Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമന്‍ വനയാത്രയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:09 am IST
in Samskriti

സീതാദേവിയെ മരവുരിയണിയിച്ച് സന്ന്യാസിനിയാക്കുന്നതു കണ്ട ജനങ്ങള്‍ ഇതു തടയാനാകാത്ത ദശരഥനെതിരെ ആക്രോശിച്ചു. ദുഃഖിതനായ ദശരഥന്‍ കൈകേയിയോട് അവര്‍ കാണിക്കുന്ന അന്യായത്തിനെതിരെ സംസാരിച്ചു. ഇതിന്റെ ഫലം മുളങ്കാടുകള്‍ പൂക്കുമ്പോള്‍ മുളകള്‍ ഇല്ലാതാവുന്നതു പോലെയായി തന്റെ ജീവിതമെന്നദ്ദേഹം പറയുകയുണ്ടായി. ശിരസ്സു താഴ്‌ത്തിയിരുന്ന പിതാവിനോട് രാമന്‍ തന്റെ അഭാവത്തില്‍ മാതാവായ കൗസല്യാദേവിയോട് കുടുതല്‍ കരുണയും കരുതലും  കാണിക്കേണമെന്ന് അപേക്ഷിച്ചു.

രാജാജ്ഞയാല്‍ സീതാദേവിയെ സര്‍വാഭരണ വിഭൂഷിതയാക്കുകയുണ്ടായി. ദേവിക്കു വേണ്ട ഉപദേശങ്ങള്‍ കൗസല്യാമാതാവ് നല്‍കുകയും ചെയ്തു. തനിക്കു ലഭിച്ച വിദ്യയുടേയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ഭര്‍ത്താവ് സ്ത്രീയെ സംബന്ധിച്ചിടത്തോളം ദൈവമാണത്രേ. അങ്ങനെയുള്ള ഭര്‍ത്താവിനെ എങ്ങനെയാണ് ചെറുതായിക്കാണുകയെന്ന് സീതാദേവി അഭിപ്രായപ്പെടുകയുണ്ടായി. രാമനാകട്ടെ തന്റെ എല്ലാ മാതാക്കളോടുമായി ‘തെറ്റായ വാക്കോ പ്രവൃത്തിയോ എന്റെ അറിവില്ലായ്‌മ മൂലം ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങളെല്ലാവരും അത് ക്ഷമിക്കണം’ എന്ന് അപേക്ഷിക്കുകയും താനിവിടെനിന്നും പോവുകയാണെന്ന് പറയുകയും ചെയ്തു.

രാമനും സീതാദേവിയും ലക്ഷ്മണനെയും പിതാവിനേയും കൗസല്യാദേവിയേയും സുമിത്രാദേവിയേയും നമസ്‌കരിക്കുകയും അവരെ പ്രദക്ഷിണം ചെയ്യുകയുമുണ്ടായി. തന്റെ പുത്രന് ദീര്‍ഘമായി ഉപദേശം നല്‍കിയ സുമിത്രാദേവി ലക്ഷ്മണനോട് ഇപ്രകാരം പറഞ്ഞുനര്‍ത്തി:

‘രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം, അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ താത യഥാസുഖം’. രാമനെ ദശരഥനെന്നറിയുക (പിതാവെന്നറിയുക), ജനകാത്മജയെ ഞാനെന്നറിയുക (മാതാവെന്നറിയുക), വനത്തെ അയോദ്ധ്യയെന്നുമറിയുക (ഭവനമെന്നുമറിയുക), ഇനി സന്തോഷത്തോടെ പോകൂ.

മാതലി ഇന്ദ്രനോടെന്ന പോലെ സുമന്ത്രര്‍ രാമനോട് രഥത്തില്‍ കയറുവാന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാം മംഗളമായിരിക്കട്ടെ എന്ന് ആശംസിക്കയും ചെയ്തു. നിഷ്‌കാസിതരായ മൂന്നു പേരേയും കൊണ്ട് രഥം മുന്നോട്ടു പോകുമ്പോള്‍ സുമന്ത്രര്‍ രാമനോടായി പറഞ്ഞു ‘കൈകേയി പറഞ്ഞ പതിന്നാലു വര്‍ഷം ഇന്നു തുടങ്ങുന്നു’. 

ദുഃഖിതരായ അയോദ്ധ്യാവാസികള്‍ പലരും രഥത്തിന്റെ പിന്നാലെ കൂടി രഥം വേഗം കുറച്ച് തെളിക്കുവാന്‍ സുമന്ത്രരോടപേക്ഷിച്ചു, അവര്‍ക്ക് രാമനെ കണ്‍നിറയെ കാണുവാനായി. രഥം മുന്നോട്ടുതന്നെ പൊയ്‌ക്കൊണ്ടിരുന്നു. രഥം വേഗത്തില്‍ ഓടിക്കുവാന്‍ രാമന്‍ നിര്‍ദേശവും നല്‍കി. അന്തഃപുരത്തിലെ സ്ത്രീകള്‍ രാമന്റെ നിഷ്‌കാസനത്തെത്തുടര്‍ന്ന് വാവിട്ടു നിലവിളിച്ചു. രാമനോട് അനീതി പ്രവര്‍ത്തിച്ചു എന്ന് എല്ലാവര്‍ക്കും തോന്നുകയുണ്ടായി. ഹോമങ്ങളും പൂജകളും മുടങ്ങി. ജനങ്ങള്‍ ഭക്ഷണം ഉണ്ടാക്കിയില്ല. അവര്‍ തങ്ങളുടെ മറ്റു തൊഴിലുകളിലും വ്യാപൃതരായില്ലത്രേ. ഗജങ്ങള്‍ തീറ്റ താഴെയിട്ടു. ഗോക്കള്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കാതെയായി. നക്ഷത്രമണ്ഡലവും പതിവുപോലെയല്ലാതെ കാണപ്പെട്ടു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് സമുദ്രം പ്രക്ഷുബ്ധമായി. 

പെട്ടെന്ന് അയോദ്ധ്യ ഒരു തകര്‍ന്ന പട്ടണമായി മാറുകയുണ്ടായി. എല്ലാ മുഖങ്ങളിലും ദുഃഖമാണ് കണ്ടത്. എല്ലാ ജനങ്ങളും രാമനെ ഓര്‍ത്തുകൊണ്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.