Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വീര്യം ചോരുന്ന രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 09:45 am IST
inEntertainment

പുതിയ കഥ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നുവെന്ന വ്യാജേനെ പഴയകഥ അതിലും പഴയ രീതിയില്‍ അവതരിപ്പിച്ചാല്‍ എന്താകും അവസ്ഥ. അതാണ് രണം എന്ന പുതിയ പൃഥ്വിരാജ് സിനിമയ്‌ക്കും സംഭവിച്ചത്. അമേരിക്കന്‍ പശ്ചാത്തലത്തില്‍ സിനിമയെടുത്താല്‍ പ്രേക്ഷകന്‍ കണ്ടിരിക്കുമെന്ന തരികിട ചിന്തകള്‍ക്കൊക്കെ അപ്പുറമാണ് മലയാളി എന്നു വിചാരിക്കാത്തതാണ് നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത രണത്തിന് വീര്യമൊന്നും ഇല്ലാതെപോയതിനു കാരണം.

റഹ്മാന്റെ ഗംഭീര പെര്‍ഫോമന്‍സും ഇഷ തല്‍വാറിന്റെ മികച്ച ഭാവങ്ങളും ഹോളിവുഡിനെ അനുസ്മരിപ്പിക്കുന്ന ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഉള്ളതുകൊണ്ടുമാത്രം ചലനമുണ്ടാക്കാന്‍ രണത്തിനാവില്ലെന്നതിന്റെ തെളിവാണ് പടംപോര എന്നു പറഞ്ഞുകൊണ്ടുതന്നെ തിയറ്റര്‍ വിടുന്ന പൃഥ്വിരാജിന്റെ ഫാന്‍സുകാരുടെ നിരാശ.

സാധാരണക്കാരും വലിയവരുമായ അമേരിക്കന്‍ മലയാളികളുടെ ചില ജീവിതപ്രശ്‌നങ്ങള്‍. സാമ്പത്തീക പരാധീനതകൊണ്ട് പിടിച്ചു നില്‍ക്കാനാവാതെ വേദനിക്കുന്ന ഭാസ്‌ക്കരന്‍ എന്ന നന്ദുവിന്റെ കുടുംബം. സമ്പത്തിന്റെ അഹന്തയും  തിരക്കുംകൊണ്ട് പരസ്പ്പരം മനസിലാകാതെ ഒരു കുടുംബത്തില്‍ കഴിയുന്ന റിയല്‍ എസ്റ്റേറ്റ് രാജാവായ രാജനും ഭാര്യയും. അവര്‍ക്കിടയില്‍ ഒറ്റപ്പെടുന്ന മകള്‍. ഇതിനിടയില്‍ എല്ലാവരുമായി കണ്ണികോര്‍ക്കുന്ന ലഹരിമാഫിയ. പണത്തിനായി ലഹരിവില്‍ക്കുന്ന ചെറുപ്പം. മാഫിയ തലവനും ശ്രീലങ്കന്‍ തമിഴനുമായ ദാമോദറിന്റെ സംഘത്തില്‍ പെട്ടുപോകുകയും അതില്‍നിന്നു ഊരിപ്പോകാനും മറ്റുള്ളവരുടെ രക്ഷയെകരുതിയും അയാളെ വധിക്കുന്ന പൃഥ്വിയുടെ ആദിയെന്ന നായകനുമാകുമ്പോള്‍ കഥയുടെ ചുറ്റുവട്ടവുമായി.

പ്രണയത്തിന്റെ ജാഡകളൊന്നും രണത്തിലില്ല. പതിനാറുകാരി പെണ്‍കുട്ടിയുടെ മാതാവായ സീമയും ആദിയും വ്യത്യസ്തമായ സാഹചര്യത്തില്‍പരസ്പരം ഇഷ്ടപ്പെട്ടുപോകുന്നത് ഈ ചിത്രത്തിലെ ഹൈലൈറ്റാണ്. ഇവരുടെ സംഭാഷണങ്ങളും അതീവഹൃദ്യം. ഇതിലെ മലയാളികളായ കഥാപാത്രങ്ങള്‍ തന്നെ മുട്ടിനു മുട്ടിന് ഇംഗ്ലീഷ് പറയുന്നത് ആരോടാണെന്നു മനസിലാകുന്നില്ല. മലയാള സിനിമയില്‍ മലയാളിയോടു തന്നെയാണോ ഇവരിതു പറയുന്നത്!

ഭാവാഭിനയംകൊണ്ട് മലയാള സിനിമ അത്രയ്‌ക്കു സമ്പന്നമല്ലെന്നിരിക്കെ റഹ്മാന്‍ മലയാളത്തിന് അനിവാര്യമാണ് എന്നുതന്നെയാണ് ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും തോന്നുക. ആദ്യാവസാനം ഭാവഭദ്രതകൊണ്ട് ദാമോദര്‍ എന്ന മാഫിയതലവന്‍ നൂറു ശതമാനവും റഹ്മാനില്‍ ഫിറ്റാണ്. ഈ നടന്‍ എവിടെയായിരുന്നു ഇത്രയുംകാലമെന്ന് ചോദിച്ചുപോകുന്നു. പൃഥ്വിക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

നായകന്‍ എന്ന നിലയില്‍ നല്ല വേഷഭൂഷാദികള്‍ വേണം എന്ന അബദ്ധധാരണ പൃഥ്വിരാജിന്റെ നായകനില്ലാത്തത് ഉചിതം തന്നെ.  വെറും നായികയായി മാത്രം കണ്ട ഇഷയെ കാണികള്‍ രണത്തില്‍ കൂടുതല്‍ ഇഷ്ടപ്പെടും. മനോവ്യഥ അനുഭവിക്കുന്ന യുവതിയായ അമ്മയുടെ വേഷത്തില്‍ ഇഷ കസറിയിട്ടുണ്ട്. ഇവരുടെ മുഖത്ത് സാന്ദര്‍ഭികമായി നിറയുന്ന ഭാവങ്ങള്‍ ശ്രദ്ധാര്‍ഹം തന്നെ. 

പതിറ്റാണ്ടുകള്‍ക്കു മുന്‍പു കണ്ടുമടുത്ത പ്രമേയം  ചടുലമായ ആവിഷ്‌ക്കരണത്തോടെ കുറെയൊക്കെ പുതുമ വരുത്താമായിരുന്നു. തിരക്കഥ എഴുതിയ സംവിധായകന് ഇതൊന്നും ശ്രദ്ധിക്കാനായില്ലെന്നു തോന്നുന്നു. കഥയ്‌ക്കനുസരിച്ച് ചിത്രം ഒരിക്കല്‍പ്പോലും വേഗത കൈവരിക്കുന്നില്ല. ആദ്യ ചില മിനിറ്റുകള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചത് തുടരാനായില്ല. കാണികള്‍ വിചാരിക്കുന്ന തരത്തില്‍ തന്നെ കഥപോയത് വല്ലാതെ മുഷിപ്പിക്കുന്നു. ആകാംക്ഷയുടെ ഒരു ട്വിസ്റ്റുപോലും ഇല്ലാതെ പോയി. വില്ലന്റേയും നായകന്റേയും സംഭവങ്ങള്‍ പതിവുക്‌ളീഷേകള്‍ മാത്രം.                                     

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.