Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീലക്കുറിഞ്ഞിക്കായി ഒരു നിലയ്‌ക്കാത്ത സിംഫണി

Janmabhumi Online by Janmabhumi Online
Oct 6, 2018, 09:54 am IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി നീണ്ട കാത്തിരിപ്പിന്റെ ഋതുവാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരക്കണക്കിനടികള്‍ മുകളിലുള്ള മൂന്നാര്‍ മലനിരകളില്‍ മുകളിലെ നീലാകാശം താഴെ വിരിഞ്ഞപോലെ നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നു.

ഒരു വ്യാഴവട്ടക്കാലം ഭൂമിയുടെ ഗര്‍ഭഗൃഹത്തിലെ ധ്യാന നിദ്രയ്‌ക്കുശേഷം കണിശതയോടെ നീലക്കുറിഞ്ഞികള്‍ കണ്ണുതുറക്കുമ്പോള്‍ വിശദീകരണമില്ലാത്തൊരു നിയോഗംകൂടി ആയിരിക്കണം അത്. പതിനായിരക്കണക്കിനു സന്ദര്‍ശകര്‍ ഒരു നോക്കുകാണാനെത്തുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത എത്രയോ വികാര വൈവശ്യമാകും അവരിലപ്പോള്‍ ഉണ്ടാകുക.

എന്നാല്‍ ഇതിനൊക്കെ അപ്പറമുള്ളൊരു കാത്തിരിപ്പിന്റേയും ആയുസ് നീട്ടലിന്റേയുംകൂടി കഥപറയാനുണ്ട് ഈ നീലകുറിഞ്ഞിക്കാലത്തിന്. യാത്ര പറഞ്ഞെങ്കിലും വിടപറയാനാവാതെ ആത്മമിത്രങ്ങളില്‍ അവശേഷിപ്പിച്ചുപോയ നിലയ്‌ക്കാത്ത സിംഫണിയിലെ കമ്പനങ്ങള്‍പോലെ അത്.

ജന്മഭൂമിയുടെ ചീഫ് എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകയുമായിരുന്നു ലീലാ മേനോന്റെ ആത്മവിശ്വാസത്തിന്റെ അജണ്ടകളില്‍പ്പെട്ടതായിരുന്നു നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇങ്ങനെയൊരു നീലക്കുറിഞ്ഞിക്കാലത്താണ് ലീലാ മേനോന്‍ ക്യാന്‍സര്‍ ബാധിതയാകുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്ന ലീലാ മേനോന്  ഇനി ഏറിയാല്‍ ആയുസ് ആറ്മാസം എന്നാണ് ഡോക്ടര്‍ വിധിച്ചത്. 

ക്യാന്‍സര്‍ വന്ന് ആറുമാസം ജീവിക്കാന്‍ വിധിവന്നിട്ടും മരിക്കുമെന്നവിശ്വാസം ലീലാമേനോന് തോന്നിയില്ല. തന്റെ മുന്നില്‍ ഇനിയും ജീവിതമുണ്ടെന്നായിരുന്നു തോന്നല്‍. വേദനിക്കുമ്പോഴും തുടരെ ഛര്‍ദിക്കുമ്പോഴും ബുദ്ധിയും മനസും ഈ രോഗം മാറിയാല്‍ എന്തെല്ലാം ചെയ്യാം എന്ന ആസൂത്രണത്തിലായിരുന്നു.

ലീലാ മേനോന്റെ ആത്മകഥ നിലയ്‌ക്കാത്ത സിംഫണിയില്‍നിന്ന്…

അന്ന് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തകാലമായിരുന്നു. നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ ഹൈറേഞ്ച് നീലപ്പട്ടുടയാട ചാര്‍ത്തിയപോലെ മനോഹരമായിരിക്കുമെന്ന് ഞാന്‍ കേട്ടിരുന്നു. അതിനെപ്പറ്റി അന്ന് എഴുതിയത് ജോണ്‍ മേരിയായിരുന്നു. അടുത്ത പ്രാവശ്യം നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ അത് ഞാന്‍ എഴുതുമെന്ന് ദൃഢനിശ്ചയം ചെയ്തു. നീലക്കുറിഞ്ഞി പൂക്കുന്നത് പന്ത്രണ്ടുകൊല്ലത്തിലൊരിക്കലാണ്. എന്നിട്ടും അത് എന്റെ ഭാവി അജണ്ടയില്‍ സ്ഥാനം നേടി. അതു കാണാനോ അതിനെപ്പറ്റി എഴുതാനോ എനിക്കായില്ല എന്നത് മറ്റൊരു കാര്യം.

 സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും കരുതലായിരുന്ന ലീലാ മേനോന്റെ 356 പേജും ഒറ്റ അധ്യായവുമുള്ള ആത്മകഥയില്‍ നീലക്കുറിഞ്ഞിക്കുമുണ്ട് സ്ഥാനം. വാതിലില്‍ വന്നുമുട്ടിയ മരണത്തെ ആട്ടിയിറക്കാന്‍മനസിനെ പരുവപ്പെടുത്തുന്ന കൂട്ടത്തില്‍ നീലക്കുറിഞ്ഞി സ്വപ്‌നവുമുണ്ടായിരുന്നു ലീലാമേനോന്. ആയുസിന്റെ അമൃതായി  ഉള്ളില്‍ വളര്‍ത്തിയ കുറിഞ്ഞിപ്പൂക്കളുടെ നീലപ്പരവതാനി. താനതില്‍ മേഞ്ഞു നടക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ലീലാ മേനോന്‍ അന്തരിച്ചത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായ പ്രതി പൊലീസുകാരന്റെ ഫോണുമായി കടന്നു, വീണ്ടും പിടികൂടിയത് റെയില്‍വേ പൊലീസ്

India

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

Kerala

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

Kerala

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കൂട്ടയടി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍

Kerala

ഭാരതാംബയുടെ മുഖം സാരിയുടുത്ത സ്ത്രീയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് : സുഷമ സ്വരാജിന്റെ ചിത്രം പങ്ക് വച്ച് ഹരീഷ് പേരടി

പുതിയ വാര്‍ത്തകള്‍

നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസവും ആദരവും സംരക്ഷിക്കപ്പെടണം: ഉപരാഷ്‌ട്രപതി

ആറ് വയസുകാരിയെ മൂന്നാം ഭാര്യയാക്കാൻ 45 കാരൻ : 9 വയസ് വരെ കാത്തിരിക്കണമെന്ന് താലിബാൻ

അപകടമുണ്ടായ പത്തനംതിട്ടയിലെ പാറമടയുടെ പ്രവര്‍ത്തനം നിരോധിച്ചു, തെരച്ചില്‍ ചൊവ്വാഴ്ച പുനരാരംഭിക്കും

ശരീരത്തിൽ സംഭരിച്ചിരിക്കുന്ന കൊഴുപ്പ് ഉരുകാൻ തുടങ്ങും ; അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചേരുവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക

ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഈ രേഖകൾ ആവശ്യമാണ് ; യുഐഡിഎഐ പുതിയ പട്ടിക പുറത്തിറക്കി

ഗുരുവായൂരപ്പനെ തൊഴുതു, രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്‌ട്രപതി ദല്‍ഹിക്ക് മടങ്ങി

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ ജെറ്റുകൾ തകർത്തെന്ന പാക് വാദം പൊളിച്ചു ; ഇന്ത്യ ഉപയോഗിച്ചത് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളാണെന്ന് ഫ്രാൻസ്

സൂംബ വിവാദം: അധ്യാപകന്‍ ടികെ അഷ്റഫിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ ചികില്‍സയ്‌ക്കുശേഷം കുഴഞ്ഞുവീണു മരിച്ചു, മരണകാരണം തേടി ബന്ധുക്കള്‍

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies