Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതാശ്വാസ ഫണ്ടിലൂടെ കുട്ടനാട് പിടിക്കാന്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:13 am IST
in Kerala

ആലപ്പുഴ: ഇതുവരെ അപ്രാപ്യമായിരുന്ന കുട്ടനാട് മണ്ഡലം കൈപ്പിടിയിലൊതുക്കാന്‍ പ്രളയാനന്തര ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാന്‍ സിപിഎം. ഇതുവരെ മുന്നണികളിലെ ഘടകകക്ഷികള്‍ മാത്രം ജയിച്ച് വന്നിരുന്ന കുട്ടനാടിനെ എങ്ങനെയും വരുതിയിലാക്കാന്‍ പ്രളയം മുതലെടുത്ത് മുന്നേറാനാണ് പാര്‍ട്ടി നിര്‍ദേശം.

സര്‍ക്കാരിനേയും, പാര്‍ട്ടിയെയും അമ്പരിപ്പിച്ച് ജനങ്ങള്‍ കൈയയച്ച് നല്‍കിയ ദുരിതാശ്വസ ഫണ്ട്, പാര്‍ട്ടിക്ക് മേല്‍ക്കൈ നേടാനായി പാര്‍ട്ടി നിയന്ത്രണത്തില്‍ പൂര്‍ണമായി വിനിയോഗിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ പഞ്ചായത്തിന്റെയും ചുമതല ജില്ലാസെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കാണ്. ഇതിന്റെ ഏകോപന ചുമതല മന്ത്രിമാരായ ജി. സുധാകരനും, തോമസ്‌ഐസക്കിനുമാണ്. എന്നാല്‍ സുധാകരന്‍ എല്ലാ മേഖലയിലും പിടിമുറുക്കിയതോടെ ഐസക് അപ്രസക്തനായി.

ദുരിതാശ്വാസ സാധനങ്ങള്‍ പാര്‍ട്ടിക്കാരിലൂടെ മാത്രം ജനങ്ങളിലെത്തിയാല്‍ മതിയെന്ന നിര്‍ദേശം നടപ്പിലാക്കാനായി കുട്ടനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാരുടെ ഫ്രാക്ഷന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തു. ഒന്നിച്ച് വിളിച്ച് ചേര്‍ക്കാതെ നാല് ഫ്രാക്ഷനുകളായാണ് വിളിച്ചത്. യോഗങ്ങളില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തങ്ങളുമായി അടുപ്പമില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരെ എങ്ങനെ പ്രയോജനപ്പടുത്തണമെന്നും നിര്‍ദേശം നല്‍കി. വേണ്ടിവന്നാല്‍ അത്യാവശ്യം സമ്മര്‍ദ തന്ത്രം ഉപയോഗിച്ചാണെങ്കിലും മുഴുവന്‍ ജീവനക്കാരെയും വരുതിയിലാക്കണമെന്നാണ് നിര്‍ദേശം.

പ്രളയാനന്തര സഹായവിതരണത്തിനായി കൂടുതല്‍ സിപിഎം പ്രവര്‍ത്തകരെ കുട്ടനാട്ടില്‍ എത്തിച്ചിട്ടുണ്ട്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് പ്രദേശത്തെ പ്രവര്‍ത്തകരാണ് കുട്ടനാട്ടിലുള്ളത്. പാര്‍ട്ടിയും, സര്‍ക്കാരുമാണ് ഇതെല്ലാം ചെയ്യുന്നതെന്ന പ്രതീതി ജനങ്ങളിലുളവാക്കണമെന്നും തീരുമാനിച്ചു. ഘടകകക്ഷികളെയും, പ്രതിപക്ഷ പാര്‍ട്ടികളെയും പരമാവധി ഒഴിവാക്കി വേണം പ്രവര്‍ത്തിക്കാനെന്നും പറയുന്നു.

നിലവില്‍ കുട്ടനാട് എംഎല്‍എ തോമസ്ചാണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ പരാജയപ്പെട്ടു. ഇവിടെയാണ് തങ്ങള്‍ മേല്‍ക്കൈ നേടിയതെന്നും ഇനി പിന്നോട്ട് പോകരുതെന്നുമാണ് ജില്ലാകമ്മിറ്റിയുടെ വിലയിരുത്തല്‍. സിപിഎം നീക്കം മനസ്സിലാക്കിയ സിപിഐ നേരത്തെ തന്നെ കുട്ടനാട്ടില്‍ രംഗത്തിറങ്ങിയിരുന്നു. മന്ത്രിമാരായ പി. തിലോത്തമന്‍, വി.എസ്. സുനില്‍കുമാര്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചതെങ്കിലും അവരുടെ പ്രവര്‍ത്തനം ഇപ്പോള്‍ അത്ര സജീവമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.