Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തമസാനദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2018, 01:05 am IST
in Samskriti

വനത്തിലേക്ക് അതിവേഗത്തില്‍ പോയ രഥത്തെ കാല്‍നടയായി പിന്തുടരുവാന്‍ ദശരഥന്‍ ഒരു പാഴ്ശ്രമം നടത്തി. രാമനും രഥവും അതുയര്‍ത്തിയ പൊടിയും കണ്ണില്‍നിന്നും മായുന്നതുവരെ ദശരഥന്‍ നോക്കിനിന്നു. രഥം കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ രാജാവ് ദുഃഖിതനായി താഴെവീണു.

അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുവാനായി കൗസല്യാദേവി അദ്ദേഹത്തിന്റെ വലതുഭാഗം താങ്ങിപ്പിടിക്കുകയും കൈകേയി ഇടതുവശം താങ്ങുകയും ചെയ്തപ്പോള്‍ ദശരഥന്‍ തന്നെ കൗസല്യാദേവിയുടെ അന്തഃപുരത്തലേക്കു കൊണ്ടുപോകൂ എന്ന് സേവകര്‍ക്ക് ആജ്ഞ നല്‍കുകയുമുണ്ടായി. അദ്ദേഹം രാമനെയോര്‍ത്ത് ദീനമായി രോദനം ചെയ്തുകൊണ്ടേയിരുന്നു. രാമന്‍ മടങ്ങിവരുമ്പോള്‍ കാണുവാന്‍ ഭാഗ്യമുണ്ടാകുന്ന ജനങ്ങള്‍ സന്തുഷ്ടരായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

മദ്ധ്യരാത്രിയായപ്പോള്‍ ദശരഥന്‍ രാജ്ഞിയോടു പറഞ്ഞു എനിക്കു നിന്നെ കാണുവാന്‍ കഴിയുന്നില്ല. എന്നെ കൈകൊണ്ടു സ്പര്‍ശിക്കൂ. രാമന്റെ പിറകേ പോയ എന്റെ കണ്ണുകളുടെ കാഴ്ച ഇനിയും മടങ്ങിവന്നിട്ടില്ല. രാജാവിനൊപ്പം  ശയ്യയിലിരുന്ന രാജ്ഞി (കൗസല്യാദേവി) ഈ ദുരവസ്ഥയില്‍ അതിയായ ദുഃഖത്താല്‍ വിലപിക്കുവാന്‍ തുടങ്ങി. കൈകേയിക്ക് ഇനി സന്തോഷത്തിന്റെ നാളുകളാണ്. കാലം അവളുടെ കൂടെയാണ്. രാമന്‍ ഭിക്ഷാംദേഹിയായി ഇവിടെ കഴിഞ്ഞിരുന്നെങ്കില്‍ രാമന്‍ വനത്തില്‍ പോയതിനേക്കാള്‍ ഞാന്‍ സന്തുഷ്ടയാകുമായിരുന്നു. ഏകമകനുണ്ടായ ഈയവസ്ഥ താന്‍ തരണം ചെയ്യുവാനാകുമോ എന്ന ഭയമായിരുന്നു രാജ്ഞിക്ക്. 

രാമന്റെ ഗുണഗണങ്ങളേയും യോഗ്യതകളേയും യുദ്ധസാമര്‍ത്ഥ്യത്തേയും വിശദീകരിച്ചുകൊണ്ട് സുമിത്രാദേവി ജ്യേഷ്ഠപത്‌നിയെ സാന്ത്വനിപ്പിച്ചു. രാമന്‍ ദേവന്മാരുടെ ദേവനാണെന്ന് സുമിത്രാദേവി പറഞ്ഞു. രാമനെ ഭൂദേവിയും സീതാദേവിയും ശ്രീദേവിയും ചേര്‍ന്ന് രാജാവാക്കുമെന്ന് സുമിത്രാദേവി അഭിപ്രായപ്പെട്ടു. രാമന്റെ വിയോഗത്താല്‍ ദുഃഖിതരായ ജനങ്ങളെ സാന്ത്വനിപ്പിക്കേണ്ട ജ്യേഷ്ഠപത്‌നി ഇങ്ങനെ ദുഃഖിതയാകരുതേയെന്നും അവര്‍ തുടര്‍ന്നു. സുമിത്രാദേവിയുടെ സന്ദര്‍ഭോചിതമായ വാക്കുകളാല്‍ കൗസല്യാദേവിയുടെ ദുഃഖം ശരത്കാല മേഘം പോലെ മാഞ്ഞുപോയി.

തനിക്കു നല്‍കിയ സ്‌നേഹവും ഊഷ്മളതയും അവര്‍ ഭരതനും നല്‍കണമെന്നും ഭരതന്‍ നല്ലൊരു രാജാവായിരിക്കും എന്നും തന്നെ അനുഗമിച്ച അയോദ്ധ്യാവാസികളോടായി രാമന്‍ പറയുകയുണ്ടായി. താനില്ലാത്ത അവസ്ഥയില്‍ ഭരതന് ദുഃഖമുണ്ടാകാതെ നോക്കേണമെന്നും രാമന്‍ പറഞ്ഞു. തങ്ങളുടെ കര്‍ത്തവ്യത്തില്‍ രാമനും ലക്ഷ്മണനും എത്രമാത്രം ദൃഢമായിരുന്നുവോ അത്രത്തോളംതന്നെ ശക്തമായി അവരുടെ മടങ്ങിവരവ് അവരോടൊപ്പം പോയ അയോദ്ധ്യാവാസികളും ആവശ്യപ്പെടുകയുണ്ടായി.

രാമന്റെ പിന്നാലെ കാല്‍നടയായി വന്ന ബ്രാഹ്മണര്‍, പ്രായം കൊണ്ടും തേജസ്സുകൊണ്ടും ജ്ഞാനം കൊണ്ടും ബഹുദൂരം മുന്നിലായിരുന്നവര്‍, രാമനോടും രാമന്റെ രഥത്തിന്റെ അശ്വങ്ങളോടും അയോദ്ധ്യയിലേക്കു മടങ്ങുവാന്‍ അപേക്ഷിച്ചു. കാല്‍നടയായി വന്നതിനാല്‍ അവര്‍ വളരെ പിന്നിലായിരുന്നു. മടങ്ങിവരുവാന്‍ അപേക്ഷിച്ച അവര്‍ രാമന് വാജപേയ യജ്ഞങ്ങളില്‍ തങ്ങള്‍ക്കു ലഭിച്ച ധവളമായ വിതാനത്താല്‍ അങ്ങേക്ക് തണലൊരുക്കാം എന്നു പറഞ്ഞു. ഇങ്ങനെയോരോന്നു പറഞ്ഞുകൊണ്ടിരിക്കേ മുന്നില്‍ തമസാനദി കാണായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.