Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വത്ര പിരിവ്; കരകയറാനാവാതെ പ്രളയദുരിതബാധിതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:09 am IST
in Kerala

ആലപ്പുഴ: പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍വത്ര പിരിവ്. ഭരണപക്ഷാനുകൂല സര്‍വീസ് സംഘടനകളും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പാര്‍ട്ടികളും ഭീഷണിയുമായി രംഗത്ത്. ദുരിതബാധിതരെ പോലും ഇവര്‍ വെറുതെ വിടുന്നില്ല. വ്യാപാരികളാണ് കൊള്ളപ്പിരിവിന് കൂടുതല്‍ ഇരയാകുന്നത്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ വിഭാഗമാണ് വ്യാപാരികള്‍. ഇതുവരെ വ്യാപാര മേഖലയ്‌ക്കായി യാതൊരു പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല. 

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 500 കോടി രൂപയുടെ സാധനങ്ങള്‍ നല്‍കിയതായാണു കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കണക്ക്. സര്‍ക്കാരും രാഷ്‌ട്രീയകക്ഷികളും ചോദിച്ചുവാങ്ങിയതും വ്യാപാരികള്‍ സ്വമേധയാ നല്‍കിയതും ഇതിലുള്‍പ്പെടും. എന്നിട്ടും പിരിവിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നു ഏകോപനസമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആരോപിച്ചു. ജനപ്രതിനിധികള്‍ പിരിവിനിറങ്ങുമ്പോള്‍ ഓടിയൊളിക്കേണ്ട അവസ്ഥയിലാണ് വ്യാപാരികളെന്ന് അദ്ദേഹം പറയുന്നു. 

ഇതിനു പുറമേ വാണിജ്യനികുതി, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍നിന്നും സമ്മര്‍ദമുണ്ട്. നേരത്തെ 50 ലക്ഷം നല്‍കിയവരോട് വീണ്ടും 50 ലക്ഷം കൂടി ആവശ്യപ്പെടുകയാണ്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പ്രളയദുരിതപ്പിരിവില്‍ കുടുതല്‍ പണം നല്‍കിയത് തങ്ങളുടെ മണ്ഡലമാണെന്ന് കാണിക്കാന്‍ എംഎല്‍എമാര്‍ തമ്മില്‍ മത്സരമാണ്. തദ്ദേശസ്ഥാപനങ്ങളും പിന്നിലല്ല. ഇതിനെല്ലാം ഇരയാകുന്നത് വ്യാപാരികളും സംരഭകരും പ്രവാസികളുമാണ്. ഇതിന് പൂറമെ ആലപ്പുഴയിലെ ഹൗസ്ബോട്ട് മേഖലയേയും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുകയാണ്. 

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വിനോദസഞ്ചാരമേഖല ഇതുവരെ കരകയറിയിട്ടില്ല. ‘പ്രളയകാലത്ത് ഹൗസ്ബോട്ടുടമകള്‍ വേണ്ടത്ര സഹകരിച്ചില്ല, ദുരിതാശ്വാസനിധിയുടെ കാര്യത്തില്‍ സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷ’യെന്നാണ് ഒരു മന്ത്രി ഭീഷണിയുടെ സ്വരത്തില്‍ പരസ്യമായി പറഞ്ഞത്. കരാറുകാരെ കുറ്റപ്പെടുത്തുന്നതില്‍ നേരത്തെ മുന്നില്‍നിന്ന മന്ത്രി ഇപ്പോള്‍ കരാറുകാരെ പിഴിയാനും മുന്നിലുണ്ട്. 

കുട്ടനാട് അടക്കമുള്ള പ്രളയബാധിതപ്രദേശങ്ങളിലും സര്‍ക്കാര്‍ പിരിവ് തകൃതിയായി നടന്നു. ഇവിടങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുപോലും ധനസമാഹരണം നടത്തി. ജനത്തെ പിഴിയാന്‍ ഭരണപക്ഷത്തെ കൂടാതെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ദുരിതബാധിതര്‍ക്ക് 1,000 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം നടപ്പാക്കേണ്ട ബാധ്യതയും പൊതുജനങ്ങള്‍ക്കാണ്. വീട് നിര്‍മാണത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവിനാണ് തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.