Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സണ്ടക്കോഴി; സൂര്യക്ക് വെച്ചത് വിശാല്‍ കൊത്തിയെടുത്തു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 11:28 am IST
in Entertainment

നടന്‍ വിശാലിന്റെ  രണ്ടാമത്തെ സിനിമയായിരുന്നു സണ്ടക്കോഴി .ഈ സിനിമയുടെ വന്‍ വിജയം വിശാലിന് നേടി കൊടുത്തത് തമിഴ് സിനിമയുടെ ആക്ഷന്‍ ഹീറോ എന്ന അംഗീകാരവും . 2005 – ല്‍ സണ്ടക്കോഴി യിലുടെ ചരിത്ര വിജയം നേടിയ വിശാല്‍ – ലിങ്കുസാമി ടീം പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചിരിക്കുന്നു സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സണ്ടക്കോഴി ജന്മം കൊണ്ടതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്  . ലിംഗുസാമിയും വിശാലും അന്ന് അടുത്ത സുഹൃത്തുക്കള്‍ . വിശാലാകട്ടെ നടനായിട്ടുമില്ല . വിശാലിന്റെ  ആദ്യ ചിത്രമായ ‘ചെല്ലമെ’യുടെ ഷൂട്ടിംഗ് പോലും പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല .ലിംഗുസാമിയുടെ പക്കല്‍ നല്ലൊരു ആക്ഷന്‍ കഥയുണ്ടെന്നറിഞ്ഞ വിശാല്‍ ലിംഗുസാമിയെ സമീപിച്ച് , തന്നെ നായകനാക്കി ആ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു .മാത്രമല്ല  തന്റെ  പിതാവ് ജി .കെ .റെഡ്ഢിയെ കൊണ്ട്  പ്രൊഡ്യൂസ്  ചെയ്യിക്കാമെന്നും വാഗ്ദാനം നല്‍കി .എന്നാല്‍ ലിംഗുസാമിയാകട്ടെ ആ കഥ മറ്റൊരു സൂപ്പര്‍ ഹീറോയ്‌ക്ക് വേണ്ടി തയ്യാറാക്കി വെച്ചിരിക്കയാണെന്നും അത് കൊണ്ട് സാധ്യമല്ലെന്നും അറിയിച്ചു .ഒടുവില്‍ വിശാലിന്റെ നിരന്തര സമ്മര്‍ദ്ദത്തിന് ലിങ്കുസാമിക്ക് വഴങ്ങേണ്ടി വന്നു ,സൗഹൃദ സ്‌നേഹത്തിന്റെ  പേരില്‍. ആദ്യം കഥ പറഞ്ഞ നായകനോട് വിവരം ധരിപ്പിച്ച് ലിംഗുസാമി ആ സൂപ്പര്‍ നടനോട് ‘പിന്നീട് നമുക്ക് ഒന്നിക്കാം’ എന്ന് പറഞ്ഞു .ആ നടന്‍ ആരെന്നോ ? മറ്റാരുമല്ല സാക്ഷാല്‍ സൂര്യ !.സൂര്യയുടെ സ്ഥാനത്ത് വിശാല്‍ നായകനായി .സിനിമ സൂപ്പര്‍ ഹിറ്റുമായി .

രണ്ടാം ഭാഗത്തിനും ഒരു പശ്ചാത്തലമുണ്ട് .വിശാലിനെ നായകനാക്കി വീണ്ടും ഒരു സിനിമ ചെയ്യണം എന്ന് ലിംഗുസാമി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ , വിശാലിന് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളു .അത് സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ആയിരിക്കണമെന്നതായിരുന്നു . അതും ഒരു നിയോഗം പോലെ സംഭവിച്ചു. സണ്ടക്കോഴി 2- ന്റെ തുടക്കത്തില്‍ വിശാലും ലിങ്കുസാമിയും പിണങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ പിണക്കം സുഹുര്ത്തുക്കലായ തങ്ങളെ മനസ് കൊണ്ട് കൂടുതല്‍ അടുപ്പിച്ചുവെന്നും അത് ചിത്രത്തിന് ഗുണകരമായി എന്നും പറഞ്ഞ വിശാല്‍ തങ്ങള്‍ ഒരേ വേവ് ലെങ്ങ്ത്ത് ഉള്ള സുഹ്ര്ത്തുക്കളായതിനാല്‍ ചിത്രത്തിന്റെ മേന്മ കൂടാനും സഹായകമായി എന്നും പറഞ്ഞു. 

സണ്ടക്കോഴിയെക്കാള്‍ ‘സണ്ടക്കോഴി 2’  ആക്ഷനും പ്രണയവും  വൈകാരികതയും കോര്‍ത്തിണക്കി ഉത്സവ പ്രതീതി നല്‍കും വിധം ബ്രമാണ്ട സിനിമയായിട്ടാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതത്രെ .  രണ്ടാം ഭാഗത്തിലെ കാതലായ മാറ്റം നായികാ സ്ഥാനത്ത്  മീരാജാസ്മിനു പകരം കീര്‍ത്തി സുരേഷ് ആണെന്നതാണ് . തമിഴിലെയും തെലുങ്കിലെയും ഭാഗ്യ താരമാണ് കീര്‍ത്തി . തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ‘സണ്ടക്കോഴി 2’ എന്ന് വിശാല്‍ ആത്മവിശ്വാസത്തോടെ പറയുന്നു .രാജ് കിരണ്‍ ,നന്ദ പെരിയസാമി ,ഹരിഷ് പേരടി,അപ്പാനി ശരത് , കഞ്ചാ കറുപ്പ്,മാരിമുത്ത്,രവി മരിയ , ജോ മല്ലൂരി ,തെന്നവന്‍, കബാലി വിശ്വനാഥ് എന്നിങ്ങനെ ഒട്ടനവധി അഭിനേതാക്കള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ആകാംഷയുടെ  മുള്‍മുനയില്‍ നിര്‍ത്തുന്ന അവതരണ രീതിയാണ് രചയിതാവ് കൂടിയായ സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്.ശക്തിവേലാണ്  സണ്ടക്കോഴി 2 ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. 

യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധായകന്‍. ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനല്‍ അരസാണ്. രാജു സുന്ദരവും ബ്രിന്ദയുമാണ്  നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് . വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെ നിര്‍മ്മിച്ച  ‘സണ്ടക്കോഴി 2’  രമ്യാ മുവീസ് ഒക്ടോബര്‍18 ന് കേരളത്തില്‍ പ്രദര്‍ശത്തിനെത്തിക്കുന്നു. ലോകമെമ്പാടുമായി രണ്ടായിരത്തില്‍ പരം തിയറ്ററുകളില്‍ അന്നേ ദിവസം ചിത്രം  പ്രദര്‍ശിപ്പിക്കാനാണ്  പദ്ധതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

Entertainment

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

New Release

മായൻ ആരംഭിച്ചു

New Release

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

പുതിയ വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.