Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയഭൂമിയിലെ സര്‍ക്കാര്‍ പിരിവിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2018, 01:25 am IST
in Kerala

ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ നടത്തുന്ന പണപ്പിരിവിനെതിരെ പ്രതിഷേധം വ്യാപകം. സര്‍ക്കാരിന്റെ  ദുരിതാശ്വാസ സമാഹരണം വ്യാപാരികളെയും വ്യവസായികളെയും കരാറുകാരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പീഡിപ്പിക്കുകയാണെന്നാണ് പരാതി.

പ്രളയത്തില്‍ വലിയ  നാശം നേരിട്ട പ്രദേശങ്ങളെ പോലും പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. മണ്ഡലം അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ പിന്തുണയിലാണ് നവകേരളനിര്‍മിതിക്കെന്ന പേരില്‍ പ്രളയബാധിതരെ  പിഴിയുന്നത്. വ്യാപാരികള്‍, വ്യവസായികള്‍, വിദേശത്ത് ജോലിയുള്ളവര്‍, ഉന്നത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ ഗ്രാമപഞ്ചായത്തംഗങ്ങളുടെ സഹകരണത്തോടെ ശേഖരിച്ചു തുടങ്ങി.

പ്രളയത്തില്‍ മുങ്ങിയ വീടുകളില്‍ നിന്ന് ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് ഭക്ഷണവും, വസ്ത്രവും ദിവസങ്ങളോളം നല്‍കിയത് അതാത് പ്രദേശങ്ങളിലെ വ്യാപാരികളും, സന്നദ്ധസംഘടനകളും, സമ്പന്നരുമായിരുന്നു. യാതൊരു നിര്‍ദേശവുമില്ലാതെ കണക്കുകള്‍ പോലും ബോധിപ്പിക്കാതെയാണ് പലരും പ്രളയബാധിതരെ സഹായിക്കാന്‍ എത്തിയത്. ഇത്തരത്തില്‍ സഹായിച്ചവരെയാണ് സര്‍ക്കാര്‍ വീണ്ടും പിഴിയുന്നത്.  വിദേശങ്ങളില്‍ നിന്നും, നിരവധി സന്നദ്ധ സംഘടനകളില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും കോടികള്‍ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് എത്തിയിട്ടും ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായം പോലും എത്തിച്ചിട്ടില്ല.

പ്രളയത്തില്‍ കനത്ത നഷ്ടമാണ് വിവിധ സ്ഥാപനങ്ങള്‍ക്കും, വ്യാപാരികള്‍ക്കും സംഭവിച്ചിട്ടുള്ളത്. ഇവര്‍ തന്നെയാണ് പണപ്പിരിവില്‍ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. പൊതുമരാമത്ത്, റവന്യു, തദ്ദേശം, ജലസേചനം തുടങ്ങി ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത തുക സമാഹരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. ഉന്നതോദ്യോഗസ്ഥരും, ജനപ്രതിനിധികളും പണത്തിനായി ബന്ധപ്പെടുമ്പോള്‍ ഒഴിഞ്ഞുമാറാനാകാതെ ബുദ്ധിമുട്ടുകയാണ് വ്യാപാരികളും, പ്രവാസികളും. പണം നല്‍കിയില്ലെങ്കില്‍ പകപോക്കല്‍ ഉണ്ടാകുമോയെന്ന് അവര്‍ ആശങ്കപ്പെടുന്നു. ചെകുത്താനും, കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് തങ്ങളെന്നും അവര്‍ പറയുന്നു. 

അവശ്യ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന സാധാരണക്കാരില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് ദുരിതാശ്വാസത്തിനുള്ള നവകേരള ലോട്ടറി എടുപ്പിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകള്‍ സഹകാരികളുടെ പോലും അഭിപ്രായം തേടാതെ നവകേരളലോട്ടറിയുടെ ഏജന്‍സി എടുത്തതും വിവാദമായി. ഭാഗ്യക്കുറി വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  പണം ബാങ്കിന് നഷ്ടമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.