Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സാംസ്‌കാരിക തീര്‍ത്ഥാടന കേന്ദ്രമാവാന്‍ തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് ബംഗ്‌ളാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 09:30 pm IST
in Kannur

തലശ്ശേരി: മലയാളത്തിന്റെ രണ്ടാം എഴുത്തച്ചനായ ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് രണ്ട് ദശാബ്ദക്കാലം താമസിച്ച തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നിലെ ബംഗ്ലാവ് ചരിത്ര സ്മാരകമാകുന്നു. ഭാഷാ സ്‌നേഹികളുടെ അഭിലാഷമാണ് ഇതോടെ സഫലമാവുന്നത്. സ്മാരകം മലയാളിയുടെ സാംസ്‌കാരിക തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമത്തില്‍ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഇവിടെ ആരംഭിച്ചു കഴിഞ്ഞു. പൈതൃക നഗരം പദ്ധതിയില്‍ പെടുത്തി അക്ഷര മ്യൂസിയമാക്കി സംരക്ഷിക്കാനാണ് നവീകരണം നടത്തുന്നത്. 2.10 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നവീകരിക്കുമ്പോള്‍ ബംഗ്ലാവിന്റെ തനിമ അതേപടി തന്നെ നിലനിര്‍ത്തും. തറയില്‍ പാകിയ ഓട് പോലും മാറ്റില്ല.

 കെട്ടിടത്തിന്റെ ചുമരും മേല്‍ക്കൂരയും ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ രാജ്യാന്തര നിലവാരമുള്ള മ്യൂസിയവും മൂന്നാം ഘട്ടത്തില്‍ ഭാഷാ പഠന ഗവേഷണ കേന്ദ്രവുമാക്കി മാറ്റും. ജര്‍മ്മനിയിലെ സര്‍വ്വകലാശാലളുമായി ചേര്‍ന്നായിരിക്കും ഭാഷാ പഠനത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കുക. ഒന്നര നൂറ്റാണ്ട് മുമ്പാണ് ഇല്ലിക്കുന്നില്‍ കല്ലും മരവും കൊണ്ടുള്ള കെട്ടിടം നിര്‍മ്മിച്ചത്. സിഎസ്‌ഐ പള്ളിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ബംഗ്ലാവുള്ളത്. പ്രമുഖ സാങ്കേതിക പരിശീലന കേന്ദ്രമായ നിട്ടൂര്‍ ടെക്‌നിക്കല്‍ ടെയിനിംഗ് ഫൗണ്ടേഷന്റെ ക്ലാസ് മുറികളായി ഇതിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നുണ്ട്. മലയാളത്തിന്റെ ആദ്യ വര്‍ത്തമാന പത്രമായ രാജ്യ സമാചാരവും (1847) പിന്നിട് പശ്ചിമോദയവും അച്ചടി മഷി പുരണ്ടിറങ്ങിയത് ഇവിടെ സ്ഥാപിച്ചിരുന്ന കല്ലച്ചിലൂടെയായിരുന്നു.

 മലയാളക്കരയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള ഭാഷയെ ഒരു മഹാനിഘണ്ടുവിലൂടെ ലോകരാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്തിയ ഗുണ്ടര്‍ട്ടും പത്‌നി ജൂലിയും 1839 ഏപ്രില്‍ 12 മുതലായിരുന്നു ചരിത്രം അടയാളപ്പെടുത്തിയ നിട്ടൂര്‍ ബംഗ്ലാവില്‍ താമസിച്ചു തുടങ്ങിയത്. ബാസല്‍ മിഷന്റെ മത പ്രചാരകനായി എത്തിയ ജര്‍മ്മന്‍ സായ്‌പ് പ്രകൃതി രമണീയമായ നിട്ടൂരിലെ കുന്നിന്‍ പുറത്തുള്ള ബംഗ്ലളാവിന്റെ വരാന്തയില്‍ ഇരുന്നാണ് മലയാളി ഇന്നും അറിവും നുകരുന്ന മലയാളം  ഇംഗ്ലിഷ് നിഘണ്ടു (1872) തയ്യാറാക്കിയത്. മലയാളത്തിന് വിശ്വസംസ്‌കൃതിയുടെ ജാലകം തുറന്ന് നല്‍കാന്‍ ഗുണ്ടര്‍ട്ട് ഉപയോഗിച്ച കല്ലച്ചും അദ്ദേഹത്തിന്റെ ചാരുകസേരയും കണ്ണടയും സമയമിടിക്കുന്ന ക്ലോക്കും അക്കാലത്തെ പ്രത്യേകതയായിരുന്ന വലിക്കുന്ന പങ്കയും ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഇതിന്റെയെല്ലാം മാതൃകകള്‍ ബംഗ്ലാവില്‍ തയ്യാറാക്കി വെക്കാന്‍ തീരുമാനമുണ്ട്. മലയാള പത്രലോകത്തിന്റെ ആരൂഢമായ ബംഗ്ലാവ് ഇപ്പോള്‍ അസ്ഥികൂട പരുവത്തിലാണുള്ളത്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ജീവിതം കൊണ്ട് മലയാളിയായ ഗുണ്ടര്‍ട്ടിന്റെ നിറം മങ്ങാത്ത ഓര്‍മ്മകള്‍ ഇന്നും ഇവിടെ അലയടിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

പുതിയ വാര്‍ത്തകള്‍

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.