Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാശാസ്ത്ര ഉപദേശം സ്വീകരിക്കുന്നവരുടെ ലക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 02:39 am IST
in Samskriti

(18-ാം അധ്യായം 67-ാം ശ്ലോകം)

ഭഗവാന്‍ പറയുകയാണ്- കര്‍മജ്ഞാന ഭക്തി വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഈ ഗീതാശാസ്ത്രം നിനക്കു ഞാന്‍ ഉപദേശിച്ചു. ഇത് ഗുഹ്യതമമാണ്. എത്രവട്ടം പറഞ്ഞാലും അധികമാവുകയില്ല. നിന്നോടുള്ള കാരുണ്യംകൊണ്ടും സ്‌നേഹംകൊണ്ടുമാണ് ഞാന്‍ ഉപദേശിച്ചത്. നീ ഈ ശാസ്ത്രം മറ്റുള്ളവര്‍ക്കും ഉപദേശിച്ചു കൊടുത്ത് ഈ ശാസ്ത്രം പ്രചരിപ്പിക്കണം. നിന്റെ ഉപദേശം സ്വീകരിക്കുന്നവര്‍ അതിനുള്ള യോഗ്യതയുള്ളവരായിരിക്കണം എന്ന് പ്രത്യേകം ഓര്‍മിക്കുക.

ആര്‍ക്കൊക്കെയാണ് ഉപദേശിച്ചുകൊടുക്കാന്‍ പാടില്ലാത്തത് എന്ന് പറയാം.

(1) അതപസ്‌കായ ന വാച്യം

വാക്കുകൊണ്ടും മനസ്സുകൊണ്ടും ശരീരംകൊണ്ടും തപസ്സ് അനുഷ്ഠിക്കാത്തവര്‍ക്ക് ഒരിക്കലും (കദചന), ഈ ശാസ്ത്രം ഉപദേശിച്ചുകൊടുക്കരുത്. (17-ാം അധ്യായത്തില്‍ 14, 15, 16 – ഈ ശ്ലോകങ്ങളില്‍ ഈ തപസ്സു വിവരിച്ചിട്ടുണ്ടല്ലോ.)

(2) അഭക്തായ ന വാച്യം

തപസ്സ് ചെയ്യുന്നവനാണെങ്കില്‍പ്പോലും ഭക്തനല്ലാത്തവന്-ഗുരുവിനോടും ഈശ്വരനോടും ഭക്തിയില്ലാത്തവന് ഒരിക്കലും (കദാചാന) ഉപദേശിക്കരുത്.

(3) അശുശ്രൂഷവേ ന വാച്യം

തപസ്സ് അനുഷ്ഠിച്ചവനും ഭക്തനും ആണെങ്കില്‍ പോലും, തന്നെ ഗുരുവായി സ്വീകരിച്ച്, പരിചരണം ചെയ്യാത്തവനോട് ഒരിക്കലും (കദാചന) ഉപദേശിക്കരുത്.

”ചകാരത്തിന് പ്രത്യേകം അര്‍ഥമുണ്ട്. തപസ്സു ചെയ്തവനും ഭക്തനും പരിചരണം ചെയ്തവനും ഉപദേശിച്ചുകൊടുക്കണം.

യഃ മാം അഭ്യസൂയതി, (തസ്‌മൈന വാച്യം)

(18 ല്‍ 67)

എന്നെ- ഈ കൃഷ്ണനെ- ദോഷാരോപണം ചെയ്ത് അസൂയപ്പെടുന്നു. വ്യക്തിക്ക് ഒരിക്കലും (കദാചന) ഉപദേശിച്ചുകൊടുക്കരുത്. തപസ്സു ചെയ്യുന്നവനാണെങ്കില്‍ പോ

ലും, ഭഗവാനില്‍ ദോഷാരോപണം ചെയ്യുന്നവനാണെങ്കില്‍ ഉപദേശിച്ചുകൊടുക്കരുത് എന്ന് താല്‍പര്യം പ്രത്യേകം ഓര്‍ക്കണം.

ഭഗവാനും സര്‍വജ്ഞനും സര്‍വ്വദേവീദേവന്മാരെയും നിയന്ത്രിക്കുന്നവനുമായ ശ്രീകൃഷ്ണനെ വെറും മനുഷ്യനാണ്; സര്‍വ്വജ്ഞനൊന്നുമല്ല, ആത്മപ്രശംസ ചെയ്യുന്നവനാണ്; അമ്മാവനെ കൊന്നവനാണ്, വൃന്ദാവനത്തില്‍ വച്ച് വെണ്ണയും പാലും കവര്‍ന്ന് ശീലിച്ച്, പെണ്ണുങ്ങളുടെ പുടവയും സ്യമന്തക മണിയും മോഷ്ടിച്ചവനാണ്; പാണ്ഡവരെ കൊണ്ട് ഭാരതയുദ്ധം നിര്‍ബന്ധിച്ച് ചെയ്യിച്ച് അസംഖ്യം നാട്ടുകാരെയും ഗുരുബന്ധുമിത്രാദികളെയും കൊല്ലിച്ചവനാണ്. ഇങ്ങനെ നൂറുകണക്കിന്  ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അവതാരകാലത്തില്‍ തന്നെ ഉണ്ടായിരുന്നു. ഈ ആധുനിക കാലത്ത് അവരുടെ പിന്തുടര്‍ച്ചക്കാരായി, പ്രഭാഷണങ്ങളും ചര്‍ച്ചകളും ഗ്രന്ഥരചനകളും ചെയ്ത്, പണവും പ്രശസ്തിയും നേടുന്നവരുണ്ടല്ലോ. അത്തരക്കാര്‍ക്ക് ഒരിക്കലും (കദാചന) ഗീതയും ഭാഗവതവും കാണാനോ സ്പര്‍ശിക്കാനോ യോഗ്യതയില്ല എന്ന് ഭഗവാന്‍ ഉറപ്പിച്ചുപറയുന്നു.

”ന ചമാം യോഗ്യസൂയ ന” എന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.