത്രാ സംവിധാനത്തിനായി ഒരു ജീവനക്കാരനെ ചുമതലപ്പടുത്താനും നിര്‍ദേശം ഉണ്ട്. ഈ സര്‍ക്കുലര്‍ ഓഫീസ് മേധാവികള്‍ ജീവനക്കാരെ കാണിച്ചാണ് മതിലിനായുള്ള എണ്ണം തിട്ടപ്പെടുത്തുന്നത്. 

 ജനുവരി ഒന്നിന് നടക്കേണ്ട എഞ്ചിനീയറിംഗ് പരീക്ഷകളും വനിതാ മതിലിനുവേണ്ടി  മാറ്റി വയ്‌പ്പിച്ചു. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല  നടത്താനിരുന്ന എട്ട് പരീക്ഷകളാണ്  മാറ്റിവെച്ചത്. ബിടെക്, ബിആര്‍ക്, എംടെക്, എംആര്‍ക്, എംസിഎ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. കോളേജിയറ്റ് എഡ്യുക്കേഷണല്‍ ഡയറക്ടറേറ്റി നിര്‍ദേശ പ്രകാരമാണിത്. 

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും കഴിഞ്ഞദിവസം പ്രത്യേക ഉത്തരവ് ഇറക്കി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സര്‍ക്കാര്‍ വനിതാമതില്‍ സംഘടിപ്പിക്കുന്നതായും ഈ ഉദ്യമത്തില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളുടെയും ജിവനക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. 

ഐടി കമ്പനികള്‍ക്കും കഴിഞ്ഞദിവസം പ്രത്യേക ഉത്തരവ് നല്‍കി. വനിതാ ജീവനക്കാരെ മതിലില്‍   പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ സിഇഒയ്‌ക്ക് കളക്ടര്‍ സര്‍ക്കുലര്‍ നല്‍കി. വാഹനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കത്ത് ലഭിച്ചതോടെ സിഇഒ വെട്ടിലായി. പാര്‍ക്കിലെ വിദേശ  കമ്പനി അധികൃതരോട് വനിതാ മതിലിനെക്കുറിച്ച് എന്ത് വിശദീകരണം നല്‍കണമെന്ന് അറിയാതെ വിഷമിക്കുകയാണ് സിഇഒ. സംസ്ഥാനത്തെ  മറ്റ് ഐടി പാര്‍ക്കുകള്‍ക്കും ഇത്തരത്തില്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

സഹകരണ സംഘങ്ങളില്‍ നിന്നും പണപ്പിരിവില്ല. പകരം പോസ്റ്റര്‍ പ്രിന്റ് ചെയ്തതിനുള്ള പണം നല്‍കാനാണ് നിര്‍ദേശം. പണം നല്‍കാത്ത  സംഘങ്ങളോട് അവരുടെ പേരുവച്ച് പോസ്റ്റര്‍ പ്രിന്റ് ചെയ്ത് പതിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രാര്‍ ഓഫീസിലെ ഇടത് യൂണിയനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. 

 സ്വകാര്യ ബസ്സുടമകളെയും ആംബുലന്‍സുകളെയും സര്‍ക്കാര്‍ പിടികൂടിയിട്ടുണ്ട്. മതിലില്‍ പങ്കെടുക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും എത്തിക്കുന്നതിനായി ബസ്സുകള്‍ വിട്ട് നല്‍കണം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ പറയുന്ന സ്ഥലത്ത് ബസ്സുകള്‍ നല്‍കണം. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക്  ദേഹാസ്വാസ്ഥ്യം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റണം. ഇതിനായി ആംബുലന്‍സുകള്‍ പ്രത്യേക സ്ഥലങ്ങളില്‍ എത്തിക്കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.