Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു മാസത്തെ ശമ്പളം: ഉത്തരവിനെതിരെ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 06:19 am IST
in Kerala

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കണമെന്ന ഉത്തരവിനെതിരെ ജീവനക്കാര്‍. വിമുഖതയുള്ള ജീവനക്കാര്‍ ഒഴികെ ബാക്കി എല്ലാവരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.  ഈ ഉത്തരവില്‍ തന്നെ വിമുഖതയുള്ളവര്‍ അനുബന്ധമായ  പ്രസ്താവന സപ്തംബര്‍ 22ന് മുമ്പേ ഡിഡിഒമാരെ അറിയിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. അതായത് വിമുഖത എഴുതി നല്‍കാത്ത ജീവനക്കാരുടെ ശമ്പളം അനുമതിയില്ലാതെ പിടിക്കും. 

ഇത്തരം ഉത്തരവ് ഇറക്കാന്‍ നിയമപരമായി സര്‍ക്കാരിന്അനുവാദമില്ലെന്ന് സര്‍വീസ് സംഘടനകള്‍ വാദിക്കുന്നു. എല്ലാ ജീവനക്കാരും കഴിവിനനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക നല്‍കി കഴിഞ്ഞു. ഇനി നിര്‍ബന്ധപ്പിരിവാണ്. അതിനാലാണ് താല്‍പ്പര്യമുള്ളവര്‍ എന്നതിനു പകരം വിമുഖര്‍ എന്ന പദപ്രയോഗം ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. തുക നല്‍കാന്‍ തയ്യാറുള്ളവര്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുന്നതിനു പകരം നല്‍കാന്‍ പറ്റാത്തവര്‍ എഴുതി നല്‍കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. നിര്‍ബന്ധമായും പണം നല്‍കണമെന്ന് ഉത്തരവ് ഇറക്കിയ മലബാര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി ശാസിച്ചിരുന്നു. 

ഒരു മാസത്തെ ശമ്പളം നല്‍കുന്നതിനു പകരം മുപ്പത് ദിവസത്തെ ആര്‍ജിതാവധി സറണ്ടര്‍ ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്നാണ് മറ്റൊരു നിര്‍ദേശം. ഈ നിര്‍ദേശം, ഉത്തരവില്‍ പറഞ്ഞാലും ഇല്ലെങ്കിലും ജീവനക്കാരുടെ അവകാശമാണ്. അതിനാല്‍ സര്‍ക്കാരിന്റെ ഔദാര്യമല്ല ആര്‍ജിതാവധി. ഇടതുപക്ഷ സംഘടനകള്‍ ഒഴികെയുള്ള സര്‍വീസ് സംഘടനകള്‍ വിമുഖത എഴുതി നല്‍കാനാവില്ലെന്ന നിലപാടിലാണ്.

നിയമപരമായി നേരിടുമെന്ന് സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നീതി നിഷേധവും നിയമവിരുദ്ധവുമാണെന്ന് എന്‍ജിഒ സംഘ്. ശമ്പളം പിടിച്ചെടുത്താല്‍ നിയമപരമായി നേരിടുമെന്ന് സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാറും ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും അറിയിച്ചു.

ഉത്തരവിന് ഭീഷണിയുടെ സ്വരമാണെന്ന് സെക്രട്ടേറിയറ്റ് സംഘ് കുറ്റപ്പെടുത്തി. ജീവനക്കാരില്‍ പ്രാരാബ്ധക്കാരുമുണ്ട്. ജീവനക്കാരുടെ അവധിയും കവര്‍ന്നെടുക്കുന്ന രീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  പ്രസിഡന്റ് കെ.ബി. വിനോദ്കുമാറും, ജനറല്‍ സെക്രട്ടറി ജി. രഘുറാമും അറിയിച്ചു. 

ദുരിതാശ്വാസ നിധിശേഖരണത്തിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം ബലമായി പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ബ്ലാക്‌മെയിലിംഗ് തന്ത്രം വിലപ്പോവില്ലെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ തൃശ്ശൂരില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.